Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവരങ്ങള്‍ ചോരുന്നു; സ്വര്‍ണക്കടത്ത് അന്വേഷണം തകിടം മറിയുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 22, 2019, 09:25 am IST
in Kerala

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോരുന്നത്  ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘത്തിന്റെ അന്വേഷണത്തെ തകിടം മറിക്കുന്നു. പ്രതികളെ പിടികൂടുന്നതിനും അന്വേഷണത്തിനും തടസ്സം നേരിടുന്നു.

ഡിആര്‍ഐ തെരയുന്ന തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി മലപ്പുറം സ്വദേശിയായ ഹക്കിമിന് ബാംഗ്ലൂര്‍, മുംബൈ, കോയമ്പത്തൂര്‍  എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികളുമായി അടുത്ത ബന്ധമുണ്ട്. ഇവരുടെ കേന്ദ്രങ്ങളെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചെങ്കിലും അവിടെ പോയി അന്വേഷണം നടത്തണമെങ്കില്‍ പോലീസിന്റെ സഹായം വേണം. വിവരം ചോരുമെന്നതിനാല്‍  അന്വേഷണത്തെ ഇത് കാര്യമായി ബാധിക്കും. അതിനാല്‍ സമയമെടുത്ത് അന്വേഷണം നടത്തുന്ന   രീതിയാണ് ഡിആര്‍ഐ ഇപ്പോള്‍ അവലംബിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെല്ലാം സമൂഹത്തില്‍ ഉന്നത നിലവാരത്തിലുള്ളവരും വന്‍കിട വ്യാപാരികളുമാണ്. ഇവര്‍ക്ക് രാഷ്‌ട്രീയ സ്വാധീനത്തേക്കാള്‍ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം വളരെ വലുതാണ്. ഇവരുടെ ശുപാര്‍ശയ്‌ക്ക് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയമിക്കുന്നതും മറ്റുള്ളവരെ സ്ഥലം മാറ്റുന്നതും. നിയമനത്തിന് സഹായിച്ചവരെ തിരികെ സഹായിച്ചതോടെയാണ് തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്ത് വ്യാപകമായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലം മാറ്റം  അര്‍ഹതപ്പെട്ട തരത്തിലാണോ എന്നും  ഡിആര്‍ഐ സംഘം പരിശോധിക്കുന്നുണ്ട്.  

പ്രതികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം . ഇത് പ്രതികളെ പിടികൂടുന്നതിനും തടസ്സമായിട്ടുണ്ട്.  ഒളിത്താവളങ്ങളില്‍ ഡിആര്‍ഐ സംഘം എത്തുമ്പോള്‍ പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണ്. മൊബൈല്‍ ഫോണ്‍വരെ പ്രതികള്‍ മാറ്റിക്കഴിഞ്ഞു. 

ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്ത കഴക്കൂട്ടം സ്വദേശി സെറീന, ഒളിവിലുള്ള മുഖ്യപ്രതി അഡ്വ.ബിജുമോഹന്റെ സംഘത്തെ കൂടാതെ മറ്റ് പല സംഘങ്ങളുടെയും കാരിയരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സെറീനയുടെ ബന്ധുക്കള്‍ വിദേശത്തുണ്ട്. മകള്‍ പഠിക്കുന്നതും വിദേശത്താണ്. ഇതിന്റെ മറവില്‍ വിദേശത്തേക്ക് യാത്ര ചെയ്താണ് കള്ളക്കടത്ത് നടത്തുന്നത്.

ഒരു കിലോ സ്വര്‍ണ്ണം കടത്തുമ്പോള്‍ മൂന്ന് ലക്ഷം രൂപവരെ ലഭിക്കുന്നുണ്ട്. നിരവധി തവണ വിവിധ സംഘങ്ങളുടെ കാരിയര്‍മാരായി സെറീന പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അറിയുന്നു. മറ്റ് സ്ത്രീകളെയും കടത്ത് സംഘത്തിലെ കണ്ണികളാക്കി. പലരെയും തൊഴില്‍ വിസ നല്‍കി വിദേശത്ത് കൊണ്ടുപോയ ശേഷം തിരികെ കാരിയര്‍മാരാക്കുകയാണ് പതിവ്.   സെറീനയെക്കൂടാതെ  ഡിആര്‍ഐ അറസ്റ്റ് ചെയ്ത കണ്ടക്ടര്‍ സുനില്‍കുമാര്‍,  ബിജു മോഹന്റെ ഭാര്യ സവിത എന്നിവര്‍ റിമാന്‍ഡിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.