Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരപരിപാലനം: മുന്നണി സര്‍ക്കാരുകള്‍ എട്ടുവര്‍ഷം നിലപാടറിയിച്ചില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 7, 2019, 11:13 am IST
in Kerala

കൊച്ചി: കേരളത്തില്‍ കടല്‍-നദീതീരങ്ങളുടെ പരിപാലനത്തിന് ഹാനികരമായ നിലപാടുകളെടുത്തത് ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകള്‍. 2019 ലെ തീര പരിപാലന  വിജ്ഞാപനത്തിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ശുപാര്‍ശ നല്‍കാതെ കേരള സര്‍ക്കാര്‍ എട്ടുവര്‍ഷം ഒളിച്ചുകളിച്ചു. ഇതിലൂടെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണി സര്‍ക്കാരുകള്‍ കായല്‍-കടലോര കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വെൡവാകുന്നു.

കേന്ദ്ര സര്‍ക്കാര്‍ 2019 ജനുവരി 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ കടലോരവാസികള്‍ക്ക് വീടുനിര്‍മിക്കാനുള്ള ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി കുറച്ചു. ഇത് തീരദേശ നിവാസികള്‍ക്ക് വലിയ ആശ്വാസകരമാണെങ്കിലും ടൂറിസത്തിന്റെ മറവില്‍ കൈയേറ്റ മാഫിയകള്‍ അവസരം മുതലാക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കടലോര വാസികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ആവശ്യം ഉയര്‍ത്തുന്നു. ഇന്ന് കൊച്ചിയില്‍ ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ പ്രമുഖര്‍ ഇതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കും. 

ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. ഷൈലേഷ് നായിക് 2015 -ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വിജ്ഞാപനം. 1986 ലാണ് തീരസംരക്ഷണ നിയമം ഉണ്ടാക്കിയത്. അതിലെ കര്‍ക്കശ നിയമവ്യവസ്ഥകള്‍ പ്രകാരം കടലോരത്ത് കാലങ്ങളായി താമസിക്കുന്നവര്‍ വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥവന്നിരുന്നു. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലകാലത്ത് ഇളവുകളുമായി വിജ്ഞാപനങ്ങള്‍ വന്നു. 2011-ല്‍ വിഷയം വീണ്ടും ഉയര്‍ന്നപ്പോഴാണ് ഷൈലേഷ് നായിക്ക് അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചത്. 

എല്ലാ സംസ്ഥാനങ്ങളും 2012 ഫെബ്രുവരിക്ക് മുമ്പ് ശുപാര്‍ശകര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കേരള സര്‍ക്കാര്‍ യഥാസമയം ശുപാര്‍ശ നല്‍കിയില്ല. മാത്രമല്ല, കഴിഞ്ഞയാഴ്ച, വിജ്ഞാപനം വന്നശേഷം കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയായിരുന്നു. അതിലാകട്ടെ, തീരവാസികള്‍ക്ക് വീടുവെക്കാനുള്ള ദൂര പരിധി 20 മീറ്റര്‍ ആക്കി ചുരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെട്ടിട നിര്‍മാണ മാഫിയ തീരം കൈയേറിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ചോദിച്ച ശുപാര്‍ശയില്‍ കേരളം നിലപാടെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷവും അത് തുടര്‍ന്നു. ഇപ്പോള്‍ പുതിയ വിജ്ഞാപനം വന്നപ്പോള്‍ കത്തെഴുതുകയായിരുന്നു. 

മത്സ്യബന്ധനത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് തീരപ്രദേശത്ത് വീടുവെക്കാന്‍ ദൂരപരിധിയില്‍ ഇളവ് നല്‍കുക, ടൂറിസപ്രധാനമെന്ന് വിജ്ഞാപനം ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക തുടങ്ങിയ പ്രായോഗിക സംവിധാനങ്ങള്‍ ആലോചിക്കണമെന്ന് മത്സ്യബന്ധന തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമടങ്ങുന്ന സമിതി ആവശ്യപ്പെടുന്നു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ആശീര്‍ഭവനിലാണ് കണ്‍വന്‍ഷന്‍. ഡോ. ഗാഡ്ഗിലിന് പുറമേ, ഡോ. വി.എസ്. വിജയന്‍, പ്രൊഫ. എം.കെ. പ്രസാദ്, ഡോ. ബി. മധുസൂദനക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.