Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ കള്ളനല്ലാത്ത ‘ കൊച്ചുണ്ണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 01:08 am IST
in Samskriti

അക്രമി, സത്യവാന്‍, മര്യാദക്കാരന്‍ എന്നീ ഗുണങ്ങളെല്ലാം സമന്വയിച്ച ബഹുമുഖ വ്യക്തിത്വമായിരുന്നു കായംകുളം കൊച്ചുണ്ണി. കള്ളനായ കൊച്ചുണ്ണിയെക്കുറിച്ചേ പലര്‍ക്കുമറിയൂ. എന്നാല്‍  അതല്ല യാഥാര്‍ഥ്യമെന്ന് ബോധ്യപ്പെടുത്തുന്ന കഥകള്‍ ഏറെയുണ്ട്.

കൊച്ചുണ്ണി ജനിച്ചത് 993 ാമാണ്ട് കര്‍ക്കിടകത്തിലെ അമാവാസിയിലാണ് . കാര്‍ത്തികപ്പള്ളിക്കടുത്ത് കൊറ്റക്കുളങ്ങരയിലായിരുന്നു കൊച്ചുണ്ണിയുടെ വീട്. ഇയാളുടെ അച്ഛനും വലിയ അക്രമിയും കള്ളനുമായിരുന്നു. മോഷണമായിരുന്നു ഉപജീവനമാര്‍ഗം. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതു കൊണ്ട് ജീവിച്ചു പോകാമെന്നല്ലാതെ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം മോഷ്ടിച്ചില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. അതുകൊണ്ട്് കൊച്ചുണ്ണിക്ക് വിദ്യാഭ്യാസം നല്‍കാന്‍ അച്ഛന് കഴിഞ്ഞിരുന്നില്ല.

ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ച് ഏതാണ്ട് പത്തുവയസ്സു വരെ കൊച്ചുണ്ണി സ്വന്തം വീട്ടില്‍ കഴിച്ചു കൂട്ടി. പിന്നീട് വിശപ്പു സഹിക്കാനാവാതെ വീടുവിട്ടിറങ്ങി. ഏവൂരെന്ന സ്ഥലത്താണ് കൊച്ചുണ്ണി എത്തിയത്. അവിടെ ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തില്‍ ചെന്ന് താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദു:ഖം നിമിത്തം വീടുവിട്ടിറങ്ങിയതാണെന്നും പറഞ്ഞു. വിശപ്പടക്കാന്‍ വല്ലതും തരണമെന്നും ആവശ്യപ്പെട്ടു. മനസ്സലിഞ്ഞ ബ്രാഹ്മണന്‍ കൊച്ചുണ്ണിക്ക് കുടിക്കാന്‍ വയറു നിറയെ കഞ്ഞി കൊടുത്തു. 

ആഹാരത്തിനുള്ള വകകിട്ടിയാല്‍ ഇവിടെയെങ്ങാനും താമസിക്കാമോ എന്ന് കൊച്ചുണ്ണിയോട് ബ്രാഹ്മണന്‍ ചോദിച്ചു. സന്തോഷത്തോടെ കൊച്ചുണ്ണി സമ്മതിച്ചു. ബ്രാഹ്മണന്‍ ക്ഷേത്രത്തിനടുത്തുള്ള ‘വലിയവീട്ടില്‍പീടിക’ എന്നു പേരുള്ള കടയില്‍ അവനെ ജോലിക്കു കൊണ്ടു ചെന്നാക്കി. ആഹാരത്തിന് വല്ലതും കൊടുത്താല്‍ അവന്‍ ഇവിടെ താമസിച്ചു കൊള്ളുമെന്നും പറഞ്ഞു. കടയുടമയക്കത് സമ്മതമായിരുന്നു.

സാമാനങ്ങളെടുത്തു കൊടുക്കുന്ന ജോലിയായിരുന്നു അവന് ആദ്യം നല്‍കിയിരുന്നത്. അത് അവന്‍ ജാഗ്രതയോടെ ചെയ്തു. അതോടെ മുതലാളിക്ക് കൊച്ചുണ്ണിയെക്കുറിച്ച് ഏറെ മതിപ്പുണ്ടായി. ഭക്ഷണവും വസ്ത്രവുമെല്ലാം ഒരു മുടക്കവും വരാതെ അവന് കൊടുത്തു. വരി ചിപ്പം കെട്ടുക തുടങ്ങിയ ജോലികളും മുതലാളി അവനെ ഏല്‍പ്പിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും കടയിലെ സകല ജോലികള്‍ക്കും ചുമതലക്കാരന്‍ കൊച്ചുണ്ണിയായി.കൊച്ചുണ്ണിയില്‍ മുതലാളിക്കുള്ള മതിപ്പും വിശ്വാസവും പതിന്മടങ്ങായി. 

ഒരിക്കല്‍ മുതലാളി കച്ചവട സാമാനങ്ങള്‍ വാങ്ങാന്‍ കൊച്ചുണ്ണിയേയും കൊണ്ട് ആലപ്പുഴയ്‌ക്ക് പോയി. സാമാനങ്ങള്‍ വാങ്ങിയ ശേഷം വഞ്ചിയില്‍ തിരികെ പുറപ്പെട്ടു. വഴിമധ്യേഅതിഭീകരമായ കാറ്റും കോളുമുണ്ടായി. മലപോലെ ഉയര്‍ന്ന ഓളത്തില്‍ പെട്ട് വഞ്ചിയില്‍ വെള്ളം കയറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്ന് തീര്‍ച്ചയാക്കിയ വഞ്ചിക്കാരന്‍, വഞ്ചിയിനി തനിക്ക് മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്ന് അലറിവിളിച്ചു. ജീവന്‍ പോകുമല്ലോ എന്നു പറഞ്ഞ് മുതലാളിയും നിലവിളിച്ചു തുടങ്ങി. നിങ്ങള്‍ ഭയക്കാതിരിക്കൂ നമുക്ക് പടച്ചവനുണ്ട് എന്നു പറഞ്ഞ്, കഴുക്കോല്‍ കുത്തി മുന്‍പരിചയമില്ലാത്ത കൊച്ചുണ്ണി പ്രകൃത്യാലുള്ള കഴിവു കൊണ്ട് അമരത്തു ചെന്ന് കഴുക്കോലൂന്നി തുടങ്ങി. യാതൊരു ആപത്തും കൂടാതെ അവന്‍ വഞ്ചി കരയ്‌ക്കടുപ്പിച്ചു. 

അതിനുശേഷം സാമാനങ്ങള്‍ വാങ്ങാന്‍ ആലപ്പുഴയ്‌ക്കും കൊച്ചിക്കും പോകുമ്പോള്‍ മുതലാളിയുടെ വഞ്ചിക്കാരന്‍ കൊച്ചുണ്ണി തന്നെയായിരുന്നു. 

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നിത്യവൃത്തിക്കുമാത്രമല്ല, ചെറിയൊരു തുക അവന് ശമ്പളമായും മുതലാളി നല്‍കിത്തുടങ്ങി. ശമ്പളം വാങ്ങിയാല്‍ അവന്‍ സ്വന്തം ആവശ്യങ്ങള്‍ക്കെടുക്കാതെ അതുമുഴുവന്‍ വീട്ടില്‍ മാതാപിതാക്കളെ ഏല്‍പ്പിക്കും. 

അങ്ങനെയിരിക്കെ ഒരു തങ്ങള്‍ കായംകുളത്തു താമസമാക്കി മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും പഠിപ്പിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോള്‍ കൊച്ചുണ്ണിക്കും ചിലതൊക്കെ പഠിക്കണമെന്നു തോന്നി. കായംകുളത്തു ചെന്ന് തങ്ങളെക്കണ്ട് തന്റെ ആഗ്രഹമറിയിച്ചു. 

എന്നാല്‍ കൊച്ചുണ്ണിയെ പഠിപ്പിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. ‘ നിന്നെ ഞാന്‍ ഒന്നും പഠിപ്പിക്കില്ല. പഠിപ്പിക്കാതെ തന്നെ നിന്റെ പിതാവ് വലിയ അക്രമിയാണ്. സംഗതിവശാല്‍ നീ അതിലും വലിയ അക്രമിയായി തീരാനാണ് സാധ്യത. നിന്നെ അഭ്യാസങ്ങള്‍ കൂടി പഠിപ്പിച്ചാല്‍ നീ ലോകം മുടിക്കും. എന്റെ ശിഷ്യന്മാര്‍ പരോപദ്രവികളാകുന്നത് ഞാന്‍ സഹിക്കില്ല. ആപത്തുകളെ തടുക്കാന്‍ മാത്രമാണ് ഞാന്‍ ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നത്. ‘ തങ്ങള്‍ ഇങ്ങനെ പറഞ്ഞതു കേട്ട് കൊച്ചുണ്ണി നിരാശനായി മടങ്ങി.

എങ്കിലും അവന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങള്‍ തന്റെ ശിഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. കൊച്ചുണ്ണിക്ക് അത് നല്ലൊരു അവസരമായിരുന്നു. അവന്‍ കടയിലെ ജോലിയെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തുചെന്ന് തങ്ങളുടെ കളരിയില്‍ പഠിപ്പിക്കുന്ന അഭ്യാസങ്ങള്‍ കണ്ടു പഠിക്കാന്‍ തുടങ്ങി. ഇത് ഒരാള്‍ കണ്ടെത്തി തങ്ങളെ ധരിപ്പിച്ചു. തങ്ങള്‍ കൊച്ചുണ്ണിയെ കളരിയില്‍ വിളിച്ചു വരുത്തി. കളരിയില്‍ പഠിപ്പിച്ചതെല്ലാം താന്‍ പഠിച്ചെന്ന് കൊച്ചുണ്ണി തങ്ങളോട് പറഞ്ഞു. തങ്ങള്‍  അവനെ പരീക്ഷിച്ചു. കളരിയിലെത്തി പഠിക്കുന്ന ശിഷ്യന്മാരേക്കാള്‍ യോഗ്യനാണ് കൊച്ചുണ്ണിയെന്ന് അവന്റെ അഭ്യാസങ്ങള്‍ കണ്ട തങ്ങള്‍ക്ക് ബോധ്യമായി.  കളരിയില്‍ വന്ന് അഭ്യസിക്കുന്നതിന് തങ്ങള്‍ കൊച്ചുണ്ണിക്ക് സന്തോഷത്തോടെ അനുമതി നല്‍കി. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.