Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിവേഴ്‌സിറ്റിയിലെ താലിബാനിസം; പഠനം ഉപേക്ഷിച്ചത് 187 പ്രതിഭകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 13, 2019, 12:58 pm IST
in Kerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍, എസ്എഫ്‌ഐയുടെ താലിബാനിസത്തില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ 187 പ്രതിഭകള്‍. പലര്‍ക്കും എസ്എഫ്‌ഐയില്‍ നിന്നും ജീവനു ഭീഷണി നേരിട്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. മഹാരഥന്‍മാര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ചരിത്രം ഉറങ്ങുന്ന കലാലയത്തില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും നഷ്ടമായിട്ട് ദശാബ്ദങ്ങളായി. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പഠനം ഉപേക്ഷിച്ചവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്നവരാണ്.  പഠനം തുടരാന്‍ സാമ്പത്തിക ബുധിമുട്ടുള്ളവര്‍ മറ്റ് സര്‍ക്കാര്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള സമയപരിധി കഴിഞ്ഞതു മൂലം പഠനം അവസാനിപ്പിച്ചു. മറ്റുള്ളവര്‍ സ്വകാര്യ കോളേജില്‍ പഠനം തുടര്‍ന്നു.

ക്രൂരതയ്‌ക്ക് ഇരകളായവര്‍ നിരവധി

എസ്എഫ്‌ഐ  കോളേജിനുള്ളില്‍ ഏകാധിപത്യം നടപ്പാക്കി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് ഇരകളായവര്‍ ഏറെയാണ്. മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി കുറിപ്പ് എഴുതിവച്ചിട്ട് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനിക്ക്   ടിസി വാങ്ങിപോകേണ്ടി വന്നു. 2017ല്‍ കോളേജില്‍ നടന്ന നാടകോത്സവത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒപ്പമെത്തിയ സുഹൃത്തിനെ സദാചാര പോലീസിന്റെ പേരില്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. പാളയം റോഡില്‍   വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതും വലിയ വിവാദമായിരുന്നു. 

മുദ്രാവാക്യം തിരുത്തി  പ്രതിഷേധം

അരാജകത്വം തുളുമ്പുന്ന യൂണിയന്‍ പ്രവര്‍ത്തനം സഹിക്കവയ്യാതെ എസ്എഫ്‌ഐക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെ പ്രതിഷേധിച്ചത് യൂണിവേഴ്‌സിറ്റി കോളേജില്‍ ചരിത്രമായി. ഒരിക്കല്‍ ആവേശം പകര്‍ന്ന മുദ്രാവാക്യം തിരുത്തികൊണ്ട് സ്വാതന്ത്ര്യം എവിടെ, ജനാധിപത്യം എവിടെ, സോഷ്യലിസം എവിടെ എന്ന മുദ്യാവാക്യം മുഴക്കിയാണ് നൂറുകണക്കിന്  വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ തെരുവില്‍ ഇറങ്ങിയത്. സമീപകാലത്ത് എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇന്ന് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുന്ന കാര്യത്തില്‍ വരെ സംഭവം എത്തി നില്‍ക്കുന്നു.

കാടന്‍ നിയമങ്ങള്‍ 

ക്യാമ്പസില്‍ എസ്എഫ്‌ഐ നടപ്പാക്കുന്ന കാടന്‍ നിയമങ്ങള്‍ പുറം ലോകം കേട്ടാല്‍ ഞെട്ടും. നവോത്ഥാനം വിളമ്പുന്ന പാര്‍ട്ടിസഖാക്കളുടെ കുഞ്ഞുങ്ങള്‍ കോളേജില്‍ കാട്ടിക്കൂട്ടുന്നത് പറയാന്‍ അറക്കുന്ന കാര്യങ്ങള്‍. പുറത്ത് സമരത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് പോകാമെങ്കിലും ക്യാമ്പസിനകത്ത് ഒരുമിച്ച് ഇരിക്കാനോ ചിരിക്കാനോ സംസാരിക്കാനോ പാടില്ല. കോളേജ് ക്യാന്റീനില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹികളല്ലാത്തവര്‍ ഉറക്കെ സംസാരിക്കാന്‍ പാടില്ല. അവര്‍ വരുന്നെങ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും മറ്റു വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് കസേര നല്‍കണം. സഖാക്കളുടെ പെണ്‍സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്ന രീതിയിലെ മറ്റ്  വിദ്യാര്‍ത്ഥിനികള്‍ സംസാരിക്കാവു. സമരത്തിന് പങ്കെടുത്തില്ലെങ്കില്‍ ചോദിക്കുമ്പോഴെല്ലാം കൈമണി നല്‍കണം അല്ലെങ്കില്‍ ക്യാമ്പസില്‍ വരരുത്. നേതാക്കള്‍ വരുമ്പോള്‍ അദ്ധ്യാപകര്‍ ക്ലാസില്‍ നിന്നും ഇറങ്ങി നില്‍ക്കണം. തുടങ്ങി പുറത്തുപറയാന്‍ അറയ്‌ക്കുന്ന നിയമങ്ങള്‍വരെ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.