Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാരായണന്‍ എന്ന ഗോപാലന്‍

സനീഷ് തൃപ്രയാര്‍ by സനീഷ് തൃപ്രയാര്‍
Sep 29, 2019, 06:02 am IST
in Varadyam

ഗോ രക്ഷ ദേശ രക്ഷ

‘ഓം കൃഷ്ണ’ പാല്‍ കവറിന്റെ പുറത്തെ വാചകമാണിത്. കുളമ്പു രോഗനിവാരണത്തിന് കേരള സര്‍ക്കാരിന്റെ മുദ്രാവാക്യമിതായിരുന്നു. ഈ വാചകത്തിന്റെ അര്‍ത്ഥവ്യാപ്തിയറിഞ്ഞാണ് അന്തിക്കാട്ട് പഴങ്ങാപ്പറമ്പില്‍ നാരായണേട്ടന്‍ തന്റെ ഡയറിയുടെ പാല്‍ കവറില്‍ ഈ വാചകം ഉള്‍പ്പെടുത്തിയത്. 

ഭാരതീയന് ‘ഗോ’ മാതാവാണ്. അന്നവും ആശയും ഊട്ടി പരിപാലിക്കുന്നവള്‍. ഭൂമിയുടെ ഉപരിതല ജൈവാവസ്ഥയെ സംരക്ഷിക്കാന്‍ കഴിയുന്ന മൃഗം. പ്രകൃതി സംരക്ഷണത്തിനായി പ്രകൃതിയുടെ ദാനമാണ് പശു.  നാടന്‍ പശുക്കള്‍ക്ക് മാത്രമാണ് സൂര്യപ്രകാശത്തിലെ ഊര്‍ജ്ജം സ്വീകരിക്കാന്‍ കഴിയുന്നത്. അയവെട്ടലിലൂടെ ഭക്ഷണത്തിലെ വിഷാംശം ഇല്ലാതാക്കി സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം വിസര്‍ജ്ജ്യത്തില്‍ ലയിപ്പിക്കുന്നു. ചാണകം ഭൂമി തത്വവും ഗോമൂത്രം വായുതത്വവും പാല്‍ ജലതത്വവും മോര് ആകാശ തത്വവും നെയ്യ് അഗ്നി തത്വവുമാണ്. പഞ്ചഭൂത തത്വത്തിലധിഷ്ഠിതമായ പ്രപഞ്ചത്തോട് ഇത്രയധികം ചേര്‍ച്ചയുള്ള മറ്റൊരു ജീവജാലം ഭൂമിയിലില്ല. ഇതുതന്നെയാണ് പശുക്കളുടെ മഹത്വം. പഞ്ചഭൂതങ്ങളുടെ സന്തുലനാവസ്ഥയിലുള്ള വ്യതിയാനമാണ് പ്രകൃതിക്കും മനുഷ്യനും നാശമുണ്ടാക്കുന്നത്. ഇത് പരിഹരിക്കാന്‍ പശുവിന് കഴിയും. 

 മികച്ച ആദായം ലഭിക്കുന്നതിനാല്‍ ക്ഷീരകര്‍ഷകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും പശുവിന്റെയും പാലുല്‍പ്പന്നങ്ങളുടെയും മേന്മ അറിയുന്നവര്‍ ചുരുക്കം. ഗോ സംരക്ഷണം പ്രകൃതി സംരക്ഷണമാണെന്ന് അന്തിക്കാട് പഞ്ചായത്തിലെ മുക്കാട്ടുകര ദേശത്തെ നാരായണ്‍ നമ്പൂതിരിപ്പാടിനറിയാം. ഗോ രക്ഷ സേവനമാക്കി മികച്ച പാലുല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ ദേശരക്ഷയും അദ്ദേഹം പ്രാവര്‍ത്തികമാക്കി. നിത്യച്ചെലവിനുപോലും കഷ്ടപ്പെട്ടിരുന്ന ഒരവസ്ഥയില്‍നിന്ന് 90 ലക്ഷം രൂപയുടെ പാല്‍ സംസ്‌കരണ ശാലയാണിന്ന് ഓം കൃഷ്ണ.

പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിലേയും അന്യസംസ്ഥാനങ്ങളിലേയും 400 കുടുംബങ്ങളുടെ അത്താണിയാണ് നാരായണേട്ടന്‍. കേരളത്തിലെ നാല്‍പ്പതോളം ക്ഷീരകര്‍ഷകരുടെ വഴികാട്ടി. ഭാര്യ ശ്രീലതയാണ് അദ്ദേഹത്തിന്റെ കരുത്ത്. ബിസിനസുകാരനായല്ല, ഗോ സേവകനായാണ് നാരായണേട്ടന്‍ പറഞ്ഞു തുടങ്ങിയത്…. പശുവളര്‍ത്തല്‍ ഒരു സേവനമാണ്. അവര്‍ക്കു വേണ്ട സമയത്ത് തീറ്റ കൊടുക്കുക, കുളിപ്പിക്കുക, പാല്‍ കറക്കുക തുടങ്ങിയവ ചെയ്യുമ്പോള്‍ പശുവിനെ നമ്മള്‍ അനുസരിക്കുകയാണ്. ഇത്  സേവന മനോഭാവം വളര്‍ത്തും. പരസ്പരം സ്‌നേഹിക്കാനും ചിരിക്കാനും മറക്കുന്ന ഈ കാലത്ത് പശു എന്ന സാധുജീവി തരുന്ന സന്ദേശം വളരെ വലുതാണ്. അതിനാല്‍ പരസ്പരം സ്‌നേഹിക്കുന്ന ജനങ്ങളുള്ള നാട്ടില്‍ അവര്‍ രാജ്യത്തിന്റെ രക്ഷക്കായി നിലകൊള്ളുന്നൂ. അങ്ങനെയും ദേശരക്ഷ സംഭവിക്കുന്നു.  നമ്മുടെ നാടിന്റെ അടിസ്ഥാനം കൃഷിയാണ്. കൃഷിയില്ലാതെ നാടിന് നിലനില്‍പ്പില്ല. എന്നാല്‍ ആ കൃഷിയുടെ അടിസ്ഥാനം പശുവാണ്. ഏതൊരു വ്യക്തി പശുവളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി കാണുന്നുവോ ആ വ്യക്തി രക്ഷപ്പെടുമ്പോള്‍ കുടുംബവും, ആ കുടുംബങ്ങള്‍ രക്ഷപ്പെടുമ്പോള്‍ രാജ്യവും രക്ഷപ്പെടും.

 

”പാരമ്പര്യമായി താന്ത്രിക കുടുംബമാണ് ഞങ്ങളുടേത്. എനിക്ക് ഇലക്ട്രിക്കല്‍ മേഖലയോടായിരുന്നു കമ്പം. കേരളത്തിനു പുറത്ത് ചുരുങ്ങിയ കാലം തൊഴില്‍ ചെയ്തു. വലിയ സമ്പാദ്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ശേഷം നാട്ടില്‍ ഒരു അരി മില്ല് തുടങ്ങി. വന്‍ വിജയമായിരുന്നു അത്. പണ്ട് മുതലേ പശുക്കളോട് വലിയ ഇഷ്ടമായിരുന്നു. മില്ലില്‍ നിന്നു കിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം പശുക്കളെ വാങ്ങാന്‍ ചെലവാക്കി. ആദ്യകാലത്ത് നഷ്ടമായിരുന്നു കൂടുതല്‍. കാലാവസ്ഥയും ഭക്ഷണവും ഉല്‍പ്പാദനത്തെ ബാധിച്ചു. പാലിന്റെ ഏറ്റക്കുറച്ചില്‍ വില്‍പ്പന നഷ്ടമാക്കി. പാല്‍ തൈരാക്കാന്‍ തുടങ്ങി. അര ലിറ്ററിന്റെ പാക്കറ്റിലാക്കി സീല്‍ ചെയ്ത് കടകളില്‍ കൊടുത്തു. ഗുണമേന്മ മനസ്സിലാക്കിയതോടെ ആവശ്യക്കാര്‍ ഏറെയായി. അതോടുകൂടി പാല്‍വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തി. പാല്‍ മുഴുവന്‍ തൈരും നെയ്യും സംഭാരവുമായി 1997-ല്‍ ഓം കൃഷ്ണ എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. ക്ഷേത്രാവശ്യങ്ങള്‍ക്കും മരുന്നുകള്‍ക്കും വേണ്ടി  ശുദ്ധമായാണ് നെയ്യ്  നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും നെയ്യിന് ആവശ്യക്കാര്‍ ഏറെയാണ്.  റംസാന്‍, പെരുന്നാള്‍ മാസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ നിന്ന് വളരെയധികം ഓര്‍ഡറുകള്‍ കിട്ടുന്നു.

ഇന്നത്തെ ക്ഷീരകര്‍ഷകര്‍ ക്ഷീണിതരാണ്. അവര്‍ മാത്രമല്ല, പശുക്കളും ക്ഷീണിതരാണ്. ഒരു കര്‍ഷകന്‍ അതിരാവിലെ മൂന്നിന്് ഉണരണം. പ്രാഥമിക കാര്യങ്ങളും കറവയും കഴിയുമ്പോള്‍ സമയം 6.30. വേഗം പാല്‍ കൊടുക്കാനായി പുറത്തുപോകും. തിരിച്ചെത്തി പശുവിന്റെ മറ്റു കാര്യങ്ങള്‍ കഴിയുമ്പോഴേക്കും രണ്ടാമത്തെ കറവയ്‌ക്ക് സമയമാകും. ഭക്ഷണം പോലും കഴിക്കാതെ അതിനിരിക്കുന്നു. അതുകഴിഞ്ഞുള്ള 2.30മുതലുള്ള കുറച്ച് സമയം ഉറങ്ങിയാലായി. ശേഷം പിന്നെയും പശു പരിചരണം കഴിയുമ്പോള്‍ രാത്രി 8. പിറ്റേ ദിവസം ഇതേ രീതി തന്നെ. ഇതിനുള്ള പ്രതിഫലം അവര്‍ക്ക് കിട്ടുന്നില്ല.

കര്‍ഷകര്‍ പ്രൊഫഷണല്‍ ആകണം. പശുവിന്റെ പാല് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാതെ പാലിന്റെ വില വര്‍ധിപ്പിക്കണം എന്നത് തെറ്റാണ.് പശുവിനും വിശ്രമം വേണം. വിദേശരാജ്യമായ സൗദി അറേബൃ പെട്രാളിയം കഴിത്താല്‍ ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യുന്നത് പാലും പാലുല്‍പ്പന്നങ്ങളുമാണ്. നമ്മളും കാലത്തിന് അനുസരിച്ച് കൃഷിരീതികള്‍ മാറ്റണം. കേരളത്തില്‍ ക്ഷീര സൊസൈറ്റിയുടെ നയങ്ങളാണ് പശു വളര്‍ത്തല്‍ ഇല്ലാതാക്കിയത്. 1950-ലെ നയം തന്നെയാണ് ഇന്നും നടപ്പിലാക്കുന്നത്. ഇതില്‍ തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ കാലോചിതമായ മാറ്റം വരുത്തി. സബ്‌സിഡി കര്‍ഷകന് നേരിട്ട് എത്തുന്ന രീതി ഉണ്ടാവണം.

യുവ തലമുറയില്‍പ്പെട്ട കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കഠിന പ്രയത്‌നവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഏതൊരു മേഖലയും വിജയിക്കാമെന്ന് അനുഭവം സാക്ഷിയായി പറയുന്നു അന്തിക്കാട്ടുക്കാരുടെ സ്വന്തം നാരായണേട്ടന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.