Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദയനീയം, വിന്‍ഡീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2019, 04:07 am IST
in Sports

ലണ്ടന്‍: നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കും വിന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ തോല്‍വിയാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. എട്ട് കളികള്‍ പൂര്‍ത്തിയാക്കിയ വിന്‍ഡീസിന് ഈ ലോകകപ്പില്‍ ജയിക്കാനായത് ഒരു മത്സരത്തില്‍ മാത്രം. ആറില്‍ തോറ്റപ്പോള്‍ ഒരെണ്ണം മഴയില്‍ ഉപേക്ഷിക്കപ്പെട്ടു. അതേസമയം വിജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമി പ്രതീക്ഷയും അവസാനിച്ച മട്ടാണ്. എട്ട് കളികളില്‍ നിന്ന് മൂന്ന് വിജയത്തോടെ 8 പോയിന്റുള്ള അവര്‍ ആറാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ശനിയാഴ്ച ഇന്ത്യയാണ് അവരുടെ എതിരാളികള്‍. ഈ കളിയില്‍ ജയിച്ചാല്‍ 10 പോയിന്റാകുമെങ്കിലും അതുകൊണ്ട് ഗുണമുണ്ടാകാനിടയില്ല. നെറ്റ് റണ്‍ റേറ്റില്‍ അവര്‍ ഏറെ പിന്നിലാണ് എന്നതാണ് കാരണം.

ശ്രീലങ്ക ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ 9 വിക്കറ്റിന് 315 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 103 പന്തില്‍ 118 റണ്‍സെടുത്ത പൂരനും 32 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ഫാബിയന്‍ അലനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ശ്രീലങ്കയുടെ വമ്പന്‍ സ്‌കോറിനെ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 12 റണ്‍സ് ആയപ്പോള്‍ ആദ്യ അടിയേറ്റു. മലിംഗയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര ക്യാച്ചെടുത്ത് സുനില്‍ അംബ്രിസിനെ പുറത്താക്കി. ഷായ് ഹോപിനെയും മലിംഗ തന്നെ വീഴ്‌ത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ച ക്രിസ് ഗെയ്ല്‍ 35 റണ്‍സെടുത്താണു പുറത്തായത്. ഹെറ്റ്‌മെയര്‍ റണ്ണൗട്ടായി. ഹോള്‍ഡറെ ജെഫ്രി വാന്‍ഡെര്‍സേയുടെ പന്തില്‍ പകരക്കാരനായി ഫീല്‍ഡിലെത്തിയ മെന്‍ഡിസ് ക്യാച്ച് നല്‍കി മടങ്ങി. എട്ട് റണ്‍സ് മാത്രമെടുത്ത കാര്‍ലോസ് ബ്രാത്‌വെയ്റ്റ് റണ്ണൗട്ടായി. ഇതോടെ ആറിന് 199 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് നിക്കോളാസ് പൂരനും ഫാബിയന്‍ അലനും ചേര്‍ന്നു മികച്ച കൂട്ടുകെട്ട് തീര്‍ത്തപ്പോള്‍ വിന്‍ഡീസ് വിജയ പ്രതീക്ഷയിലായി. പക്ഷേ ഫാബിയന്‍ അലന്‍ റണ്ണൗട്ടായതോടെ 7ന് 282 എന്ന നിലയിലായി. പിന്നീട് പൂരനിലാലയിരുന്നു വിന്‍ഡീസ് പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 48-ാം ഓവര്‍ എറിയാനെത്തിയത്  ലങ്കന്‍ മുന്‍നായകന്‍ എയ്ഞ്ചലോ മാത്യൂസ്. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ കുശല്‍ പെരേരയുടെ കൈകളിലെത്തിച്ച് മാത്യൂസ് വിന്‍ഡീസ് പ്രതീക്ഷകളുടെ ചിറകരിഞ്ഞു. ഈ ലോകകപ്പില്‍ മാത്യൂസ് എറിഞ്ഞ ആദ്യ പന്തായിരുന്നു ഇത്. 2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് മാത്യൂസ് ലങ്കയ്‌ക്കായി പന്തെറിയാനെത്തിയത്.

നിരന്തരമായി അലട്ടിയ പരിക്കുകള്‍ കാരണമാണ് മാത്യൂസ് ഒന്നര വര്‍ഷം മുന്‍പ് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ മാത്യൂസ് ആറു റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്‌ത്തിയത്. 

മറ്റു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതോടെ വിന്‍ഡീസ് പോരാട്ടം 9ന് 315ല്‍ അവസാനിച്ചു. ശ്രീലങ്കയ്‌ക്കായി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

നേരത്തെ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ കുശാല്‍ പെരേര (51 പന്തില്‍ 64) അര്‍ധസെഞ്ചുറി നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.