Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്താര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 03:35 am IST
in Samskriti

അണ്ടലൂര്‍, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിലാണ് ദൈവത്താര്‍ ദൈവം കുടികൊള്ളുന്നത്. നാലു ദൈവത്താര്‍മാരും സഹോദരന്‍മാരാണെന്നാണ് വിശ്വാസം. ഈ നാലുപേരില്‍ കാപ്പാട് ദൈവത്താര്‍ മാത്രമേ സംസാരിക്കുകയുള്ളൂ. കാപ്പാട് ദൈവത്താര്‍ മറ്റ് മൂന്നുപേരും ചെയ്തുപോയ ഏതോ തെറ്റിന് അവരുടെ നാവ് ചവിട്ടിപ്പറിച്ചു കളഞ്ഞതിനാലാണ് ഇവര്‍ മൂന്നുപേരും മൂകരായിതീര്‍ന്നത് എന്നൊരു കഥയുണ്ട്.

മറ്റ് മൂന്നുപേരെക്കാളും ആയോധന മുറകളില്‍ പ്രഗല്ഭനായിരുന്നുവെന്ന വസ്തുത ശരിവെക്കുന്നതാണ് കാപ്പാട് ദൈവത്താറുടെ ആയുധം മാറുന്ന ചടങ്ങ്. അതേസമയം ഇവരില്‍ ഏറ്റവും പ്രാധാന്യം അണ്ടലൂര്‍ ദൈവത്താര്‍ക്കാണ്. ഉത്സവകാലത്ത് അണ്ടലൂര്‍ ഗ്രാമം മുഴുവനും ഉത്സവത്തിമിര്‍പ്പിലായിരിക്കും. മറ്റ് മൂന്നിടങ്ങളിലും ചടങ്ങുകള്‍ക്കാണ് പ്രാധാന്യമെങ്കില്‍ അണ്ടലൂരില്‍ ദൈവത്താറുടെ ‘പൊന്മുടി’ക്കാണ് പ്രാധാന്യം. ഇവിടെ മുടി കണ്ടു ദര്‍ശനം നടത്തുക എന്നതാണു ഭക്തജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. സൗമ്യശീലനായ ദൈവത്താര്‍ ദര്‍ശന സമയത്ത് ഭക്തജനങ്ങളില്‍നിന്ന് നേര്‍ച്ച സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു. 

അണ്ടലൂര്‍ ദൈവത്താറെ ശ്രീരാമനായിട്ടാണ് കരുതുന്നത്. സീത, ലക്ഷ്മണന്‍, ഹനുമാന്‍, ബാലി, സുഗ്രീവന്‍, ലവകുശന്മാര്‍ എന്നീ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളും അണ്ടലൂര്‍കാവിലെ ഉത്സവത്തിന് കെട്ടിയാടുന്നു. രാമായണകഥയുടെ രംഗാവിഷ്‌കാരം തന്നെയാണ് മിക്കവാറും ഇവിടുത്തെ കളിയാട്ടം. എന്നാല്‍ മറ്റ് മൂന്നിടങ്ങളിലെ  ദൈവത്താര്‍മാര്‍ക്കും ഇപ്രകാരം രാമായണകഥയുമായി ബന്ധമുള്ളതായിട്ടറിയുന്നില്ല.

അണ്ടലൂര്‍ കാവില്‍ ശ്രീരാമനായ ദൈവത്താര്‍ മേലേക്കാവില്‍ നിന്നും ലക്ഷ്മണനായ അങ്കക്കാരനോടും ഹനുമാനായ ബപ്പൂരനോടും വാനരപ്പടയായി സങ്കല്‍പ്പിക്കുന്ന വില്ലുകാരോടും (വ്രതമെടുത്ത നാട്ടുകാരായ ഭക്തജനങ്ങള്‍) കൂടെ സീതയെ അന്വേഷിച്ചു താഴെക്കാവിലേക്ക് എഴുന്നള്ളുന്നു. അവിടെ എത്തിയാല്‍ ആട്ടം (സാങ്കല്‍പ്പിക രാവണനുമായുള്ള യുദ്ധം) എന്ന സുദീര്‍ഘമായ ചടങ്ങു നടക്കുന്നു. ദൈവത്താര്‍ ഒരു ഉയര്‍ന്ന തറയില്‍ ഇരുന്നു അങ്കക്കാരനും ബപ്പൂരനും ആടുന്നത് കണ്ടിരിക്കും. ഈ ചടങ്ങിന് ശേഷം സീതയെ വീണ്ടെടുത്തു വീണ്ടും ദൈവത്താര്‍ പരിവാരങ്ങളോടെ മേലേക്കാവിലേക്ക് എഴുന്നള്ളുന്നു. മാവിലായിക്കാവിലെ അടിയുത്സവം പ്രസിദ്ധമാണ്. ദൈവത്താറുടെ സാന്നിധ്യത്തില്‍വെച്ചു സഹോദരന്മാര്‍ എന്നു സങ്കല്‍പ്പിക്കുന്ന രണ്ടു വിഭാഗം ആള്‍ക്കാര്‍ തമ്മില്‍ അടിക്കുന്നു. ഈ കാഴ്ച കണ്ടു തൃപ്തിപ്പെട്ടാല്‍ ദൈവത്താര്‍ അടിനിര്‍ത്താന്‍ ആജ്ഞാപിക്കുകയും ഇവരെ അനുഗ്രഹിക്കുകയും ചെയ്യും.

അണ്ടലൂരില്‍ ‘മുടി’ക്കും, കാപ്പാട് ‘വെടി’ക്കും, മാവിലായില്‍ ‘അടി’ക്കും ആണ് പ്രാധാന്യമെങ്കില്‍ പടുവിലായിലെ ദൈവത്താര്‍ക്ക് ‘പിടി’ എന്ന ചടങ്ങാണ് പ്രധാനം. മൂത്തകൂര്‍വാടുകാരും ഇളയകൂര്‍വാടുകാരും രണ്ടു സംഘമായി കോട്ടയത്തുരാജാവിന് മുമ്പില്‍ അണി നിരക്കുന്നു. എണ്ണയിലിട്ടു വച്ച തേങ്ങകള്‍ രാജാവു ഓരോന്നായി മുകളിലോട്ട് എറിഞ്ഞുകൊടുക്കുന്നു. ഇത് പിടിച്ചെടുത്ത് കിഴക്കേ മതിലില്‍ കൊണ്ടുപോയി ഉടച്ചാല്‍ ആ വിഭാഗം ജയിച്ചതായി രാജാവു പ്രഖ്യാപിക്കുന്നു. ഇതാണ് പ്രധാനമായ ‘പിടി’ (തേങ്ങ പിടി) എന്ന ചടങ്ങ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.