Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുഹന്റെ ആതിഥ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 01:01 am IST
in Samskriti

വനവാസത്തിന് തനിക്കൊപ്പം വരുമെന്ന നിര്‍ബന്ധബുദ്ധിയുമായി നില്‍ക്കുന്ന ജനസഞ്ചയത്തെ എന്തു ചെയ്യണമെന്നറിയാതെ രാമന്‍ കുഴങ്ങി. അതിന് ഉപായങ്ങളാലോചിച്ച് അദ്ദേഹം ഉറക്കമില്ലാതെ കിടന്നു. തങ്ങളുടെ വനവാസത്തിനും യാത്രയ്‌ക്കും ഈ ജനക്കൂട്ടം പ്രതിബന്ധമാകും. മാത്രവുമല്ല ജനങ്ങളില്ലാതെ അയോധ്യ ശൂന്യമാകും. ഗാഢനിദ്രയിലാണ് എല്ലാവരും. ഇപ്പോള്‍ ഇവിടം വിട്ടു യാത്ര തുടങ്ങുന്നതാണ് ബുദ്ധിയെന്ന് രാമന് തോന്നി. രാമന്‍ നേരെ ചെന്ന് സുമന്ത്രനേയും സീതയേയും ലക്ഷ്മണനേയും ഉണര്‍ത്തി. അവരോടൊപ്പം കാല്‍നടയായി ഗംഗാതീരത്തെത്തി. സുമന്ത്രനെ അയോധ്യയിലേക്ക് തിരികെയയച്ചു. 

പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ രാമനെയും കൂട്ടരെയും  കാണാതെ പൗരവൃന്ദം അയോധ്യയിലേക്ക് മടങ്ങി. രാമചന്ദ്രാദികള്‍ രാത്രിയില്‍ ഏറെ നേരം യാത്ര ചെയ്ത് ഗംഗാതീരത്തെ ശൃംഗിവേരപുരത്തിലെത്തി. രാമഭക്തനും നിഷാദനുമായ ഗുഹന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം ശ്രീരാമാദികളെ സ്വാഗതം ചെയ്തു. ഭക്തിപൂര്‍വം അവരെ സത്കരിച്ചു. യാത്രചെയ്ത് ഏറെ ക്ഷീണിതയായിരുന്നു സീത. ആ രാത്രി ഗംഗാതീരത്ത് വിശ്രമിക്കാന്‍ അവര്‍ തീരുമാനിച്ചു. ഗുഹന്‍ തന്റെ ശൃംഗിവേരപുരത്തിന് അകത്തേക്ക് അവരെ ക്ഷണിച്ചെങ്കിലും വനവാസം സ്വീകരിച്ച രാമന്‍ അത് സ്നേഹപൂര്‍വം നിരസിച്ചു. ഗുഹന്‍ അവര്‍ക്കായി നഗരാതിര്‍ത്തിയില്‍ ഒരു ഓടമരച്ചുവട്ടില്‍ ശയ്യോപകരണങ്ങളൊരുക്കി. 

എന്തിനാണ് മന്ത്രികളോ പരിവാരങ്ങളോ ഇല്ലാതെ നിങ്ങളിങ്ങനെ യാത്രചെയ്യുന്നതെന്ന് ഗുഹന്‍ രാമനോട് ചോദിച്ചു. അച്ഛന്റെ ആജ്ഞപ്രകാരം താന്‍ വനവാസത്തിന് ഇറങ്ങിയതാണെന്നും സീതയും ലക്ഷ്മണനും യാത്രയില്‍ തന്നെ അനുഗമിക്കുകയാണെന്നും രാമന്‍ പറഞ്ഞു. 

വാര്‍ധക്യത്തില്‍ സംന്യാസം സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അങ്ങ് ഈ യൗവനാരംഭത്തില്‍ തന്നെ ഈയൊരു മാര്‍ഗം സ്വീകരിച്ചത് ആരുടെയെങ്കിലും കുബുദ്ധികൊണ്ടാണോ എന്നായിരുന്നു ഗുഹന്റെ തുടര്‍ ചോദ്യം. അങ്ങനെയാണെങ്കില്‍ ഞാനെന്റെ സൈന്യവുമായി ചെന്ന് ശത്രുക്കളെ സംഹരിച്ച് രാജ്യം അങ്ങയെ തിരികെയേല്‍പ്പിക്കാന്‍ സന്നദ്ധനാണെന്ന് ഗുഹന്‍ അറിയിച്ചു. 

നടന്ന സംഭവങ്ങളെല്ലാം രാമന്‍ ഗുഹനെ പറഞ്ഞു കേള്‍പ്പിച്ചു. ക്ഷോഭിക്കാതെ ശാന്തനാകാനും ആവശ്യപ്പെട്ടു. പിറ്റേന്ന് രാമനും ലക്ഷ്മണനും സീതയ്‌ക്കുമായി ഗുഹന്‍ അലങ്കരിച്ചൊരുക്കിയ ഒരു നൗകയുമായെത്തി. അവര്‍ ഗംഗ കടന്ന് മറുകരയിലെത്തി. അവിടെ നിന്ന് വനയാത്രയുടെ രണ്ടാംഘട്ടമാരംഭിച്ചു. വഴികാട്ടിയായി ഗുഹനും അവരോടൊപ്പമുണ്ടായിരുന്നു. തെക്കോട്ടായിരുന്നു യാത്ര. ഏറെ ദൂരം പിന്നിട്ട്  അവര്‍ അത്രിപു

ത്രനായ  ഭരദ്വാജ ഋഷിയുടെ ആശ്രമത്തിനരികിലെത്തി. ഇത്രയും ദൂരം യാത്രചെയ്തിട്ടും തങ്ങളെ അനുയാത്ര ചെയ്യുന്ന ഗുഹനോട് രാമന്‍ ശൃംഗവേരത്തിലേക്ക് മടങ്ങിപ്പോകാന്‍ സ്നേഹപൂര്‍വം ആവശ്യപ്പെട്ടു. 

എന്നാല്‍ രാമനെ വിട്ടു പിരിയാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു ഗുഹന്റെ ദു:ഖത്തോടെയുള്ള മറുപടി. ഗുഹന്റെ സ്നേഹാദരങ്ങള്‍  രാമന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.  ജന്മം കൊണ്ട് എനിക്ക് മൂന്ന് സഹോദരന്മാരുള്ളതെങ്കിലും ബന്ധം കൊണ്ട് നീയും എന്റെ അനുജനായി തീര്‍ന്നിരിക്കുകയാണെന്ന് ഗുഹനോട് പറഞ്ഞ രാമന്‍, ശൃംഗിവേരപു

രത്തെത്തി രാജഭരണം യഥോചിതം നിര്‍വഹിച്ച് നിഷാദവര്‍ഗത്തെ കാക്കണമെന്നും അറിയിച്ചു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഗുഹന്‍ മടങ്ങി.

ഭരദ്വാജാശ്രമത്തിലെത്തിയ രാമാദികളെ ഋഷിമാര്‍ ആദരപു

രസ്സരം സ്വീകരിച്ചു. വനവാസ കാലാവധി കഴിയും വരെ തന്റെ ആശ്രമത്തില്‍ കഴിയണമെന്നായിരുന്നു രാമനോടും കൂട്ടരോടുമുള്ള ഭരദ്വാജന്റെ അഭ്യര്‍ഥന. എന്നാല്‍ ഇവിടെ തങ്ങളുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ അന്വേഷിച്ചെത്തുമെന്ന കാരണം പറഞ്ഞ് രാമലക്ഷ്മണന്മാരും സീതയും അവിടെ നിന്ന് വീണ്ടും തെക്കോട്ടുള്ള വനാന്തരങ്ങളിലേക്ക്  യാത്ര തുടര്‍ന്നു. 

മധ്യാഹ്നത്തോടെ അവര്‍ സൂര്യപുത്രിയായ കാളിന്ദിയുടെ തീരത്തെത്തി. ആ നദി കടക്കാന്‍ അവര്‍ക്ക് നൗകയൊന്നും കിട്ടിയില്ല. ഒടുവില്‍ ലക്ഷ്മണന്‍ മുളവെട്ടിയെടുത്ത്  ചങ്ങാടമുണ്ടാക്കി. അതിലേറി അവര്‍ മറുകര കടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.