Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്വലിക്കുന്ന വിവേകവാണികള്‍

പ്രവ്രാജിക വിശ്വദേവ പ്രാണbyപ്രവ്രാജിക വിശ്വദേവ പ്രാണ
Jul 5, 2019, 03:39 am IST
inSamskriti

ശ്രീരാമകൃഷ്ണനെന്ന അവതാരവരിഷ്ഠന്റെ ശിക്ഷണത്തിലാണ് അപാരമായ ശക്തിയും ഉള്ളഴിയുന്ന കരുണയും വിവേകാനന്ദസ്വാമിജിയില്‍ പടര്‍ന്നു പന്തലിച്ചത്. വിവേകാനന്ദന്‍ ഊര്‍ജത്തിന്റെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ആയി മാറാന്‍ ഗുരുവിന്റെ അനുഗ്രഹവും പരിശീലനവും വളരെയധികം സഹായിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണദേവന്‍ വിവേകാനന്ദനെ ഒൗപനിഷദിക സന്ദേശത്തിന്റെ ശക്തിയും ഊര്‍ജ്ജവും പ്രസരിപ്പിക്കാനുള്ള ഒരു മാധ്യമമാക്കി മാറ്റി എന്നതാണ് സത്യം.

അതുകൊണ്ട് ഇന്നും സ്വാമി വിവേകാനന്ദന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരു ഊര്‍ജസ്രോതസ്സാണ്. വിവേകാനന്ദ കഥകള്‍ പറഞ്ഞ് അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ താലോലിക്കുന്നു, അധ്യാപകര്‍ കുട്ടികളെ വിവേകാനന്ദന്റെ ധീരകൃത്യങ്ങള്‍ വിവരിച്ച് ആവേശം കൊള്ളിക്കുന്നു. രാഷ്‌ട്രീയക്കാര്‍ സര്‍വ്വതും മറന്ന് വിവേകാനന്ദ സന്ദേശങ്ങള്‍ പ്രസംഗസദസ്സുകളില്‍ പ്രയോഗിക്കുന്നു. മനോരോഗ ചികിത്‌സകര്‍ തൊട്ട് മീന്‍പിടിക്കുന്നവര്‍ വരെ വിവേകാനന്ദ വചനങ്ങള്‍ നെഞ്ചിലേറ്റി ആനന്ദിക്കുന്ന കാഴ്ച എവിടെയും കാണാം. കുടില്‍ തൊട്ട് കൊട്ടാരം വരെ വിവേകവാണികള്‍ അലയടിക്കുകയും ചെയ്യുന്നു.

സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനും ഇന്ന് നാം അതീവ പ്രാധാന്യം നല്‍കുന്നുണ്ടല്ലോ. തെറ്റായ വഴിയിലേക്ക് മേല്‍പറഞ്ഞതെല്ലാം കാലെടുത്ത് വയ്‌ക്കാതിരിക്കാനുള്ള ദിശാബോധവും സ്വാമി വിവേകാനന്ദന്‍ നല്‍കിയിട്ടുണ്ട്. ശാരദാനന്ദസ്വാമികള്‍ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. ”സഹോദരാ, ഭാരതത്തിന്റെ അധഃപതനത്തിന് കാരണം അവിടെ സ്ത്രീയാകുന്ന ശക്തി അവഗണിക്കപ്പെട്ടതാണ്. ശ്രീശാരദാദേവി ജനിച്ചിരിക്കുന്നത് ആ സ്ത്രീശക്തിയെ പുനരുജ്ജീവിപ്പിക്കാനാണ്. അമ്മയെ കേന്ദ്രമാക്കി ഭാരതത്തില്‍ ഇനിയും ഗാര്‍ഗിമാരും മൈത്രേയിമാരും ഉയിര്‍ത്തെഴുന്നേല്‍ക്കും. (മുപ്പത്തിയെട്ട് ശാഖകളുമായി ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ ശാരദാദേവിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള ശ്രീശാരദാമഠങ്ങളും ശ്രീരാമകൃഷ്ണ ശാരദാമിഷനും പ്രവര്‍ത്തനക്ഷമമാണെന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്). 

വിവേകാനന്ദസ്വാമികള്‍ സ്വപ്‌നം കണ്ടതുപോലെ കഴിവും തന്റേടവും വിദ്യാഭ്യാസവും ഉള്ള സ്ത്രീരത്‌നങ്ങള്‍ ഇന്ന് ഭാരതത്തില്‍ ധാരാളമുണ്ട്. സീതയുടെയും സാവിത്രിയുടെയും ദമയന്തിയുടെയും സ്വഭാവവൈശിഷ്ട്യം മുഖമുദ്രയാക്കിയവരാണവര്‍. ആത്മാര്‍ത്ഥതയും പവിത്രതയും നിസ്വാര്‍ത്ഥതയും ഇച്ഛാശക്തിയും ഉള്ള മഹിളാമണികള്‍ രാഷ്‌ട്രീയ സാമൂഹ്യ വിദ്യാഭ്യാസ വ്യവസായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സര്‍വ്വ ഉത്തരവാദിത്വങ്ങളുടെയും നുകം പേറുന്ന ഇന്നത്തെ  സ്ത്രീകള്‍ക്ക് കളരിപ്പയറ്റുകാരുടെ വൈദഗ്ധ്യം ഉണ്ടെങ്കിലേ ജീവിക്കാനാവൂ. അതുകൊണ്ട് അവരുടെ സ്വഭാവ സംസ്‌കരണത്തിലും സംരക്ഷണത്തിലും പിതാവും ഭര്‍ത്താവും പുത്രനും ശ്രദ്ധിച്ചേ മതിയാവൂ.

കുടുംബബന്ധങ്ങളിലെ ഊഷ്മളതയും സ്‌നേഹവും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സ്ത്രീകള്‍ക്ക് ശിലയിലെ ശില്‍പനിര്‍മ്മാണം പോലെയുള്ള പരിശീലനം നല്‍കണം. സുശോഭനമായ ഭാരതത്തിന്റെയും ലോകത്തിന്റെയും ആഗമനം സ്വപ്‌നം കണ്ട സ്വാമിജിക്ക് കൊടുക്കാവുന്ന സമ്മാനം പരിശുദ്ധരും കഴിവുറ്റവരുമായി സ്ത്രീരത്‌നങ്ങളെ വാര്‍ത്തെടുക്കുകയാണ്. അവര്‍ക്ക് വേണ്ട വളവും വെള്ളവും കരുതലോടെ നല്‍കണം. അവര്‍ വെറും ഭോഗവസ്തുവോ കാഴ്ചവസ്തുവോ അല്ല. സമൂഹത്തിന്റെ മുഴുവന്‍ ആദരവും ബഹുമാനവും ഉയര്‍ന്ന സഹനവും അര്‍ഹിക്കുന്നവരാണ്. സ്ത്രീകള്‍ സര്‍വ്വവും ത്യജിക്കുന്നതുകൊണ്ടാണ് ഈ ലോകം ഒരു മരുഭൂമിയായിത്തീരാത്തത്. ആദിവാസി സ്ത്രീകള്‍ മുതല്‍ രാജമാതാക്കള്‍ വരെ മാതൃത്വമെന്ന ഭാവംകൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റി കവികള്‍ പ്രകീര്‍ത്തിക്കുന്നതും അവരില്‍ മാതൃത്വത്തിന്റെ ശീതളിമ കുടികൊള്ളുന്നതുകൊണ്ടാണ്.

ചുരുക്കിപ്പറഞ്ഞാല്‍ അലസന്മാരുടെ വാഗ്‌വൈഖരിക്കുള്ളതല്ല സ്വാമിജിയുടെ വചസ്സുകള്‍. ഓജസ്സും തേജസ്സും ഉള്ള കര്‍മ്മനിരതന്മാര്‍ക്ക് അത്യാവശ്യമുള്ളവയാണ്. അതവരെ ജീവിത മഹത്വത്തിന്റെ പാരമ്യത്തിലെത്തിക്കുന്നു. ഈ മണ്ണില്‍ ജീവിച്ചു മരിച്ചു എന്ന യാഥാര്‍ത്ഥ്യം സാക്ഷാത്കരിക്കാന്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍  സഹായിക്കും. സുഗതകുമാരി പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും പ്രാര്‍ത്ഥിക്കാം- വിവേകാനന്ദാദര്‍ശങ്ങള്‍ എന്നില്‍ ജ്വലിച്ചിട്ടുണ്ട്; ഇനിയും അവ ജ്വലിക്കേണമേ.

(അവസാനിച്ചു)

പ്രവ്രാജിക വിശ്വദേവ പ്രാണ
പ്രവ്രാജിക വിശ്വദേവ പ്രാണ
ശ്രീ ശാരദാമഠം, മാവേലിക്കര) [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.