Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ഷ വിദ്യാ സമാജത്തിനെതിരെ അപവാദ പ്രചരണവുമായി വീണ്ടും ജീഹാദി സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 08:39 pm IST
in Kerala

കൊച്ചി: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ അപവാദ പ്രചരണവുമായി വീണ്ടും മുസ്ളീം തീവ്രവാദസംഘടനകള്‍. സനാതന ധര്‍മ്മത്തിലേക്ക്  തിരികെയെത്തുന്നവര്‍ക്ക് ആവശ്യമായ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്ന തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് വ്യാപകമായ ആരോപണങ്ങള്‍ ജിഹാദി സംഘടനകള്‍ ഉയര്‍ത്തുകയൂം പോലീസ് കേസ്സുകള്‍ എടുക്കുകയൂം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മതം മാറ്റത്തിലൂടെ വിവാദത്തില്‍ ഇടം പിടിച്ച വൈക്കം സ്വദേശിനി  അഖിലയും ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പത്രസമ്മേളനത്തില്‍  ആരോപണം ഉന്നയിച്ചു.

‘ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെയെത്തിയില്ലെങ്കില്‍  കൊന്നുകളയുമെന്ന് മനോജ് ഭീഷണിപ്പെടുത്തി’ എന്നാണ് ഹാദിയ  പറഞ്ഞത്. എന്നാല്‍ അഖില ഇവിടെ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിഹാദി സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം ഹാദിയ അരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

നിഫാ ഫാത്തിമ എന്ന യുവതിയാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്്.്. ആര്‍ഷവിദ്യാ സമാജത്തില്‍ രക്ഷിതാക്കളോടൊപ്പം 2017 ല്‍ എത്തിയ രാമനാട്ടുകര സ്വദേശിനി നിപ്തയാണ് ഈ നിഫാ ഫാത്തിമ. സമാജത്തിനെതിരെ ഉണ്ടായ കള്ളക്കേസുകളെ തുടര്‍ന്ന് 2017 സെപ്തംബര്‍ 25 ന് നിപ്ത സ്വന്തം വീട്ടിലേക്ക് തിരികെ പോയി. നിപ്ത ഇവിടെ നില്‍ക്കുന്ന സമയത്ത് ഏറെ സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നത്..ആര്‍ഷ വിദ്യാസമാജം കലാപരിപാടികളില്‍ വരെ അവര്‍ സജീവമായി പങ്കെടുത്തു. ഇവിടെ നിന്ന് പോയാല്‍ തന്റെ പഴയ തെറ്റായ ചിന്താഗതിയിലേക്ക് തിരികെപ്പോകുമെന്ന് ഭയപ്പെട്ട് കുറച്ചു കാലം കൂടി നില്‍ക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിഫാ പറഞ്ഞിട്ടുണ്ട്.

കേസുകളെ തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് നിപ്ത പഠനം പാതി വഴിയിലാക്കി സ്വന്തം വീട്ടിലേക്ക് പോയത്. വീട്ടിലേത്തിയതിന് ശേഷവും സമാജത്തിലെ പ്രവര്‍ത്തകരോട് ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു, പിന്നീട് ജീഹാദി സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മുന്‍ കാമുകനുമായി വീണ്ടും ബന്ധപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു.

പഠിക്കുമ്പോഴും പിന്നീടും ആര്‍ഷ വിദ്യാ സമാജത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നിപ്ത ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നീങ്ങുന്നത് ചില നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മര്‍ദ്ദത്താലാണെന്നാണ് സമാജം ഭാരവാഹികള്‍ പറയുന്നത്്. ജിഹാദി അജണ്ടയുടെ ഭാഗമായി വന്ന കേസുകളോടനുബന്ധിച്ചു അന്വേഷണം നടക്കുമ്പോള്‍ പോലും ആര്‍ഷവിദ്യാ സമാജത്തോടൊപ്പം നിന്ന ഈ പെണ്‍കുട്ടി പോലീസ് ഉദ്യോഗസ്ഥന്മാരാരോടും പറഞ്ഞിട്ടില്ലാത്ത ആരോപണങ്ങളാണ്  ഇരുപത് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  ഉന്നയിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ വിധി തന്നെ ആർഷ വിദ്യാ സമാജത്തെ കുറ്റവിമുക്തരാക്കുന്ന രീതിയിലായിരുന്നു. കേസിലെ ചില ആരോപണങ്ങളെ കോടതി പോലും തള്ളിക്കളയുകയും ചെയ്തു. ആര്‍ഷവിദ്യാ സമാജത്തെ തകര്‍ക്കുക,  സജീവ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുക, വ്യക്തിഹത്യ നടത്തി തളര്‍ത്തുക എന്നീ ദുരുദ്ദേശൃങ്ങള്‍ മാത്രമേ ഇതിന് പിന്നിലുള്ളൂ എന്നാണ് സമാജത്തിന്റെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.