Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൃഗസ്നേഹത്തിന്റെ പേരില്‍ ആനയെ തടയും, സിംഹത്തെ കൊല്ലും, കോട്ടൂര്‍ ആന ക്യാമ്പിന് പിന്നിലും കപടമൃഗസ്‌നേഹി സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 12:49 pm IST
in Kerala

തൃശൂര്‍: മൃഗസ്നേഹത്തിന്റെ പേരില്‍ ഉത്സവ എഴുന്നള്ളിപ്പിനുള്ള ആനകളെ തടയുന്ന വനം വകുപ്പ്, സിംഹം ഉള്‍പ്പെടെ അപൂര്‍മായ മൃഗങ്ങളെ കൊല്ലുന്നവരെ സംരക്ഷിക്കുന്നു. ആന എഴുന്നള്ളിപ്പ് ഏതു വിധത്തിലും ഇല്ലാതാക്കുമെന്ന നിലപാടെടുത്തിട്ടുള്ള ഉന്നതനായ വ്യക്തി പദവിയിലെത്തിയ ഉടന്‍, വര്‍ഷങ്ങളോളം വനം വകുപ്പിലെ മൃഗങ്ങളെ ശുശ്രൂഷിച്ചിരുന്ന ഡോക്ടറുടെ സേവനം മതിയാക്കി. ആന എഴുന്നള്ളിപ്പുകളെയും ക്ഷേത്ര ആചാരങ്ങളെയും അനുകൂലിച്ചിരുന്നു എന്നതു മാത്രമായിരുന്നു കാരണം. പകരം രണ്ടുപേരെ നിയമിച്ചു. അതിലൊരാള്‍ ആന ചികിത്സ അറിയാത്തതിന്റെ പേരില്‍ നേരത്തെ ഡോക്ടര്‍മാറുടെ പാനലില്‍ നിന്നൊഴിവാക്കിയ ആളും രണ്ടാമത്തെയാള്‍ പശുവിനെ മാത്രം ചികിത്സിച്ച് പരിചയമുള്ള ആളുമാണ്.

താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിയമനം നടത്തിയതിന്റെ പരിണിതഫലങ്ങളാണ് വനംവകുപ്പിന്റെ ആനക്കുട്ടികളും, സിംഹവും എല്ലാം തുടര്‍ച്ചയായി ചാകുന്നത്. അടുത്തിടെ വനംവകുപ്പിന്റെ നെയ്യാറിലുള്ള സവാരിപാര്‍ക്കിലേക്ക് ഗുജറാത്തില്‍ നിന്ന് കൊണ്ട് വന്ന സിംഹം ചത്തത് പുറംലോകം അറിഞ്ഞില്ല. സിംഹത്തിന് മയക്ക്മരുന്ന് കൊടുത്തതിന്റെ അളവ് കൂടിയതും ഇടുങ്ങിയ എസി കൂടുകളില്‍ കിടത്തിയതുമാണ് കാരണം. പ്രളയത്തില്‍ കിട്ടിയ ആനക്കുട്ടികളും അടുത്തിടെ ചത്തു.

വയനാട്ടില്‍ വനംവകുപ്പ് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന രാജ എന്ന ആനയും ചികിത്സാ പിഴവിലാണ് ചരിഞ്ഞത്. ആന ഉടമകളില്‍ നിന്ന് സംരക്ഷണക്കുറവ് ആരോപിച്ച് വനം വകുപ്പ് പിടിച്ചെടുത്ത ഉട്ടോളി മഹാദേവന്‍ എന്ന ആനയും കീര്‍ത്തന കാര്‍ത്തിക് എന്ന ആനയും ചരിഞ്ഞു. ശക്തികുളങ്ങര ദേവസ്വത്തില്‍ നിന്ന് പിടിച്ചെടുത്ത ആന വനംവകുപ്പിന്റെ ക്യാമ്പില്‍ മരണവുമായി മല്ലടിക്കുന്നു. ആലപ്പുഴ മൂടയില്‍ അമ്പലത്തില്‍ നിന്ന് അടുത്തിടെ വനംവകുപ്പ് പിടിച്ചെടുത്ത ഒറ്റക്കൊമ്പന്‍ ഹരികൃഷ്ണന്‍ തലയ്‌ക്കകത്ത് പഴുപ്പ് കയറി വനംവകുപ്പിന്റെ കോട്ടൂരിലെ ക്യാമ്പില്‍ അതിദയനീയാവസ്ഥയിലാണ്.

പേപ്പാറയില്‍ ഭീതി പടര്‍ത്തിയ കൊലകൊല്ലി എന്ന കാട്ടുകൊമ്പനെ സാങ്കേതിക പരിജ്ഞാനങ്ങളില്ലാതെ മയക്ക് വെടിവച്ച് കൊന്നതും ആനചികിത്സ പരിചയമില്ലാത്ത  ഡോക്ടര്‍മാരാണ്.

ക്ഷേത്രങ്ങളിലെ ആനകളെയും നല്ലതുപോലെ സംരക്ഷിച്ച് വരുന്ന നാട്ടാനകളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ആചാര്യ ധ്വംസനത്തിനൊപ്പം മറ്റൊരു കാരണം കൂടിയുണ്ട്. കോടികളുടെ അഴിമതിയാണത്. തിരുവനന്തപുരം കോട്ടൂരില്‍ 110 കോടി രൂപ മുടക്കി അറുപത് ആനകൂടുകള്‍ പണിയുന്നുണ്ട്. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കുറച്ച് നാട്ടാനകളെ പിടിച്ചെടുത്ത് കോട്ടൂരിലെ ആന ക്യാമ്പില്‍ പാര്‍പ്പിക്കുക. അതിന്റെ തീറ്റയും മറ്റും കണക്കെഴുതി അതിലൊരു സാമ്പത്തിക ക്രമക്കേടുകള്‍ സൃഷ്ടിച്ച് വന്‍ തട്ടിപ്പു നടത്തുക എന്നിവയാണ് ലക്ഷ്യം. കോട്ടൂര്‍ ആന ക്യാമ്പിന് പിന്നിലും കപടമൃഗസ്‌നേഹി സംഘടനയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.