Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാ ‘നരോത്തമനായ’ മാരുതി

അനിലന്‍ നമ്പൂതിരി by അനിലന്‍ നമ്പൂതിരി
Jul 1, 2019, 01:12 am IST
in Samskriti

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമായതുതന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്രമവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്. ഹനുമാന്‍ സ്വന്തം കഴിവിനെപ്പറ്റി പറയുന്ന ഒരു ഭാഗമുണ്ട്. സുഗ്രീവന്റെ വാനരസൈന്യത്തിന് അതുല്യശക്തി വഹിക്കുന്ന രാക്ഷസമഹാസൈന്യത്തെ നേരിടാന്‍ കഴിയുമോ എന്നു സീത സംശയം പുറപ്പെടുവിച്ചപ്പോഴാണ് ഹനുമാന് ഇതു പറയേണ്ടിവന്നത്.

മദ്വിശിഷ്ടാശ്ച തുല്യാശ്ച

സന്തി തത്ര വനൗകസഃ

മത്തഃ പ്രത്യവരഃ കശ്ചിത്

നാസ്തി സുഗ്രീവ സിധൗ

(എന്നേക്കാള്‍ കേമന്മാരും എനിക്കു തുല്യന്മാരുമായവര്‍ എത്ര വേണമെങ്കിലുമുണ്ട്  എന്നേക്കാള്‍ മോശക്കാരനായി സുഗ്രീവസന്നിധിയില്‍ ഒരൊറ്റയൊരുത്തന്‍ പോലുമില്ല.)

ഒരാത്മപ്രശംസയുമില്ലാതെ തന്റെ പരാക്രമത്തോടൊപ്പം തന്റെ ബന്ധുമിത്രജനങ്ങളുടെ പരാക്രമവും വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു. അതും എത്ര ചുരുങ്ങിയ വാക്കുകളില്‍!

സീതയുടെ വിശ്വാസം ഇപ്രകാരം സമാര്‍ജിച്ചശേഷം ഹനുമാന്‍ പിന്നെ പെരുമാറിയത് ദേവിയുടെ കോമരം പോലെയാണെന്നു പറയാം. രാവണനും രാക്ഷസപ്പടയുമെല്ലാം തൃണസദൃശമെന്ന് എണ്ണെക്കാണ്ട്  രാവണനെപ്പോലും നേര്‍ക്കുനേരെ നിന്ന്  അധിക്ഷേപിക്കുകയാണ്. ‘നിന്റെ കാലമടുത്തു (ദുര്‍ലഭം തവ ജീവിതം) സീതയെ വിട്ടേക്കൂ; രാമന്‍ നിന്നെ തവിടുപൊടിയാക്കും മുമ്പ്’. (സുന്ദരകാണ്ഡം 51. 39) എ്.

ഇത്രയും ബുദ്ധിമാനായ ഹനുമാന് ഒരിക്കലുമൊന്നിലും പിശകുപറ്റുകയില്ല എന്ന്  വാല്മീകി മഹര്‍ഷി പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുങ്കെില്‍ ഋഷി ഹനുമാനോടു പക്ഷപാതം കാട്ടിയെന്നു തോന്നും. ഹനുമാനിലുമുണ്ട്  വാനരത്വം. ലങ്കയില്‍ പ്രവേശിച്ചശേഷം സീതയെ ആദ്യമായി തേടേണ്ടത് രാവണന്റെ അന്തഃപുരത്തില്‍ വേണമെന്ന് ഹനുമാന്‍ ഒന്ന് ആലോചിച്ചു. അങ്ങനെ ഇതരര്‍ക്ക് അദൃശ്യനായി ഹനുമാന്‍ രാവണാന്തഃപുരത്തില്‍ പ്രവേശിച്ചു. അവിടെ അസംഖ്യം രാക്ഷസസുന്ദരികള്‍ പാനഗോഷ്ഠിയും രതിക്രീഡകളും കഴിഞ്ഞ് മെയ് തളര്‍ന്നുറങ്ങുകയാണ്. 

ആകപ്പാടെ ഒരു സ്ത്രീവനമെന്നു തോന്നി ഹനുമാന്. അപ്പോഴാണ് ഹനുമാന് ഓര്‍മവന്നത്, ‘താനെന്തൊരു തെറ്റാണ് ഇക്കാണുത്? അര്‍ധനഗ്‌നകളായി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മധ്യത്തിലൂടെ നടക്കുക ധര്‍മഭ്രംശമല്ലേ? ഉടന്‍ സമാധാനവും കണ്ടെത്തി. ‘അല്ല, എന്റെ മനസ്സ്് ശുദ്ധമാണ്. അന്തഃകരണ ശുദ്ധിയോടെയാണ് ഞാന്‍ ഈ വനിതാവനത്തിലൂടെ നടക്കുത്. പരദാരദര്‍ശനത്തിനല്ല. സീതാന്വേഷണം എന്ന ഏകലക്ഷ്യമാണ് എന്നെ ഇവിടെ എത്തിച്ചത്. അതിനാല്‍ അന്വേഷണം തുടരുക തന്നെ.’ അതാ, അവിടെ, സമാലംകൃതമായ ഒരു പര്യങ്കത്തില്‍ സ്വര്‍ണനിറമുടയവളും സ്വര്‍ണഭൂഷണങ്ങളണിഞ്ഞവളുമായ ഒരു ചാരുരൂപിണി കിടക്കുന്നു. അന്തഃപുരേശ്വരിയായ മണ്‌ഡോദരിയെക്കണ്ട് ഹനുമാന്‍ ഒരു നിമിഷം ശങ്കിച്ചുപോയി. ഇതു സീതയാണ് എന്നുറപ്പിച്ച് അവന്‍ തുള്ളിച്ചാടി വാല് നിലത്തിട്ടടിച്ചു. തൂണില്‍ ചാടിക്കയറുകയും ഇറങ്ങുകയും ചെയ്തു. അങ്ങനെ സന്തോഷാധിക്യത്തെ വാനരസഹജമായ ചാപല്യത്തോടെ പ്രകടിപ്പിച്ചു.

ഉത്തരക്ഷണത്തില്‍ ഹനുമാന് സ്വബോധം തെളിഞ്ഞു. ‘രാമവിരഹത്താല്‍ ദുഃഖപരിതപ്തയായ സീത ഉറങ്ങുകയോ? അസംഭവ്യം. ആ മനസ്വിനി ആഭരണമണിയുകയോ ഭക്ഷണം കഴിക്കുകയോ ചെയ്‌കയില്ല, നിശ്ചയം. ഇവള്‍ മറ്റാരോ ആണ്.’

‘ഈ അന്തഃപുരത്തില്‍ കടന്നു നോക്കിയതേ ബുദ്ധിമോശം. പക്ഷേ, സീതയെ എങ്ങും കാണുന്നുമില്ല. ഇനി എന്ത്? ഒരുവേള അവര്‍ കൊന്നുകളഞ്ഞിരിക്കുമ്പോ? അഥവാ സ്വയം മൃതിയെ വരിച്ചുവോ? ഏതായാലും സീതയെ കാണാതെ എനിക്ക് സുഗ്രീവസ്വാമിയുടെ സന്നിധിയില്‍ പോകുക സാധ്യമല്ല. ‘ഹേ വീര, താന്‍ പോയിട്ടെന്തുണ്ടായി?’ എന്നു ചോദിക്കുന്ന ചങ്ങാതിമാരോട് ഞാനെന്തു പറയും? എന്റെ പുരാവൃത്തം പറഞ്ഞ് എന്നെ കര്‍മവീരനാക്കിത്തീര്‍ത്ത ജാംബവാനോടു ഞാന്‍ എന്തു പറയും?’ ഹനുമാന്‍ അല്പനേരത്തേക്ക് നൈരാശ്യത്തിലുഴലുന്നു. 

(തുടരും) 

ഫോ: 8848894277

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

പുതിയ വാര്‍ത്തകള്‍

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.