Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ ആഗമനവും സീതാപഹരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 01:35 am IST
in Samskriti

രാമാശ്രമത്തിലെത്തിയ സംന്യാസി പിന്നീട് സീതയോട് വിവരിച്ചതെല്ലാം ലങ്കാധിപതിയായ രാവണനെക്കുറിച്ചായിരുന്നു. ‘ ബ്രഹ്മകുല ജാതനാണ് ഞാന്‍. മുമ്പ് ഇവിടെ തപസ്സു ചെയ്തിരുന്നു. തപസ്സിദ്ധി ലഭിച്ച ശേഷം ഞാന്‍ ലങ്കയിലേക്ക് പോയി. രാവണ ചക്രവര്‍ത്തിയാണ് അവിടെയിപ്പോള്‍ ഭരിക്കുന്നത്. ത്രിലോകപുരന്ദരനായ രാവണനെക്കുറിച്ച് ഭവതി കേട്ടിട്ടില്ലേ? ‘ സംന്യാസിയുടെ 

വിവരണങ്ങള്‍ കേട്ടപ്പോള്‍ സീത സംശയത്തോടെ ചോദിച്ചു, ‘ ദുഷ്ടരായ രാക്ഷസന്മാരുടെ രാജാവല്ലേ രാവണന്‍ ? രാക്ഷസരാജാവ് ഭരിക്കുന്ന രാജ്യം എത്ര നികൃഷ്ടമായിരിക്കും! ‘  

ഇതു കേട്ട സംന്യാസി ഇങ്ങനെ പറഞ്ഞു; ‘ അത് ഭവതി തെറ്റിദ്ധരിച്ചതാണ്. മുമ്പ് എന്റെ ധാരണയും അങ്ങനെയായിരുന്നു. അതിന്റെ സത്യമറിയാനാണ് ഞാന്‍ ലങ്കയിലേക്ക് പോയത്. കേട്ടതും യാഥാര്‍ഥ്യവും പരസ്പര വിരുദ്ധമായിരുന്നു. രാവണന്‍ മഹാനായ ചക്രവര്‍ത്തിയാണ്. സര്‍വൈശ്വര്യങ്ങളുമുണ്ട് ആ രാജ്യത്ത്. രാവണന്റെ സദ്ഭരണത്തില്‍ അസൂയാലുക്കളായവരാണ് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്. രണ്ടേ രണ്ടു കുറവുമാത്രമാണ് ആ രാജ്യത്തിനുള്ളത്. ഒന്ന് രാവണന് അനുയോജ്യയായ ഒരു പത്‌നിയില്ല. ലങ്കാരാജ്യത്തിന് അനുയുക്തയായ ഒരു റാണിയുമില്ല. ഭവതി മനസ്സു വെച്ചാല്‍ ഈ രണ്ടു കുറവും മാറും.’

ഇത്രയും കേട്ടപ്പോള്‍ വന്നത് രാവണന്‍ തന്നെയെന്ന് സീതയ്‌ക്ക് മനസ്സിലായി. ‘ അതിഥികളെ ഞാന്‍ അപമാനിക്കാറില്ല. രാക്ഷസവര്‍ഗത്തെ സംഹരിക്കാന്‍ ദൃഢനിശ്ചയമെടുത്ത എന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ അനുജനും ഇങ്ങു വരും മുമ്പ് രാക്ഷസ പക്ഷപാതിയായ നിങ്ങള്‍   സ്ഥലംവിട്ടു കൊള്‍ക. അല്ലെങ്കില്‍ ആത്മനാശമാകും ഫലം.’ ഇതു കേട്ട സംന്യാസി  സീതയെ പരിഹസിച്ച്  ഇങ്ങനെ പറഞ്ഞു; ‘ പാവപ്പെട്ട മുയലുകള്‍ സിംഹങ്ങളേയും സിംഹരാജാവിനേയും സ്പര്‍ശിക്കുമോ?’  ഈ ആക്ഷേപം  സഹിക്കാവുന്നതിലേറെയായിരുന്നു സീതയ്‌ക്ക്.  രാവണന് കോപത്തോടെ സീത മറുപടി നല്‍കി.  

 ‘ വേഷംകെട്ടി വന്ന കള്ള സംന്യാസീ, നീ ലോകാധിനാഥനെ പരിഹസിക്കുന്നോ? ‘   അഹന്തപൂണ്ട രാവണന്‍ സ്വന്തം രൂപം ധരിച്ചു. സീതയെ അപഹരിക്കാനായി കൈകള്‍ മുന്നോട്ടു നീട്ടി. അപ്പോള്‍ ഏതോ അദൃശ്യ ശക്തികള്‍ രാവണന്റെ വക്ഷസ്സിനേയും  ചരണങ്ങളേയും കരങ്ങളേയും പ്രതിരോധിച്ചു. 

സീതയുടെ പാതിവ്രത്യമായിരുന്നു വക്ഷസ്സിനെ പ്രതിരോധിച്ചത്. കരങ്ങളെ പ്രതിരോധിച്ചത് രാവണനുണ്ടായ മുന്‍കാലശാപവും ചരണങ്ങളെ തടഞ്ഞത് ആശ്രമദ്വാരത്തില്‍ കണ്ട ചാപാകൃതിയിലുള്ള രേഖയാണെന്നും രാവണന്റെ സൂക്ഷ്മബുദ്ധി കണ്ടുപിടിച്ചു. രാമസമീപത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍  ഈ രേഖയ്‌ക്കകത്ത് അന്യരും രേഖയ്‌ക്ക് പുറത്ത് സീതയും കടക്കരുതെന്ന് പറഞ്ഞു ചാപം കൊണ്ട് വരച്ച ‘ലക്ഷ്മണരേഖയായിരുന്നു അത്.

അത്യന്തം ഘോരരൂപിയായി തീര്‍ന്ന രാവണന്‍ ആശ്രമത്തോടെ ആ വനഭാഗം മുഴുവനെടുത്ത് സീതയെ അപഹരിച്ച് പുഷ്പക വിമാനത്തിലാക്കി ലങ്കയിലേക്ക് കുതിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

പുതിയ വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.