Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുശിഷ്യബന്ധവും മന്ത്രസാധനയും

എം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭ by എം. ടി. വിശ്വനാഥന്‍ ശ്രേഷ്ഠാചാരസഭ
Aug 20, 2019, 08:45 pm IST
in Samskriti

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നീ ഘട്ടങ്ങള്‍ കടന്നെത്തുന്നവര്‍ക്കാണ് ഗുരു മന്ത്രദീക്ഷ നല്‍കുന്നത്. അപ്പോഴേ അയാള്‍ ധ്യാനാവസ്ഥയില്‍ എത്തിച്ചേരൂ എന്നാണ് ഭാരതീയ മതം.  പ്രത്യാഹാരത്തിനു ശേഷം ‘ധാരണ’  എന്നതാണു ചിട്ട. അതായത് മന്ത്രസാധന തുടങ്ങിയാല്‍ ഒരാളുടെ വ്യക്തിത്വം വികസിക്കും. അസംസ്‌കൃതനായ ഒരു സാധാരണ വ്യക്തിയുടെ ഉള്ളില്‍ കുറെ നല്ല ഗുണങ്ങളും ചീത്തഗുണങ്ങളുമുണ്ട്. കുറെ അനുലോമ ചൈതന്യവും പ്രതിലോമചൈതന്യവുമുണ്ട്.  അതാണ് ഒരു സാമാന്യ വ്യക്തി. അപ്പോള്‍ അയാളുടെ വ്യക്തിത്വം വികസിക്കുമ്പോള്‍ എന്താണുണ്ടാവുക?  ഇതല്ലൊമങ്ങ് വികസിക്കും. ആദ്യം അയാളുടെ ഉള്ളിലെ പ്രതിലോമ ചൈതന്യം പുറത്തു വരും. ദേഷ്യവും കാമവും പുറത്തുവരും. ഏറെ ക്ലേശകരമാണിത്. അതുകൊണ്ട് പണ്ടു കാലങ്ങളില്‍ യമനിയമാസന പ്രാണായാമ പ്രത്യാഹാരം കഴിഞ്ഞ് ധാരണയിലെത്തിയെന്ന് ഗുരുവിന് ബോധ്യമായെങ്കിലേ മന്ത്രസാധന കൊടുത്തിരുന്നുള്ളൂ. 

ഇന്നത്തെ കാലത്ത് ഇത് പ്രായോഗികമല്ല. ഇതെല്ലാം നിലനില്‍ക്കേണ്ടെ? മുന്നോട്ടു  പോകേണ്ടെ? സമൂഹം മുമ്പോട്ടു നീങ്ങേണ്ടെ? അപ്പോള്‍ ഗുരുനാഥന്‍ ആപത്ധര്‍മം എന്ന നിലയ്‌ക്ക് ശിഷ്യന് ദീക്ഷ നല്‍കും. അപ്പോള്‍ പറയുന്ന കര്‍മം എന്താണെന്നു വെച്ചാല്‍ പഞ്ചാക്ഷരി ജപിക്കുവാന്‍ പറയും. പഞ്ചാക്ഷരം സിദ്ധി വരുത്തിയാല്‍ അയാളുടെ പാപം തീരും. പാപം ഉള്ളതു കൊണ്ടാണല്ലോ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നത്? ചിത്തശുദ്ധി ഉണ്ടാവും. അതുകൊണ്ട് ഈ കാലഘട്ടത്തില്‍ പഞ്ചാക്ഷരം സാധന ചെയ്ത് ജപിച്ച് സിദ്ധി വന്നവര്‍ക്കാണ് മന്ത്രദീക്ഷ കൊടുക്കേണ്ടത്. അപ്പോള്‍ അയാള്‍ക്ക് ചിത്തശുദ്ധി വരും. ചിത്തശുദ്ധി ഉണ്ടെങ്കില്‍ പ്രശ്‌നം തീര്‍ന്നു. പ്രത്യാഹാരം ഉണ്ടാവും. അയാളിലെ പ്രതിലോമ ചൈതന്യം മുഴുവനും നശിച്ചു പോവും. 

ചിത്തശുദ്ധി വന്നാല്‍ ഗുരുനാഥന്റെ കൂടെ ജീവിക്കുക. അപ്പോള്‍ അയാളുടെ ‘ഈഗോ’ കുറയും. അയാളുടെ ഓരോ ദുര്‍വികാരങ്ങളും ദുര്‍വിചാരങ്ങളും ഗുരുനാഥന്‍ അടിച്ചമര്‍ത്തും. അതുള്‍ക്കൊള്ളാനുള്ള കഴിവ് ശിഷ്യന് വേണം. അവിടെ നിന്ന് ഉയരാന്‍ ശിഷ്യന് കഴിയണം. അധ്യാപക, വിദ്യാര്‍ഥി ബന്ധമല്ല, ഗുരുശിഷ്യബന്ധത്തിനുള്ളത്. ഒരാത്മബന്ധമാണ്. അപ്പോള്‍ ഗുരു ദൂരെ ഇരുന്നാല്‍ പോലും ശിഷ്യന് അടികിട്ടും. അങ്ങനെ വളരും. അങ്ങനെയുള്ള ‘ബന്ധ’ ങ്ങളിലൂടെ വളര്‍ന്ന് വ്യക്തി( ശിഷ്യന്‍)  വികാസം പ്രാപിക്കും. ഈ കാലഘട്ടത്തില്‍ യമ, നിയമാസന, പ്രാണായാമ ഘട്ടങ്ങള്‍ കഴിഞ്ഞ ആളുകളെ കിട്ടാനില്ല. ഈ കാലഘട്ടത്തില്‍ അത് പ്രായോഗികവുമല്ല. 

ജനസാമാന്യത്തില്‍ ചില വ്യക്തികള്‍ക്ക് പറ്റിയേക്കാം. പക്ഷേ സമൂഹത്തില്‍ പറ്റില്ല. സമൂഹം മുന്‍പോട്ടു പോവേണ്ടെ?  അതു കൊണ്ട്  ഇങ്ങനെ ചെയ്യുന്നു. ഒന്നുകില്‍ പഞ്ചാക്ഷരം ജപിച്ച്  ചിത്തശുദ്ധി വരുത്തുക. അല്ലെങ്കില്‍ ഗുരുനാഥന്റെ ശിക്ഷണത്തില്‍ വളരാന്‍ തയ്യാറാവണം. സ്വാഭാവികമായും വളര്‍ച്ച എളുപ്പമാണ്. പക്ഷേ ഗുരുവായി അംഗീകരിക്കണം. സ്വാര്‍ഥതയില്ലാത്ത ശിഷ്യന്മാരും വേണം എന്നു മാത്രം. വ്യക്തിത്വം വികസിക്കുന്ന സമയത്ത് പിന്നീട് കുഴപ്പങ്ങള്‍ ഉണ്ടാവില്ല. അല്ലെങ്കില്‍ പ്രതിലോമ ചൈതന്യം പുറത്തേക്ക് വരും. (പഞ്ചാക്ഷരം ജപിച്ച് ചിത്തശുദ്ധി വരുത്തിയില്ലെങ്കില്‍)   

 (അവസാനിച്ചു)                                                                                                                                                                  9447114335

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

പുതിയ വാര്‍ത്തകള്‍

പുരൂരവസും ഉര്‍വശിയും

വ്യാഴം ജാതകത്തില്‍

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.