Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസം തുലാസിലാക്കി കിര്‍ത്താഡ്‌സ് അധികൃതര്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2019, 02:40 am IST
inKerala

കൊച്ചി: വനവാസി ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാസത്തിനുള്ള അവസരങ്ങള്‍ കിര്‍ത്താഡ്‌സ്(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് എസ്‌സി എസ്ടി ) നിഷേധിക്കുന്നതായി പരാതി. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ വിചിത്ര ന്യായങ്ങള്‍ നിരത്തി പുറത്താക്കുകയും അനര്‍ഹരായ വിദ്യാര്‍ഥികളെ തിരുകി കയറ്റുകയും ചെയ്യുന്നതായാണ് ആക്ഷേപം. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതപ്പെട്ടവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കിര്‍ത്താഡ്‌സ് വിവരശേഖരണം നടത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. തഹസീല്‍ദാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എഞ്ചിനീയറിങ്, എല്‍എല്‍ബി, എംബിബിഎസ് കോഴ്‌സുകളുടെ എന്‍ട്രന്‍സ് എഴുതാനുള്ള വനവാസി കുട്ടികള്‍ക്കുള്ള നിബന്ധനയും ഇതാണ്. 

എന്നാല്‍ കിര്‍ത്താഡ്‌സ് നല്‍കിയ പല റിപ്പോര്‍ട്ടുകളും വ്യാജമാണെന്നാണ് പുറത്തുവരുന്നത്. ഇതിനെതിരെ ആദിദ്രാവിഡസഭ, വിജിലന്‍സിന്്(കിര്‍ത്താഡ്‌സ്) പരാതി നല്‍കിയിയെങ്കിലും അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. ചൂഷണങ്ങള്‍ക്കെതിരെ കോടതികളെ സമീപിക്കാനുള്ള സാമ്പത്തിക നില ഗോത്രവര്‍ഗ, വനവാസി വിദ്യാര്‍ത്ഥികള്‍ക്കില്ലെന്നതും ചൂഷണം വര്‍ധിക്കുന്നതിന് കാരണമാണ്. ഇത്തരം നൂറുകണക്കിന് പരാതികള്‍ നടപടിയില്ലാതെ കെട്ടിക്കിടക്കുന്നതായി ആദിദ്രാവിഡസഭാ മധ്യമേഖല ജനറല്‍ സെക്രട്ടറി കെ. സോമന്‍ പറയുന്നു. 

അച്ഛന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിന് പരിഗണന നല്‍കാവൂ എന്ന കോടതി ഉത്തരവിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പരിഗണിക്കാതെയാണ് അധികൃതര്‍ അനര്‍ഹരെ പ്രവേശിപ്പിക്കുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അമ്മയുടെ ജാതി പരിഗണിച്ചും ഉന്നതവിദ്യാഭ്യാസത്തിന് അവസരം നല്‍കാമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ തിരുത്തിയ ഉത്തരവ്. എന്നാല്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ തെറ്റായ വിവരം നല്‍കി കിര്‍ത്താഡ്‌സ് അധികൃതര്‍ അനര്‍ഹര്‍ക്ക് അവസരം നല്‍കുന്നു. ഇത് മൂലം പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഭാവി തുലാസിലാകുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കെ.സോമന്‍. 

എംബിബിഎസിന് പ്രവേശനം ലഭിച്ച ഉള്ളാട വിദ്യാര്‍ത്ഥിനിയുടെ പ്രവേശനം കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥരുടെ വ്യാജറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. അയല്‍വാസിയുടെ ജാതി വേറെയാണെന്ന വിചിത്രവാദമുയര്‍ത്തിയാണ് കിര്‍ത്താഡ്‌സ് പ്രവേശനം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് അയല്‍വാസി തന്നെ കുട്ടിയുമായി ബന്ധമില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് വീണ്ടും എന്‍ട്രന്‍സ് എഴുതാന്‍ സാധിച്ചത്. അധികൃതരുടെ കള്ളക്കളിയില്‍ കുട്ടിക്ക് ഒരുവര്‍ഷത്തെ പഠനം നഷ്ടമായെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാക്കിയിട്ടുണ്ടെന്നാണ് ഗോത്രസഭ പറയുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.