Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇമ്രാനെ ലോകം വെറുക്കും, മുസ്ലീങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2019, 04:00 am IST
inEditorial

ലോകം അറിയപ്പെടുന്ന ക്രിക്കറ്ററായിരുന്നു ഇമ്രാന്‍ഖാന്‍. അദ്ദേഹം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നതോടെ ഏഷ്യയില്‍ സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. പ്രത്യേകിച്ചും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകല്‍ച്ചയില്‍ അയവുണ്ടാകുമെന്നും കരുതി. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നുപറയുന്നതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. പട്ടാളനേതൃസ്ഥാനത്തുനിന്ന് മുഷറഫും നവാസും പ്രധാനമന്ത്രിയായപ്പോള്‍പോലും ഉണ്ടായ നയപരമായ സൗഹൃദം ഇമ്രാന്‍ പ്രധാനമന്ത്രിയായശേഷം ഉണ്ടായില്ല. അഹന്തയുടെയും സംഘര്‍ഷത്തിന്റെയും ഭാഷ മാത്രമാണ് അദ്ദേഹത്തില്‍നിന്നും പുറത്തുവരുന്നത്. വന്‍ ജനപിന്തുണയോടെ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ വ്യക്തിപരമായി പോലും അധിക്ഷേപിക്കുന്ന സമീപനമാണ് അയാളില്‍നിന്നും ഉണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ ഒന്നരപതിറ്റാണ്ടുമുന്‍പ് ഉണ്ടായ ദാരുണമായ സംഭവങ്ങള്‍പോലും നരേന്ദ്രമോദി സൃഷ്ടിച്ചതാണെന്ന് ആക്ഷേപിക്കാനും ഇമ്രാന്‍ തയ്യാറായി. അന്‍പതോളം ശ്രീരാമഭക്തരെ ചുട്ടുകൊന്ന സംഭവത്തിന്റെ പ്രതികരണമുണ്ടായ സംഭവത്തെയാണ് ഇമ്രാന്‍ തെറ്റായി വ്യാഖ്യാനിച്ചത്.

ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീര്‍. അവിടെ ഭരണപരമായ ചില നടപടികള്‍ അടുത്തിടെ സ്വീകരിച്ചതിനെച്ചൊലി ഇമ്രാനും പാക്കിസ്ഥാനും മാറത്തടിച്ചു വിലപിക്കുകയാണ്. പ്രശ്‌നം ലോകശ്രദ്ധയിലും ഐക്യരാഷ്‌ട്രസഭയിലും ഉന്നയിച്ച് വഷളാക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞുപരിശ്രമിച്ചു. പക്ഷേ എല്ലാം ചീറ്റിപ്പോയി. ഇന്ത്യയുടെ ശരിയും നയപരവുമായ നിലപാടിനെ ലോകം അംഗീകരിച്ചു. പല രാജ്യങ്ങളും പാക്കിസ്ഥാനെ തള്ളിപ്പറയുകയും ചെയ്തു. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി. പാക്കിസ്ഥാനെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും വിദേശകാര്യ മന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറിയായ വിശദമൈത്രി നിര്‍ത്തിപ്പൊരിച്ചു. ഭീകരര്‍ക്ക് അഭയമരുളുന്ന പാക്കിസ്ഥാനെ തുറന്നുകാട്ടുന്നതായി അവരുടെ പ്രസംഗം. പാക്കിസ്ഥാന്റെ ഇരട്ടത്താപ്പും അവിടെ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളും ഭീകരരെ പോറ്റിവളര്‍ത്തുന്ന നടപടികളുമെല്ലാം തുറന്നടിച്ചുള്ള യുഎന്നിലെ പ്രസംഗം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇമ്രാന്റെ ഓരോ കള്ളത്തരവും അവര്‍ പൊളിച്ചടുക്കി. വിദേശകാര്യ മന്ത്രാലയത്തില്‍ ഫസ്റ്റ് സെക്രട്ടറിയായ അവരെ അടുത്തകാലത്താണ് ഐക്യരാഷ്‌ട്രസഭയിലേക്ക് അയച്ചത്. യുഎന്‍ രക്ഷാസമിതി, ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ചുമതലകളാണ് അവരെ ഏല്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞദിവസത്തെ പ്രസംഗത്തില്‍ അവര്‍ ഇമ്രാനെ ഇമ്രാന്‍ഖാന്‍ നിയാസിയെന്നാണ് പരാമര്‍ശിച്ചത്. ഇമ്രാന്‍ പിറന്ന വംശത്തിന്റെ പേരാണിത്. മാത്രമല്ല ഇതേ വംശത്തിലാണ് 1971ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങിയ ജനറല്‍ എ.എ.കെ. നിയാസിയും പിറന്നത്. ഒരൊറ്റ പരാമര്‍ശം കൊണ്ട് ഇമ്രാന്‍ കീഴടങ്ങാന്‍ ജനിച്ചവനാണെന്ന ധ്വനിയാണ് അവര്‍ ഉയര്‍ത്തിയത്. 

ഒരിക്കല്‍ മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലെ താരമായിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രസംഗം ദാരാ ആദം ഖീലിലെ തോക്കുകളുടെ സ്വഭാവമാണെന്നും അവര്‍ ആക്ഷേപിച്ചു. വ്യാജതോക്കുകളും ആയുധങ്ങളും ലഭിക്കുന്ന, തോക്ക് ഫാക്ടറികള്‍ പോലുമുള്ള പാക് നഗരമാണ് ദാരാ ആദം ഖീല്‍. തോക്കു സംസ്‌ക്കാരത്തിന്റെ ഭാഷയാണ് ഇമ്രാന്‍ ഉപയോഗിക്കുന്നതെന്നു മാത്രമല്ല, ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരാണ് ഇമ്രാന്റേതെന്നും ഇന്ത്യ പരിഹസിച്ചു. ഇന്ത്യക്കെന്നല്ല ലോകത്ത് ഒരു രാജ്യത്തുമുള്ള മുസ്ലീങ്ങള്‍ക്ക് അഭിമാനിക്കത്തക്ക സംഭാവനകള്‍ ഒന്നും പാക്കിസ്ഥാന്‍ ഭരണാധികാരികളില്‍നിന്നും ഉണ്ടായിട്ടില്ലെന്നകാര്യം വിസ്മരിക്കാന്‍ വയ്യ. ഏറെ പേരെടുത്ത് സുള്‍ഫിക്കര്‍ അലി ഭൂട്ടോ ആണല്ലോ. ലോകത്ത് ഏതെങ്കിലുമൊരു കുട്ടിക്ക് ഭൂട്ടോ എന്ന് പേരിട്ടതായി അറിയില്ല. അതുപോലെ രാമജന്മഭൂമി തകര്‍ത്ത് അവിടെ നിര്‍മ്മിതി നടത്തിയ ബാബറുടെ പേരും ആരും സ്മാരകമായി ഉപയോഗിക്കുന്നില്ല. അതുപോലെ കോണ്‍ഗ്രസുകാരും ചില മതമൗലിക വാദികളും ആര്‍ഭാടപൂര്‍വം ആഘോഷിച്ചുപോരുന്ന ടിപ്പുവിന്റെ പേരും കുട്ടികള്‍ക്ക് ഇടാറില്ല. പകരം നമ്മുടെ നാട്ടില്‍ പട്ടികള്‍ക്കിടുന്ന പേരാണത്. ലോകത്ത് അല്ലെങ്കില്‍ ഇസ്ലാം സമൂഹത്തില്‍ ഇമ്രാന്‍ഖാനും സംഭവിക്കുന്നത് അതുതന്നെയാകും. ലോകം വെറുക്കുന്ന പേരായി അത് മാറാതിരിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പെരുമാറാന്‍ ഇമ്രാന്‍ മാറേണ്ടിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.