Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഒപ്പമുണ്ട്, ജയിച്ചുവരൂ… അനുഗ്രഹിച്ച് ആശിര്‍വദിച്ച് അമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 12:26 pm IST
in Local News

വട്ടിയൂര്‍ക്കാവ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷിനെതിരെ ഇടതുവലതു മുന്നണികള്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സമ്മതിദായകര്‍ ‘കടക്ക് പുറത്ത്’ എന്നു പറയുന്ന കാഴ്ചയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുടനീളം കാണുന്നത്. വാഹനപര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആവേശകരമായ വരവേല്‍പ്പാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷിന് എല്ലായിടത്തും നല്‍കിയത്.

ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്ക് വലിയവിള കുരുവിക്കാട് നിന്നാണ്  വാഹനപര്യടനം നിശ്ചയിച്ചതെങ്കിലും നാലരയോടെയാണ് പര്യടനം ആരംഭിച്ചത്. മൂന്നുമണിക്ക് തന്നെ പ്രവര്‍ത്തകരെക്കൊണ്ട് പരിസരമാകെ നിറഞ്ഞു. നാലുമണിയോടെ സ്ഥാനാര്‍ഥി സുരേഷ് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. മുദ്രാവാക്യം വിളികളോടെ പടക്കംപൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. 

ഈ സമയം വാഹനപര്യടനത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍. ”മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനസേവനത്തിന് അവസരം ലഭിച്ചവരായിരുന്നു. എന്നാല്‍ അന്നവര്‍ അമ്പേ പരാജിതരായിരുന്നു. അതുകൊണ്ടുതന്നെ ജനസേവനത്തിന് ആദ്യമായി ഇറങ്ങുന്ന സുരേഷിനെ വിജയിപ്പിക്കണം.” ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞതോടെ സുരേഷിനും എന്‍ഡിഎയ്‌ക്കും അഭിവാദ്യമര്‍പ്പിച്ച് വീണ്ടും മുദ്രാവാക്യം വിളി. 

സ്വീകരണ ചടങ്ങില്‍ ഏര്യാ കമ്മറ്റി നേതാക്കള്‍ സുരേഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചെറുപുഞ്ചിരിയോടെ ചെറുവാക്കില്‍ സുരേഷിന്റെ നന്ദി പ്രസംഗം. തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന ജീപ്പിലേക്ക് ആനയിച്ചു. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണസ്ഥലത്തേക്ക്. കുന്നംപാറയിലും തിട്ടമംഗലത്തും പുഷ്പവൃഷ്ടിയോടെ അമ്മമാരുടെ സംഘമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ”ഞങ്ങളുടെ എല്ലാവരുടേയും അനുഗ്രഹമുണ്ട്… ജയിച്ചുവരൂ…” അമ്മമാര്‍ സുരേഷിനോട് പറഞ്ഞു. എല്ലാവരോടും നന്ദി പറഞ്ഞത് അടുത്ത സ്വീകരണസ്ഥലമായ കുണ്ടമണ്‍കടവ് ദേവീക്ഷേത്രനടയിലെത്തിയപ്പോള്‍ കോരിച്ചൊഴിഞ്ഞ മഴ. മഴയെ തകര്‍ക്കുന്ന ആവേശത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും അടുത്ത സ്വീകരണസ്ഥലത്തേക്ക്. രാത്രി വൈകി ശാസ്തമംഗലത്തെ ശങ്കര്‍ലെയിനിലാണ് ഇന്നലത്തെ വാഹനപര്യടനം സമാപിച്ചത്.     

രാവിലെ മരുതംകുഴിയിലെ വീടുകളിലും പള്ളികളിലും ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. ഇന്ന് വൈകിട്ട് കൊടുങ്ങാനൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും സന്ദീപ് ജി. വാര്യരും സംസാരിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം ഇന്ന് വൈകിട്ട് കുറവന്‍കോണം ജംഗ്ഷനില്‍ നിന്നാരംഭിച്ച് അമ്പലമുക്കില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.