Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമ്പത്തിന്റെ പഞ്ചനക്ഷത്ര പദവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 01:46 am IST
in Editorial

ജനങ്ങളുടെ പേരുപറഞ്ഞാണ് അധികാരത്തില്‍ വരുന്നതെങ്കിലും പാര്‍ട്ടിക്കുവേണ്ടി ഭരിക്കുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തേയും നയമാണ്. പശ്ചിമബംഗാള്‍ മൂന്നുപതിറ്റാണ്ടോളം ഇങ്ങനെ ഭരിച്ചതിന്റെ ബാക്കിപത്രമാണ് അവിടങ്ങളില്‍നിന്ന് ഉടുതുണിയ്‌ക്ക് മറുതുണിയില്ലാതെ ആയിരക്കണക്കിനാളുകള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ സിപിഎം നേതൃത്വം പ്രകടിപ്പിച്ചതായി അറിവില്ല. ഗള്‍ഫ് നാടുകളിലും മറ്റുമുള്ള പ്രവാസികള്‍ സൃഷ്ടിക്കുന്ന പണക്കൊഴുപ്പുള്ള കേരളത്തിലും സിപിഎം നേതൃത്വം ഇതേനയംതന്നെയാണ് പിന്തുടരുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ പാര്‍ട്ടിക്കുവേണ്ടി കൊടിയ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോറ്റ എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയോഗിക്കാനുള്ള മന്ത്രിസഭാ തീരുമാനം.

പണത്തിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതാണ് സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനം. സ്വാഭാവികമായും ആര്‍ഭാടവും ധൂര്‍ത്തും നേതൃത്വത്തിന്റെ മുഖമുദ്രയാണ്. ഇതിനുദാഹരണമാണ് മുന്‍ എംപികൂടിയായ സമ്പത്തിന്റെ ദല്‍ഹിയിലെ നിയമനം. പ്രതിമാസം നാലുലക്ഷത്തോളം രൂപ ശമ്പളമായി നല്‍കേണ്ടിവരുന്ന അഞ്ച് പുതിയ തസ്തികകള്‍ സമ്പത്തിനെ രാജ്യതലസ്ഥാനത്ത് കുടിയിരുത്താന്‍ സൃഷ്ടിക്കുകയാണ്. സമ്പത്തിന് ക്യാബിനറ്റ് പദവിയും പ്രതിമാസം ഒരുലക്ഷം ശമ്പളവും. ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ചചെയ്യാത്ത സിപിഎം, എന്നുപറഞ്ഞാല്‍ പിണറായി വിജയന്‍ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം പിന്നീട് മന്ത്രിസഭാ യോഗത്തില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവത്രേ. നവകേരള നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞുള്ള സര്‍ക്കാരിന്റെ കപട വാഗ്ദാനങ്ങളും അവകാശവാദങ്ങളും ചാപിള്ളയായിത്തീര്‍ന്നു. പ്രളയക്കെടുതിയില്‍പ്പെട്ട വലിയൊരു വിഭാഗത്തിന് ഇപ്പോഴും സഹായമെത്തിയിട്ടില്ല. ഇതിനിടെ 928 വസ്തുക്കള്‍ക്ക് പ്രളയസെസ് ചുമത്തി ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഇങ്ങനെയൊരു മനുഷ്യത്വരഹിത തീരുമാനമെടുത്തതിനൊപ്പമാണ് പഞ്ചനക്ഷത്ര പദവിനല്‍കി സമ്പത്തിനെ സുഖിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആര്‍ക്കും അത്ഭുതമില്ല. പാര്‍ട്ടി അണികളില്‍നിന്ന് എല്ലാനിലയ്‌ക്കും വ്യത്യസ്തരായ ‘പുതിയ വര്‍ഗം’ സിപിഎമ്മില്‍ എന്നേ ഉയര്‍ന്നുവന്നതാണ്.

പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് പിണറായി വിജയന്റെ പിടിവാശിയാണ് സമ്പത്തിന്റെ നിയമനത്തിന് പിന്നിലെന്നാണ് അറിയുന്നത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിയാണ് വിജയന്‍. ഒരു ഭരണാധികാരിയുടെ അരക്ഷിതാവസ്ഥകൂടിയാണ് ഇതില്‍ തെളിയുന്നത്. ദല്‍ഹിയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള റസിഡന്റ് കമ്മീഷണര്‍ക്കു മുകളില്‍ പാര്‍ട്ടി നേതാവിനെ ലെയ്‌സണ്‍ ഓഫീസറായി വച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. വെറും മൂന്ന് എംപിമാരാണ് സിപിഎമ്മിന് ഇപ്പോള്‍ ലോക്‌സഭയിലുള്ളത്. ഇതിലൊരാള്‍ മലയാളിയുമാണ്. ഇതുകൊണ്ടൊന്നും പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം വിശ്വസ്തനെ ഇറക്കാന്‍ പിണറായി തീരുമാനിച്ചത്. പക്ഷേ വലിയ സംവിധാനം ഉപയോഗിച്ച് നികുതിപ്പണം ധൂര്‍ത്തടിക്കാമെന്നല്ലാതെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സമ്പത്തിന് അത്ഭുതങ്ങളൊന്നും കാണിക്കാനാവില്ല. ആവുമായിരുന്നെങ്കില്‍ പാര്‍ട്ടിക്കാരായ എട്ട് പേര്‍ക്കൊപ്പം എംപിയായിരുന്ന കഴിഞ്ഞ ലോക്‌സഭയില്‍ അതിനുകഴിയേണ്ടതല്ലേ. വാര്‍ത്താചാനലുകളില്‍ വന്നിരുന്ന് ചാരിത്ര്യ പ്രസംഗം നടത്തുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ ഈ ജനപ്രതിനിധിക്ക് അന്ന് കഴിഞ്ഞില്ല. ഇതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് തോല്‍വി. ഇങ്ങനെയൊരാളെ സര്‍ക്കാരിന്റെ ചെലവില്‍ പുനരധിവസിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില വര്‍ദ്ധനവ് ഭാരതത്തില്‍

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം: പ്രകൃതിയും മനുഷ്യനും ഒന്നായ ഇടം

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ഗോത്ര സാംസ്‌കാരിക സംഗമം ഇന്ന്; കേരളത്തിലെ ഏഴ് ഗോത്രവിഭാഗങ്ങളിലെ അംഗങ്ങളടക്കം ഒന്നരലക്ഷം പേര്‍ പങ്കെടുക്കും

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍): ലീഗ് പോരുകള്‍ തീരുന്നു

ലോകകപ്പ് സംപ്രേഷണത്തിന് ധാരണയായതായി റിപ്പോര്‍ട്ട്

പെപ്പിന് സിറ്റിയുടെ ബൈ ബൈ

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പത്തനംതിട്ടയെ തകര്‍ത്തു; തിരുവനന്തപുരം ഒന്നാമത്

സൂപ്പര്‍ ചെസ് ക്ലാസിക്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.