Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന് നഷ്ടമായ വൈദ്യനാഥ ജ്യോതിര്‍ലിംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:00 am IST
in Samskriti

ലങ്കാധിപന്‍ രാവണന്  മഹാദേവന്‍ ദര്‍ശനം നല്‍കിയ ജ്യോതിര്‍ലിംഗക്ഷേത്രമാണ് ഝാര്‍ഖണ്ഡിലെ വിഖ്യാതമായ വൈദ്യനാഥ് ക്ഷേത്രം. സാന്താള്‍ പര്‍ഗാനയിലെ ദേവ്ഗഢിലാണ് ക്ഷേത്രമുള്ളത്. ശിവനെ കാണാന്‍  കൈലാസത്തിലെത്തിയ രാവണന്റെ  കഥയുടെ അനുബന്ധമാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. 

 ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയ രാവണന്‍ ശിവനോട് തന്റെയൊപ്പം ലങ്കയില്‍ വന്ന് ലങ്കാനഗരിയെ സ്വര്‍ഗസമാനമാക്കിത്തീര്‍ക്കണമെന്നാവശ്യപ്പെട്ടു. ഭഗവാനത് നിരാകരിച്ചു. കോപിഷ്ഠനായ രാവണന്‍ കൈലാസം പൊക്കിയെടുത്ത് ശിവനെ കൊണ്ടുപോകാന്‍ തുനിഞ്ഞു. സംഹാരരുദ്രനായ ശിവന്‍ കൈലാസം ചവിട്ടിപ്പിടിച്ചപ്പോള്‍ രാവണന്റെ കൈകള്‍ ഞെരിഞ്ഞമര്‍ന്നു. ഭയന്നു വിറച്ച  രാവണന്‍ തന്നെ രക്ഷിക്കണമെന്നും ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ അനുവദിക്കണമെന്നും ശിവനോട് അപേക്ഷിച്ചു. 

ശിവന്‍ തന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളിലൊന്ന് രാവണന് നല്‍കിയ ശേഷം അത് ലങ്കയില്‍ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു.  കൊണ്ടുപോകും മുമ്പ് ഭഗവാന്‍ ഒരു കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തി.  യാത്രയില്‍ ഒരിക്കലുമത് താഴെ വെയ്‌ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ലിംഗം അവിടെ വേരുപിടിക്കും. പ്രപഞ്ചമുള്ളിടത്തോളം അതവിടെ  തുടരും. 

അതെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്ന് ഉറപ്പുനല്‍കി രാവണന്‍ മടങ്ങി. യാത്രമധ്യേ രാവണന്റെ ശരീരത്തില്‍ വായുഭഗവാന്‍ പ്രവേശിച്ചു. ഉടനെ രാവണന് മൂത്രശങ്കയുണ്ടായി. ജ്യോതിര്‍ലിംഗം കൈയില്‍ വെച്ച് ധര്‍മസങ്കടത്തിലായ രാവണനെ രക്ഷിക്കാന്‍ വിഷ്ണു ഭഗവാന്‍ ഒരു കുഞ്ഞിന്റെ രൂപത്തിലെത്തി, മൂത്രശങ്ക തീര്‍ത്ത് രാവണനെത്തും വരെ ജ്യോതിര്‍ലിംഗം താന്‍ കൈയില്‍ സൂക്ഷിക്കാമെന്നു പറഞ്ഞു.

വിഷ്ണു ഭഗവാന്‍ അല്പനേരം കൈയില്‍ വെച്ച ശേഷം അത് മണ്ണില്‍ വെച്ചു. ഉടനെ അത് മണ്ണില്‍ വേരുറച്ചു. അതു കണ്ട രാവണന്‍ പശ്ചാത്താപവിവശനായി തന്റെ പത്തു തലകളില്‍ ഒമ്പതും വെട്ടിക്കളഞ്ഞു. ഇതു കണ്ട് ശിവന്‍ പ്രത്യക്ഷനായി രാവണന്റെ തലകള്‍ പഴയ രൂപത്തിലാക്കി. ഒരു വൈദ്യനെ പോലെ രാവണന്റെ തലകള്‍ പൂര്‍വാവസ്ഥയില്‍ ഉറപ്പിച്ചതിനാലാണ് അവിടെ വേരുറച്ച ജ്യോതിര്‍ലിംഗം വൈദ്യനാഥ് എന്ന പേരില്‍ വിഖ്യാതമായത്. 

 22 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് വൈദ്യനാഥ് ധാമം. വിശ്വകര്‍മാവാണ് ക്ഷേത്രശില്പി എന്നത്രേ സങ്കല്പം. പാര്‍വതി, മഹാകാളി, ജഗത്ജനനി, കാലഭൈരവന്‍, ലക്ഷ്മീനാരായണന്‍, തുടങ്ങിയവയാണ് അനുബന്ധ ക്ഷേത്രങ്ങളിലെ  പ്രധാനപ്രതിഷ്ഠകള്‍. പാര്‍വതീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.  പ്രധാനകോവിലുമായി പര്‍വതീമണ്ഡപത്തെ ചുവന്ന നിറത്തിലുള്ള ചരടുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ശിവന്റെയും ശക്തിയുടേയും ഐക്യത്തിനു പ്രതീകമാണിത്. ശിവപുരാണത്തില്‍  മനസ്സുകള്‍ തമ്മിലുള്ള ഐക്യത്തെയാണ് വൈദ്യനാഥന്‍ 

പ്രതിനിധാനം ചെയ്യുന്നതെന്ന് പരാമര്‍ശിക്കുന്നുണ്ട്.  അതുകൊണ്ട് വിവാഹം പോലുള്ള പവിത്രകര്‍മങ്ങള്‍ക്ക് ഈ ക്ഷേത്രസന്നിധി ഉത്തമമാണ്. മത്സ്യപുരാണത്തില്‍ ആരോഗ്യബൈദ്യനാഥ് ദീയെന്നാണ് വൈദ്യനാഥക്ഷേത്രത്തെക്കുറിച്ച് വിവരിക്കുന്നത്. ശിവനും സഹായിയായി പാര്‍വതിയും ചേര്‍ന്ന് ഇവിടെയെത്തുന്ന ഭക്തരുടെ മാറാവ്യാധികള്‍ക്ക് ശമനം നല്‍കുന്നുവെന്നാണ് വിശ്വാസം. 

വെളുപ്പിന് നാലുമണിക്ക് ക്ഷേത്രനടതുറക്കും.  പ്രധാനപൂജാരിയുടെ പൂജാചടങ്ങുകള്‍ക്കു ശേഷം ഭക്തര്‍ക്ക് ജ്യോതിര്‍ലിംഗത്തില്‍ ജലധാരയും കൂവളാര്‍ച്ചനയും നടത്താം. ഉച്ചകഴിഞ്ഞ് 3.30 വരെ ഇത് തുടരുന്നു. അതു കഴിഞ്ഞ് ക്ഷേത്രനട അടച്ചാല്‍ വൈകിട്ട് ആറു മണിക്ക് വീണ്ടും തുറക്കും. രാത്രി ഒമ്പതു മണിക്കാണ് വീണ്ടും നടയടയ്‌ക്കുക. 

ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന ശ്രാവണമേളയാണ് ക്ഷേത്രത്തിലെ പ്രധാനാഘോഷം.  ലക്ഷക്കണക്കിന് ആളുകള്‍ എല്ലാവര്‍ഷവും മേളയ്‌ക്കെത്തും. 108 കിലോമീറ്റര്‍ ദൂരെയുള്ള സുല്‍ത്താന്‍ഗഞ്ചില്‍ നിന്ന് ഗംഗാജലം ശേഖരിച്ച് വൈദ്യനാഥ ക്ഷേത്രത്തിലേക്ക് കാവിവസ്ത്രധാരികളായ ഭക്തര്‍ കാല്‍നടയായെത്തുന്ന കാഴ്ച, മേളയുടെ അപൂര്‍വതയാകുന്നു. അണമുറിയാതെ, ഒരിടത്തും നില്‍ക്കാതെ, വിശ്രമിക്കാതെയാണ്  തീര്‍ഥാടകര്‍ അത്രയും ദൂരം താണ്ടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

News

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

Thiruvananthapuram

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

News

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

പുതിയ വാര്‍ത്തകള്‍

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.