Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ അഭിഭാഷകനോട് സുപ്രീംകോടതി, എവിടെ മാപ്പപേക്ഷ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 02:43 am IST
in India

ന്യൂദല്‍ഹി: ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് േകാടതിയും പറഞ്ഞുവെന്ന കള്ള പരാമര്‍ശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നേരിടേണ്ടിവന്നത് സുപ്രീംകോടതിയുടെ കനത്ത രോഷം. വാദം കേള്‍ക്കുന്ന സമയത്ത് പലപ്പോഴും കോടതി വാക്കുകളില്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ട് രാഹുലിന്റെ അഭിഭാഷകന്‍ മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം നല്‍കാമെന്നു പറഞ്ഞ് തലയൂരുകയായിരുന്നു. 

രാഹുല്‍ നല്‍കിയ രണ്ടു സത്യവാങ്്മൂലങ്ങളും ഒരുപോലെയുള്ളതാണെന്ന് ലേഖിക്കു വേണ്ടി ഹാജരായ  അഭിഭാഷക രുചി കോഹ്‌ലി കോടതിയില്‍ ചൂണ്ടിക്കാട്ടി. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന്  കോടതിയും പറഞ്ഞുവെന്നാണ് രാഹുല്‍ പ്രതികരിച്ചത്. കോടതി ഉത്തരവ് വായിക്കാതെ ചാനലുകളിലും  മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തകള്‍ വായിച്ചാണ് രാഹുല്‍ പ്രതികരിച്ചതെന്നും തെരഞ്ഞെടുപ്പ് ചൂടിലാണ് അങ്ങനെ പറഞ്ഞുപോയതെന്നുമാണ് ഇവയില്‍  ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇതേ  പ്രസ്താവന വൈകീട്ടും രാഹുല്‍ നടത്തി. ഒരു രാഷ്‌ട്രീയ സമ്മേളനത്തിലും ഇതേ കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയി എന്ന വാദം തെറ്റാണെന്നാണ് ഇത് കാണിക്കുന്നത്, രുചി പറഞ്ഞു. 

 രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി രാഹുല്‍ ഈ വാക്കുകള്‍ കോടതിയുടെ വാക്കുകളായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ലേഖിക്കുവേണ്ടി ഹാജരായ മുകുള്‍ രോഹ്തഗിയും പറഞ്ഞു. രണ്ടു സത്യവാങ്മൂലങ്ങളിലും ഖേദിക്കുന്നുവെന്നു മാത്രമാണ് ഉള്ളത്. ഇത് കടുത്ത കോടതിയലക്ഷ്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെയെങ്കില്‍ ഖേദത്തിന്റെ അര്‍ഥമെന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഖേദം പോര, നിരുപാധികമായ മാപ്പാണ് വേണ്ടത്. രോഹ്തഗി പറഞ്ഞു.

 മറ്റു പല നേതാക്കളും ഇത്തരം പ്രസ്താവന നടത്തി. പിന്നെ എനിക്കെതിരെ മാത്രം എന്തിന് കോടതിയലക്ഷ്യം എടുത്തുവെന്നാണ് രാഹുല്‍ ചോദിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ചൗക്കീദാര്‍  കള്ളനെന്ന് കോടതിയും പറഞ്ഞുവെന്നത് രാഹുല്‍ പല യോഗങ്ങളിലും പറഞ്ഞു. അതിനാല്‍  സത്യവാങ്്മൂലം തള്ളണം, രോഹ്തഗി പറഞ്ഞു.

ഇനി വാദം തുടങ്ങിയ ശേഷം മറുപടി നല്‍കാനുണ്ടെന്ന് പറയരുതെന്ന് ചീഫ് ജസ്റ്റിസ് രാഹുലിന്റെ അഭിഭാഷകനോട് പറഞ്ഞു. 

സത്യവാങ്മൂലത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ല, എന്നാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കാന്‍ സമയം തരണം. സിങ്‌വി അപേക്ഷിച്ചു. പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച നല്‍കാം. മൂന്ന് തെറ്റുകള്‍ അതിലുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. പ്രസ്താവന ഞാന്‍ തെറ്റായി കോടതിയുടെ പേരില്‍ ചേര്‍ത്തതാണ്. അതിന് ഞാന്‍ മാപ്പു പറഞ്ഞു. സിങ്‌വി വിശദീകരിച്ചു.

കോടതി: അങ്ങനെയെങ്കില്‍ എവിടെ മാപ്പപേക്ഷ.

സിങ്ങ്‌വി: ഖേദം  മാപ്പു തന്നെയാണ്.

ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഷ്‌ട്രീയ മുദ്രാവാക്യം സുപ്രീംകോടതി അംഗീകരിച്ചുവെന്നോ സ്വീകരിച്ചുവെന്നോ പിന്തുണച്ചുവെന്നോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല.

 തുടര്‍ന്നാണ് പുതിയ സത്യവാങ്്മൂലം നല്‍കാന്‍ കോടതി സമയം അനുവദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

Samskriti

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ
Football

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പുതിയ വാര്‍ത്തകള്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.