Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ അഭിഭാഷകനോട് സുപ്രീംകോടതി, എവിടെ മാപ്പപേക്ഷ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 02:43 am IST
in India

ന്യൂദല്‍ഹി: ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് േകാടതിയും പറഞ്ഞുവെന്ന കള്ള പരാമര്‍ശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നേരിടേണ്ടിവന്നത് സുപ്രീംകോടതിയുടെ കനത്ത രോഷം. വാദം കേള്‍ക്കുന്ന സമയത്ത് പലപ്പോഴും കോടതി വാക്കുകളില്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ട് രാഹുലിന്റെ അഭിഭാഷകന്‍ മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം നല്‍കാമെന്നു പറഞ്ഞ് തലയൂരുകയായിരുന്നു. 

രാഹുല്‍ നല്‍കിയ രണ്ടു സത്യവാങ്്മൂലങ്ങളും ഒരുപോലെയുള്ളതാണെന്ന് ലേഖിക്കു വേണ്ടി ഹാജരായ  അഭിഭാഷക രുചി കോഹ്‌ലി കോടതിയില്‍ ചൂണ്ടിക്കാട്ടി. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന്  കോടതിയും പറഞ്ഞുവെന്നാണ് രാഹുല്‍ പ്രതികരിച്ചത്. കോടതി ഉത്തരവ് വായിക്കാതെ ചാനലുകളിലും  മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തകള്‍ വായിച്ചാണ് രാഹുല്‍ പ്രതികരിച്ചതെന്നും തെരഞ്ഞെടുപ്പ് ചൂടിലാണ് അങ്ങനെ പറഞ്ഞുപോയതെന്നുമാണ് ഇവയില്‍  ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇതേ  പ്രസ്താവന വൈകീട്ടും രാഹുല്‍ നടത്തി. ഒരു രാഷ്‌ട്രീയ സമ്മേളനത്തിലും ഇതേ കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയി എന്ന വാദം തെറ്റാണെന്നാണ് ഇത് കാണിക്കുന്നത്, രുചി പറഞ്ഞു. 

 രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി രാഹുല്‍ ഈ വാക്കുകള്‍ കോടതിയുടെ വാക്കുകളായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ലേഖിക്കുവേണ്ടി ഹാജരായ മുകുള്‍ രോഹ്തഗിയും പറഞ്ഞു. രണ്ടു സത്യവാങ്മൂലങ്ങളിലും ഖേദിക്കുന്നുവെന്നു മാത്രമാണ് ഉള്ളത്. ഇത് കടുത്ത കോടതിയലക്ഷ്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെയെങ്കില്‍ ഖേദത്തിന്റെ അര്‍ഥമെന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഖേദം പോര, നിരുപാധികമായ മാപ്പാണ് വേണ്ടത്. രോഹ്തഗി പറഞ്ഞു.

 മറ്റു പല നേതാക്കളും ഇത്തരം പ്രസ്താവന നടത്തി. പിന്നെ എനിക്കെതിരെ മാത്രം എന്തിന് കോടതിയലക്ഷ്യം എടുത്തുവെന്നാണ് രാഹുല്‍ ചോദിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ചൗക്കീദാര്‍  കള്ളനെന്ന് കോടതിയും പറഞ്ഞുവെന്നത് രാഹുല്‍ പല യോഗങ്ങളിലും പറഞ്ഞു. അതിനാല്‍  സത്യവാങ്്മൂലം തള്ളണം, രോഹ്തഗി പറഞ്ഞു.

ഇനി വാദം തുടങ്ങിയ ശേഷം മറുപടി നല്‍കാനുണ്ടെന്ന് പറയരുതെന്ന് ചീഫ് ജസ്റ്റിസ് രാഹുലിന്റെ അഭിഭാഷകനോട് പറഞ്ഞു. 

സത്യവാങ്മൂലത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ല, എന്നാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കാന്‍ സമയം തരണം. സിങ്‌വി അപേക്ഷിച്ചു. പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച നല്‍കാം. മൂന്ന് തെറ്റുകള്‍ അതിലുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. പ്രസ്താവന ഞാന്‍ തെറ്റായി കോടതിയുടെ പേരില്‍ ചേര്‍ത്തതാണ്. അതിന് ഞാന്‍ മാപ്പു പറഞ്ഞു. സിങ്‌വി വിശദീകരിച്ചു.

കോടതി: അങ്ങനെയെങ്കില്‍ എവിടെ മാപ്പപേക്ഷ.

സിങ്ങ്‌വി: ഖേദം  മാപ്പു തന്നെയാണ്.

ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഷ്‌ട്രീയ മുദ്രാവാക്യം സുപ്രീംകോടതി അംഗീകരിച്ചുവെന്നോ സ്വീകരിച്ചുവെന്നോ പിന്തുണച്ചുവെന്നോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല.

 തുടര്‍ന്നാണ് പുതിയ സത്യവാങ്്മൂലം നല്‍കാന്‍ കോടതി സമയം അനുവദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.