Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡോദരി ഉത്തമയായ കുലസ്ത്രീ

രാജേഷ് ജയരാമന്‍byരാജേഷ് ജയരാമന്‍
Mar 8, 2019, 01:03 am IST
inSamskriti

ധര്‍മത്തിലൂന്നിയുള്ള അര്‍ഥകാമനകളുടെ വികാസമാണ് മോക്ഷം. ഒരു മനുഷ്യന്റെ പരമമായ യജ്ഞപ്രാ

പ്തി കൂടിയാണ് മോക്ഷം. ഇവിടെ യജ്ഞം ലോകഹിതമായ കര്‍മവും സത്യത്തിന്റെ പര്യായവുമാണ്. സത്യമെന്നത് എക്കാലത്തേക്കും വേണ്ട മാറ്റമില്ലാത്ത പൊരുളാണ്. ആ ഉണ്മ തേടിയുള്ള യാത്രയാണ് ഭാരതത്തിന്റെ ആധ്യാത്മിക ചരിത്രത്തിന്റെ കാതല്‍. 

ഒരു വ്യക്തിയുടെ യഥാര്‍ഥ സ്വഭാവമെന്തെന്ന ചോദ്യത്തിനും വ്യക്തവും വ്യത്യസ്തവുമായ ഉത്തരം നല്‍കുന്നുണ്ട് മഹാഭാരതം. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ ഒരുവന്റെ പെരുമാറ്റം ഏതു വിധേനെയാണോ അതാണ് അയാളുടെ സത്ത, അഥവാ യഥാര്‍ഥ സ്വഭാവം. ഈ സ്വഭാവം വെച്ച് വിലയിരുത്തുമ്പോഴാണ് നാരീരത്‌നങ്ങളില്‍ ഏറ്റവും ദീപ്

തമായ നാമമായി മണ്ഡോദരി ഉയര്‍ന്നു വരുന്നത്. മറ്റുള്ള നാരീരത്‌നങ്ങളെയെല്ലാം കുറച്ചെങ്കിലും അനുകൂലമായ സാഹചര്യങ്ങളില്‍ നിന്നാണ് ധര്‍മവ്രതം കൈവെടിയാതിരുന്നിട്ടുള്ളതെങ്കില്‍ പ്രതികൂലമായ അവസ്ഥകളുടെ കെടാവിളക്കുകള്‍ക്കിടയില്‍ നിന്നാണ് മണ്ഡോദരി നാരീരത്‌ന പദവിക്കര്‍ഹയായത്. തീര്‍ത്തും അസംഭവ്യമായ സംഗതി. അതുകൊണ്ടു തന്നെയാണ് ഈ വനിതാദിനത്തില്‍ മണ്ഡോദരി പുതിയ കാലത്തിലും മുന്നോട്ടു വെയ്‌ക്കാന്‍ പറ്റുന്ന ഉത്തമ സ്ത്രീ സങ്കല്പമാതൃകയായി അവതരിക്കുന്നത്. 

കുലസ്ത്രീയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ശക്തി തന്നെയായിരുന്നു മണ്ഡോദരി.

രാവണന്‍ എന്ന ഭര്‍ത്താവ് 

ഇരുട്ടിനെ അടുത്തെത്തിക്കുന്നവന്‍, മാടി വിളിക്കുന്നവന്‍ എന്നാണ് രാവണന്‍ എന്ന വാക്കിന്റെ അര്‍ഥം. രാമന്‍ ഇരുട്ടിനെ മായ്‌ക്കുന്നവനാണെങ്കില്‍ രാവണന്‍ ഇരുട്ടിനെ ആനയിക്കുന്നവനാണ്. ആ രാവണന്റെ പത്‌നീപദം അലങ്കരിക്കേണ്ടുന്ന ഏറ്റവും ദുഷ്‌കരമായ വിധിക്ക് കീഴ്‌പ്പെട്ടവളാണ് മണ്ഡോദരി. 

ലങ്കാലക്ഷ്മി എന്ന പ്രശസ്ത നാടകത്തില്‍ രാവണനെ സ്ത്രീജിതനായല്ല, ശ്രീജിതനായാണ് സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ രാവണന്‍ സ്ത്രീജിതന്‍ തന്നെയായിരുന്നു. ഐശ്വര്യമുള്ളതെല്ലാം ലങ്കയ്‌ക്ക് എന്ന നയമായിരുന്നില്ല സീതയെ മോഷ്ടിക്കാന്‍ രാവണനെ പ്രേരിപ്പിച്ചിട്ടുള്ളത്. മറിച്ച് സീതയോടുള്ള കാമം തന്നെയായിരുന്നു. മൂന്നു ലോകവും അടക്കി ഭരിക്കുന്ന രാക്ഷസ രാജാവായ ലങ്കേശ്വരന്റെ കാമനകളെ ഗദ്ഗദം കൊണ്ടും ഉചിതമായ ഇടപെടലുകള്‍ കൊണ്ടും തിരുത്തേണ്ട കര്‍മം യഥാസമയം, യഥാവിധി നിര്‍വഹിച്ചവളായിരുന്നു മണ്ഡോദരി. ഭര്‍ത്താവിന്റെ കൊടിപടങ്ങള്‍ ഒന്നൊന്നായി താഴെ വീഴുമ്പോഴും പതിവ്രതയായ സീതയെ രാമന് മടക്കിക്കൊടുത്ത് സംഘര്‍ഷമൊഴിവാക്കാന്‍ ബുദ്ധി ഉപദേശിച്ചവളായിരുന്നു മണ്ഡോദരി. അത് സത്യം തിരിച്ചറിഞ്ഞവളുടെ വെളിപാടായിരുന്നു. മകനാ

യ മേഘനാദനും ഭര്‍തൃസഹോദരനായ കുംഭകര്‍ണനും

രാമബാണമേറ്റ്, നിപതിക്കുമ്പോള്‍ രാവണന്റെ ജീവന്‍ രക്ഷിക്കുക എന്ന കേവലമായ ദൗത്യം മാത്രമല്ല മണ്ഡോദരി ലക്ഷ്യം വെച്ചത്. ലങ്കയുടെ നാശം തടയുക. അധര്‍മത്തിനു മേലുള്ള ധര്‍മത്തിന്റെ വിജയം എളുപ്പമാക്കുക. ഒന്നും നടന്നില്ലെങ്കിലും തോറ്റയുദ്ധത്തിലെ ജേതാവായി മണ്ഡോദരി നിലകൊണ്ടു. 

ശുക്രാചാര്യരുടെ നിര്‍ദേശമനുസരിച്ച് അവസാന യുദ്ധത്തിന് പുറപ്പെടും മുമ്പ് ഹോമമാരംഭിച്ച ശിവഭക്തനാ

യ രാവണനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വാനര സൈന്യം ചെയ്യുന്ന ഉപായം മണ്ഡോദരിയെ ഉപദ്രവിക്കലാണ്. ഹോമം പകുതിയില്‍ പതറി നിര്‍ത്തി രാവണന്‍ എഴുന്നേല്‍ക്കുമ്പോഴും മണ്ഡോദരി പറയുന്നുണ്ട്, രഘൂത്തമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ് അവനെ നിങ്ങള്‍ക്ക് കൊല്ലുക വയ്യ. 

 ആ ഉപദേശവും രാവണന്‍ ചെവിക്കൊള്ളില്ല എന്നറിഞ്ഞിട്ടും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മണ്ഡോദരി തന്റെ കര്‍മം തുടര്‍ന്നു കൊണ്ടേയിരുന്നു. പ്രതീക്ഷകളുടെ നിലയ്‌ക്കാത്ത ധര്‍മ പ്രസരണമാണ് മണ്ഡോദരിയിലൂടെ വാല്മീകി സാധ്യമാക്കിയത്. മണ്ഡോദരി ത്രേതായുഗത്തിലെ മാത്രമല്ല, എല്ലാ മന്വന്തരങ്ങളിലെയും സ്ത്രീ തേജസ്സാണ്. സൗമ്യമായ ഉപദേശങ്ങളിലൂടെ തെറ്റിന്റെ വഴിയേ പോയ ഭര്‍ത്താവിനെ മാത്രമല്ല, മണ്ഡോദരി തിരിച്ചു പിടിക്കാന്‍  നോക്കിയത്. മറിച്ച് കാലത്തിന്റെ മൂല്യങ്ങളെയാണ്. സമാധാനങ്ങളെയും ശാന്തിയെയുമാണ്. അതുകൊണ്ടു തന്നെയാണ് മണ്ഡോദരി ഇന്നും പ്രസക്തയാകുന്നത്. വിശേഷിച്ചും ‘ശബരിമല’യ്‌ക്കു ശേഷമുള്ള കാലത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.