Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിസ്വാര്‍ത്ഥ സേവനത്തിന്റെ അടയാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 01:38 am IST
in Editorial

പ്രളയദുരിതത്തില്‍ മുങ്ങിയ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പരാധീനതകളേറെയുണ്ടായിരുന്നെങ്കിലും അതൊന്നും ആരും പുറത്തുപറഞ്ഞതേയില്ല. സിപിഎമ്മിന് ആധിപത്യമുള്ള പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് പരാതികളൊന്നും പുറത്തുവരരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍പോലുമുള്ള സൗകര്യം ഇല്ലാതായപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തോടും സിപിഎം നേതാക്കളോടുമെല്ലാം ദുരിതബാധിതര്‍ പരാതിപ്പെട്ടു. തങ്ങള്‍ക്ക് താല്‍ക്കാലിക കക്കൂസുകളെങ്കിലും തയ്യാറാക്കി തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അത് കേള്‍ക്കാന്‍ അവരാരുമുണ്ടായില്ല. ഒടുവില്‍ സിപിഎം ശക്തികേന്ദ്രത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതമറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകരെത്തിയാണ് താല്‍ക്കാലിക കക്കൂസുകളും വെള്ളത്തിനുള്ള സംവിധാനവും തയ്യാറാക്കിയത്. കക്കൂസുകള്‍ വൃത്തിയാക്കാനും സേവാഭാരതി പ്രവര്‍ത്തകര്‍തന്നെ മുന്നിട്ടിറങ്ങി. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ഒരു മതമാണെന്നും അവര്‍ക്കെല്ലാം സഹജീവിയുടെ മുഖമാണെന്നുമുള്ള തിരിച്ചറിവോടെയാണ് ദുരന്തബാധിത പ്രദേശങ്ങളിലെല്ലാം സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. മാറ്റിനിര്‍ത്തപ്പെടേണ്ട അടയാളങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഏതുനിമിഷവും നിസ്വാര്‍ത്ഥ സേവനത്തിന് തങ്ങള്‍ തയ്യാറാണെന്ന അറിയിക്കല്‍ മാത്രമായിരുന്നു അവരുടെ അടയാളം.

പ്രളയദുരിത മേഖലയില്‍ സേവാഭാരതി നടത്തിവരുന്ന പ്രവര്‍ത്തനം എത്ര ശ്ലാഘിച്ചാലും മതിവരാത്തതാണ്. മണ്ണിനടിയില്‍പ്പെട്ട് അതിദാരുണമായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും സര്‍വ്വതും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്നവര്‍ക്ക് സഹായങ്ങളെത്തിക്കുന്നതിനും സേവാഭാരതി പ്രവര്‍ത്തകരാണ് മുന്നിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സേവാഭാരതി  പ്രശംസ നേടി. വീടുനഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കുന്നതുള്‍പ്പെടെയുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സേവാഭാരതി നടത്തിവരുന്നു. 

തൃശൂര്‍ ചേലക്കര മണ്ഡലത്തിലെ ദേശമംഗലം പഞ്ചായത്തില്‍ കൊറ്റമ്പത്തൂരില്‍ ഒരു ഗ്രാമംതന്നെ സേവാഭാരതി പുനര്‍നിര്‍മ്മിക്കുന്നു. പ്രളയത്തില്‍ വീടുകളില്ലാതായ, ഇവിടെയുണ്ടായിരുന്ന 17 കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുന്നു. നഷ്ടപ്പെട്ട സ്ഥലത്തിന്റെ തൊട്ടടുത്തുതന്നെ മുഴുവന്‍ കുടുംബങ്ങളേയും അവരുടെ ഇതുവരെയുള്ള ജീവിതത്തിന് ഭംഗം വരാത്ത വിധത്തിലാണ് പുനരധിവസിപ്പിക്കുന്നത്. ഇതിന് 70 സെന്റോളം ഭൂമി വാങ്ങി ഓരോ കുടുംബത്തിനും നാലുസെന്റ് ഭൂമി വീതം കുടുംബനാഥന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ആധാരം കൈമാറിയ ശേഷമാണ് വീടുനിര്‍മ്മിക്കുന്നത്. ഒരു വീടിന് ഏഴുലക്ഷം രൂപയാണ് സേവാഭാരതി നല്‍കുന്നത്. വീടിന്റെ പ്ലാനും മറ്റുകാര്യങ്ങളും വീട്ടുടമസ്ഥരുടെ ഇഷ്ടമനുസരിച്ചാണ് ചെയ്യുന്നതെന്നാണ് പ്രത്യേകത. 

പതിനഞ്ച് കോടിയോളമാണ് ഇതിനകം വീടുകള്‍ നിര്‍മ്മിക്കാനും ഭാഗികമായി തകര്‍ന്നവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുമായി പ്രാദേശിക ഘടകങ്ങള്‍ക്ക് സേവാഭാരതി കൈമാറിയത്. സേവാഭാരതി പ്രാദേശിക ഘടകങ്ങളുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് അന്തിമ അനുമതി നല്‍കിയത്. എല്ലാം കുറ്റമറ്റ രീതിയില്‍, ദുരിത ബാധിതരാണെന്ന പരിഗണനമാത്രം മുന്‍ഗണനയാക്കിക്കൊണ്ടാണ് സഹായം. 

ആയിരങ്ങള്‍ തലചായ്‌ക്കാന്‍ ഇടമില്ലാതെ ഹതാശരായി നില്‍ക്കുമ്പോള്‍ അവരുടെ മുന്നിലേക്ക് മുന്നോട്ടുള്ള ജീവിതത്തിന്റെ വലിയ പ്രതീക്ഷകളാകുകയാണ് സേവാഭാരതി. സേവനം നിസ്വാര്‍ത്ഥവും പക്ഷപാതരഹിതവുമാകണമെന്ന സന്ദേശം കൂടിയാണിവിടെ സേവാഭാരതി ഉയര്‍ത്തിക്കാട്ടുന്നത്. അടയാളങ്ങളുടെ മുട്ടാപ്പോക്കുപറഞ്ഞ് അകറ്റിനിര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുപോലും ഒടുവില്‍ സേവാഭാരതിയുടെ സഹായം തേടിച്ചെല്ലേണ്ടിവന്നു. സേവാഭാരതി മാത്രമാണ് തങ്ങള്‍ക്ക് ആശ്രയം എന്ന് കണ്ണീരോടെ പലര്‍ക്കും പറയേണ്ടിവന്നു. ഒറ്റ അടയാളമേ ഉള്ളൂ സേവാഭാരതിക്ക്, അത് നിസ്വാര്‍ത്ഥ സേവനമെന്ന വലിയ കൊടിയടയാളമാണ്. സേവനം അഭംഗുരം തുടരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.