Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൗഹൃദം, എല്ലാവരോടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2019, 03:00 am IST
in Vicharam

 

അരുണ്‍ ജെയ്റ്റ്‌ലി ദല്‍ഹി യൂണിവേഴ്‌സിറ്റി കോളേജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം (1974)

സൗഹൃദങ്ങളില്‍ രാഷ്‌ട്രീയമോ പ്രത്യയശാസ്ത്രമോ കൊടിയുടെ നിറമോ ഒന്നും തന്നെ നോക്കാത്ത വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. രാഷ്‌ട്രീയം വേറെ, ബന്ധങ്ങള്‍ വേറെ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെയാണ് ദക്ഷിണ ദല്‍ഹിയിലെ കൈലാഷ് കോളനിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യയുടേയും ഹോട്ടല്‍ വ്യവസായിയായിരുന്ന ലളിത് സൂരിയുടേയും ചിത്രങ്ങള്‍ കാണുന്നവരില്‍ ആശ്ചര്യം തോന്നാത്തതും. കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ജെയ്റ്റിലി ശ്രദ്ധാലുവായിരുന്നു. 

എല്ലാവരുടേയും സുഹൃത്തായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. പരിചയപ്പെടുന്നവരെയൊന്നും അദ്ദേഹം മറന്നിരുന്നില്ല. ഇന്ത്യ ടിവി മേധാവി രജത് ശര്‍മയുടെ വാക്കുകളാണിത്. 1974 മുതല്‍ തുടങ്ങിയതാണ് ആ അടുപ്പം. രജത് ശര്‍മ, ദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ പഠിക്കുമ്പോഴാണ് ആ ആത്മബന്ധം തുടങ്ങുന്നത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ രജത്തിന് അന്ന് ഫീസ് അടയ്‌ക്കാന്‍ പണം നല്‍കിയത് ജെയ്റ്റ്‌ലിയായിരുന്നു. ആ കാര്യം രജത് ശര്‍മ തന്റെ ജീവിത രേഖയില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്.  

കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവുമായും അടുത്ത ചങ്ങാത്തമുണ്ട് ജെയ്റ്റ്‌ലിക്ക്. രാജ്യസഭയില്‍ ഇരുവരും തമ്മില്‍ വാക്‌പോര് സാധാരണമാണെങ്കിലും അതൊന്നും ആ സൗഹൃദത്തെ തെല്ലും ബാധിച്ചിരുന്നില്ല. അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ റോഹ്തഗിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

1970കളില്‍ തുടങ്ങിയതാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായുള്ള ചങ്ങാത്തം. ജെയ്റ്റ്‌ലി എബിവിപിയേയും യെച്ചൂരി എസ്എഫ്‌ഐയേയും നയിക്കുന്ന സമയമായിരുന്നു അത്. കര്‍ക്കശക്കാരനും കാര്യങ്ങള്‍ വ്യക്തമായി പറയുന്ന സ്വഭാവക്കാരനുമായിരുന്നു ജെയ്റ്റ്‌ലി. 

ചിലതിനോടൊക്കെ പ്രത്യേക ഇഷ്ടവും ജെയ്റ്റ്‌ലി സൂക്ഷിച്ചിരുന്നു. പേനയുടെ വന്‍ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ വാച്ചുകള്‍, വിലയേറിയ ഷാളുകള്‍, എംബ്രോയ്ഡറി ചെയ്ത ജമാവര്‍ ഇതെല്ലാം ആ ഇഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നു. 

ഇടത്തരം കുടുംബമായിരുന്നു ജെയ്റ്റ്‌ലിയുടേത്. അഭിഭാഷകനായി വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന ഫീസിന്റെ പത്ത് ശതമാനം തന്റെ ഗുമസ്തന്‍മാരുടെ മക്കളെ സ്‌കൂളിലും കോളേജിലും അയയ്‌ക്കുന്നതിനും മറ്റുമാണ് ഉപയോഗിച്ചത്.  തന്റെ കൂടെ നില്‍ക്കുന്നവരെയും കരുതലോടെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. സൗഹൃദങ്ങളുടെ ശക്തമായ അടിത്തറ തന്നെയായിരുന്നു അതിനെല്ലാം ആധാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.