Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീശാന്തിന് തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 03:44 am IST
in Sports

ന്യൂദല്‍ഹി: മലായാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു. വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ശ്രീശാന്തിനുള്ള ശിക്ഷ ഇനി ബിസിസിഐയ്‌ക്ക് തീരുമാനിക്കാം. മൂന്ന മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന്് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഇനി പന്ത് ബിസിസിഐയുടെ കോര്‍ട്ടിലാണ്. തീരുമാനം അനുകൂലമായാല്‍ ശ്രീശാന്തിന് വീണ്ടും കളിക്കളത്തിലെത്താനാകും. ശ്രീശാന്തിന്റെ കാര്യം അടുത്ത യോഗത്തില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി ചെര്‍മാന്‍ വിനോദ് റായ് പറഞ്ഞു.

സുപ്രീംകോടതി വിധി കേട്ടിരിന്നു. ഉത്തരവിന്റെ കോപ്പി ആവശ്യമാണ്. ഇത് കിട്ടിക്കഴിഞ്ഞാല്‍ അടുത്ത യോഗത്തില്‍ ശ്രീശാന്തിന്റെ കാര്യം പരിഗണിക്കുമെന്ന്് വിനോദ് റായ് കൂട്ടിച്ചേര്‍ത്തു. ഈമാസം 18 നാണ് യോഗം. 

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ബിസിസിഐ ആക്ടിങ്ങ് പ്രസിഡന്റ് സി.കെ. ഖന്ന പറഞ്ഞു. ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ്് അസോസിയേഷന്‍ ഭരണാധികാരിയുമായിരുന്ന ടി.സി. മാത്യു സുപ്രീം കോടതി സ്വാഗതം ചെയ്തു. വിധിയില്‍ സന്തോഷമുണ്ട്. വിലക്ക് കാരണം ആറു വര്‍ഷം ശ്രീശാന്തിന് നഷ്ടമായി. എന്നിരുന്നാലും വിലക്ക് നീങ്ങിയാല്‍ ശ്രീശാന്തിന് ഇനിയും കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് മാത്യു പറഞ്ഞു.

വാതുവെപ്പ് കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 2013 ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷമായി വിലക്ക് തുടരുകയാണ്. 2015ല്‍ പാട്യാല കോടതി വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. ഒത്തുകളിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കോടതി കുറ്റവിമുക്തനാക്കിയത്. 

വിചാരണ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയില്ല. തുടര്‍ന്ന് ശ്രീശാന്ത് ബിസിസിഐക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച്് ശ്രീശാന്തിന് അനുകൂ

ലമായ തീരുമാനമെടുത്തു. തുടര്‍ന്ന് ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച്് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീശാന്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

തിരിച്ചുവരവിന് പ്രായം പ്രശ്‌നമല്ല; ശ്രീശാന്ത് 

ന്യൂദല്‍ഹി: ലിയാന്‍ഡര്‍ പെയ്‌സിന് നാല്‍പ്പത്തിരണ്ടാം വയസില്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടാന്‍ കഴിഞ്ഞെങ്കില്‍ മുപ്പത്തിയാറു വയസായ തനിക്ക് കുറച്ചുകൂടി ക്രിക്കറ്റ് കളിക്കാനാകുമെന്ന് എസ്. ശ്രീശാന്ത്.

2013ല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. 

ക്രിക്കറ്റിലേക്ക് തിരിച്ചുവരും. ആശ്വാസം നല്‍കുന്ന വിധിയാണ്. ബിസിസിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആറ് വര്‍ഷമായി കളിക്കുന്നില്ല. പരിശീലനം തുടരുന്നുണ്ട്. മൂന്ന് മാസം കാത്തിരിക്കേണ്ടതുണ്ട്. ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ആറ് വര്‍ഷമായി വിലക്ക്. ശിക്ഷ എന്തായാലും അത് ഞാന്‍ പിന്നിട്ടു കഴിഞ്ഞു. അദ്ദേഹം വ്യക്തമാക്കി. 

കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന് പ്രായം ഒരു പ്രശ്‌നമല്ല. സ്‌കോട്ട്‌ലന്‍ഡില്‍ ക്രിക്കറ്റ് കളിക്കണമെന്ന് മോഹമുണ്ട്. കഴിഞ്ഞവര്‍ഷം സ്‌കോട്ടലന്‍ഡില്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അനുമതി കിട്ടിയില്ല. എറണാകുളത്ത് ക്ലബ്ബ് ക്രിക്കറ്റ്  കളിക്കാനാകുന്നില്ല. ആറു വര്‍ഷമായി ഒന്നാം ക്ലാസ് ക്രിക്കറ്റ്  കളിച്ചിട്ട്. ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്ത് രാജ്യത്തിനായി 27 ടെസ്റ്റും 53 ഏകദിനങ്ങളും പത്ത് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.