Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീതിയൊഴിയാതെ ന്യൂസിലാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 07:06 am IST
in World

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്‌പ്പിന്റെ ഭീതി വിട്ടൊഴിയാതെ ന്യൂസിലാന്‍ഡ്. ഓക്‌ലാന്‍ഡിലും വെല്ലിങ്ടണിലുമടക്കം നിരവധിയിടങ്ങളില്‍ മരിച്ചവരുടെ ഓര്‍മയില്‍ ജനം ഞായറാഴ്ച പ്രാര്‍ഥനാ സമ്മേളനങ്ങള്‍ നടത്തി. 

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പ്രാര്‍ഥനാ വേളയില്‍ രണ്ട് മുസ്ലിം പള്ളികളിലായുണ്ടായ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. പരിക്കേറ്റ 34 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 11 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയടക്കം അഞ്ച് പേര്‍ ഇന്ത്യക്കാരാണെന്ന് ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. വെടിയേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. രണ്ട് ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 

മുഖ്യപ്രതി ബ്രണ്ടണ്‍ ടാറന്റിനെ കൂടാതെ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് ന്യൂസിലാന്‍ഡ് പോലീസ് കമ്മീഷണര്‍ മൈക് ബുഷ് പറഞ്ഞു. ഒരു സ്ത്രീയടക്കം മുമ്പ് കസ്റ്റഡിയില്‍ എടുത്ത നാല് പേരെ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

അതേസമയം, തന്റെ ലക്ഷ്യം കുടിയേറ്റക്കാരെ ഇല്ലായ്‌മ ചെയ്യുകയാണെന്ന് കാട്ടി കൃത്യം നടത്തുന്നതിന് 10 മിനിറ്റ് മുന്‍പ് ബ്രണ്ടന്‍ ടാറന്റ് കത്തയച്ചതായി പ്രധാനമന്ത്രി ജസിന്‍ഡ  ആര്‍ഡേണ്‍ സ്ഥിരീകരിച്ചു. 

തോക്കിന്‍ മുനയില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവര്‍ തങ്ങള്‍ അനുഭവിച്ച ഭീതിയെക്കുറിച്ച് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. ജീവന്‍ തിരികെ കിട്ടിയത് പള്ളിക്കകത്തുണ്ടായിരുന്ന പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുക നിറഞ്ഞ നിസ്‌കാരമുറിക്കുള്ളില്‍ ചുറ്റിലും വെടിയുണ്ടകള്‍ ചീറിപ്പായുകയായിരുന്നു. വിശ്വാസികളിലൊരാള്‍ ഒരു വശത്തെ ജനല്‍ചില്ല് തകര്‍ത്തു. അതുവഴി കുറേപ്പേര്‍ രക്ഷപ്പെട്ടു. മറുവശത്ത് കൊലയാളി വെടിവെച്ചിട്ടവരുടെ മൃതശരീരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി കുമിഞ്ഞു കൂടി. നിശ്ശബ്ദനായി, ശാന്തനായി നിന്ന് ചെറിയ ശബ്ദമുണ്ടാകുന്നിടത്തേക്കെല്ലാം അയാള്‍ വീണ്ടും വീണ്ടും വെടിവച്ചുകൊണ്ടിരുന്നു, അല്‍ നൂര്‍ മസ്ജിദിലെ ഇമാം ഓര്‍ത്തെടുത്തു. ഒരു ഘട്ടത്തില്‍ കാറിനടുത്തേക്ക് പോയ അക്രമി മടങ്ങി വരില്ലെന്നു കരുതി പുറത്തിറങ്ങിയവരെ അയാള്‍ തിരികെയെത്തി വകവരുത്തുകയായിരുന്നു, അദ്ദേഹം പറഞ്ഞു. 

വെടിവയ്‌പ്പിന് 10 മിനിറ്റ് മുന്‍പ് കൊലയാളിയില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വെടിവയ്‌പ്പിന് 10 മിനിറ്റ് മുന്‍പ് തന്റെ ഓഫീസിലേക്ക് കൊലയാളിയുടെ സന്ദേശം എത്തിയതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദേശം ഉടന്‍ പാര്‍ലമെന്ററി സുരക്ഷാ വിഭാഗത്തിന് കൈമാറി. എന്നാല്‍, സന്ദേശത്തില്‍ ആക്രമണ സ്ഥലമോ സമയമോ വ്യക്തമാക്കിയിരുന്നില്ല. മാധ്യമസ്ഥാപനങ്ങളടക്കം മുപ്പതിലധികം പേര്‍ക്ക് അക്രമി സന്ദേശം അയച്ചിരുന്നുവെന്നും ജസിന്‍ഡ പറഞ്ഞു. 

രാജ്യത്തെ തോക്ക് നിയമം ഭേദഗതി ചെയ്യുന്നത് ക്യാബിനറ്റ് ചര്‍ച്ച ചെയ്യും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയോടെ ബന്ധുക്കള്‍ക്ക്  വിട്ടുനല്‍കും. വെടിവയ്‌പ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച വിഷയം ഫേസ്ബുക്ക് ഓപ്പറേറ്റിങ് ഓഫീസറുമായി സംസാരിച്ചതായും ജസിന്‍ഡ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.