Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാവരും ജയരാജന് പിന്നാലെ ശ്രീമതിക്ക് കൂട്ടില്ല

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 21, 2019, 04:53 am IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ നേതാക്കളില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. ശ്രീമതി തനിച്ച് ഏതാനും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പമാണ് കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നത്. 

കണ്ണൂര്‍ ജില്ലയുടെ ഭാഗമായ പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗവും തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ വടകര മണ്ഡലത്തിന്റെ ഭാഗവുമാണ്. ഇതുകൊണ്ടുതന്നെ ശക്തമായ മത്സരം നടക്കുന്ന വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ പാര്‍ട്ടി കേഡര്‍മാര്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കണ്ണൂരിലെ പാര്‍ട്ടി സംവിധാനം കൂടുതലായും മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന് പിന്നാലെയാണ്. കണ്ണൂരില്‍ ഇത്തവണ എല്‍ഡിഎഫ് വിജയം അസാധ്യമാണെന്ന് പാര്‍ട്ടിതന്നെ തീരുമാനിച്ച സ്ഥിതിയാണ്. കൊലപാതകക്കേസുകളില്‍ ആരോപണ വിധേയനായ ജയരാജനെ എന്ത് വില കൊടുത്തും ജയിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വടകരയില്‍ നടത്തുന്നത്.

സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലായ ഷുക്കൂര്‍, ഷുഹൈബ് വധക്കേസുകള്‍ കണ്ണൂര്‍ സീറ്റില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നതിനാല്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പൂര്‍ണമായും പാര്‍ട്ടിയെ കൈവിടും. ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുകൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷ സമുദായ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനവും ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.

സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് നേതാക്കളില്ലാത്തത് പാര്‍ട്ടിക്കുള്ളിലാകെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തി നിലനില്‍ക്കേയായിരുന്നു സിറ്റിങ് എംപിയായ പി.കെ. ശ്രീമതിയെ കണ്ണൂരില്‍ വീണ്ടും മത്സരത്തിനിറക്കിയത്. പി. ജയരാജന്‍ കണ്ണൂരില്‍ മത്സരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും സ്ഥാനാര്‍ഥിയുടെ ബന്ധുവായ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെയുളളവര്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് ശ്രീമതിയെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്. 

കണ്ണൂര്‍ സീറ്റില്‍ പല പ്രമുഖ നേതാക്കള്‍ക്കും കണ്ണുണ്ടായിരുന്നു. പാര്‍ട്ടിക്കതീതയായി പ്രവര്‍ത്തിക്കുന്നു, മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തെത്തിക്കാന്‍ സഹോദരീ ഭര്‍ത്താവായ മന്ത്രിയുമായി ചേര്‍ന്ന് ശ്രമം നടത്തി, ഇതിന്റെ പേരില്‍ മന്ത്രി സ്ഥാനം പോലും രാജിവയ്‌ക്കേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളെല്ലാം സിറ്റിങ് എംപിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.