Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിന്റെ വികസന ചര്‍ച്ചയ്‌ക്കായി കേന്ദ്രമന്ത്രിമാര്‍ കേരളത്തിലെത്തി; കൂടിക്കാഴ്ച മനപൂര്‍വ്വം ഒഴിവാക്കി മുഖ്യമന്ത്രി, വി. മുരളീധരന്റെ സാന്നിധ്യം പിണറായിയെ വിറളി പിടിപ്പിച്ചു

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 1, 2019, 08:39 am IST
in Kerala

കൊച്ചി: കേരളത്തിന്റെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു നിന്നു. ഇന്നലെ കൊച്ചിയില്‍ കേന്ദ്ര രാസവളം വകുപ്പു മന്ത്രി ഡി.വി. സദാനന്ദ ഗൗഡ കൂടിക്കാഴ്ച നിശ്ചയിച്ചത്, നാലുദിവസം മുമ്പ് മുഖ്യമന്ത്രി റദ്ദാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. കേരളപ്പിറവി ദിനത്തില്‍ തീരുമാനം പുറത്തുവരുമായിരുന്ന നിര്‍ണായക യോഗമാണ് നടക്കാതെ പോയത്.

വിവിധ ഔദ്യോഗിക പരിപാടികളുമായി എത്തിയ കേന്ദ്രമന്ത്രിമാര്‍, എഫ്എസിടി, ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്നിവയുടെ വികസനകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇന്നലെ ഈ സ്ഥാപനങ്ങളുടെ തലവന്മാരും ഡയറക്ടര്‍മാരുമായി മന്ത്രി ഗൗഡ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാത്തതിനാല്‍ അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം പ്രഖ്യാപിക്കാനായിരുന്നു കേന്ദ്രമന്ത്രിമാരുടെ പദ്ധതി. 

ഈ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ സപ്തംബര്‍ 12 ന് ആസൂത്രണം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പ്ലാസ്റ്റിക് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ സിപ്പറ്റിന്റെ കേരള ആസ്ഥാന ഉദ്ഘാടനത്തോടൊപ്പം ചര്‍ച്ചയാണ് ഉദ്ദേശിച്ചിരുന്നത്. അത് മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം മാറ്റി. പിന്നീട് ഇന്നലെ ഉദ്ഘാടനവും ചര്‍ച്ചയും നിശ്ചയിച്ചു. എന്നാല്‍ തിങ്കളാഴ്ചയാണ് അസൗകര്യം മുഖ്യമന്ത്രി അറിയിച്ചത്.

ഫാക്ട്, എച്ച്‌ഐഎല്‍ നിര്‍ണായക ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നാലു ദിവസം മുമ്പ് അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും അത് നിര്‍ഭാഗ്യകരമായെന്നും എന്നാല്‍ രണ്ടാമതും ഉദ്ഘാടനം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി ഗൗഡതന്നെ പ്രസംഗത്തില്‍ വിശദീകരിച്ചു.

നിയമസഭാ സമ്മേളനമാണ് അസൗകര്യത്തിന് കാരണമായി മുഖ്യമന്ത്രിക്ക് പറയാനുണ്ടാവുക. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്‍പ്പെടെ വിട്ടുനിന്നിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി മറുപടി പറയേണ്ടതോ വിശദീകരിക്കേണ്ടതോ ആയ നപടികള്‍ നിയമസഭയില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നത് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ മന്ത്രി ഗൗഡയോടൊപ്പം ഉണ്ടായതാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന വികസന കാര്യത്തില്‍ രാഷ്‌ട്രീയ-വ്യക്തി പരിഗണനകള്‍ മുന്നില്‍ വരുന്നത് ഗുണകരമല്ലെന്നും അവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.