Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരപരിപാലനം: മുന്നണി സര്‍ക്കാരുകള്‍ എട്ടുവര്‍ഷം നിലപാടറിയിച്ചില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 7, 2019, 11:13 am IST
in Kerala

കൊച്ചി: കേരളത്തില്‍ കടല്‍-നദീതീരങ്ങളുടെ പരിപാലനത്തിന് ഹാനികരമായ നിലപാടുകളെടുത്തത് ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകള്‍. 2019 ലെ തീര പരിപാലന  വിജ്ഞാപനത്തിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ശുപാര്‍ശ നല്‍കാതെ കേരള സര്‍ക്കാര്‍ എട്ടുവര്‍ഷം ഒളിച്ചുകളിച്ചു. ഇതിലൂടെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണി സര്‍ക്കാരുകള്‍ കായല്‍-കടലോര കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വെൡവാകുന്നു.

കേന്ദ്ര സര്‍ക്കാര്‍ 2019 ജനുവരി 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ കടലോരവാസികള്‍ക്ക് വീടുനിര്‍മിക്കാനുള്ള ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി കുറച്ചു. ഇത് തീരദേശ നിവാസികള്‍ക്ക് വലിയ ആശ്വാസകരമാണെങ്കിലും ടൂറിസത്തിന്റെ മറവില്‍ കൈയേറ്റ മാഫിയകള്‍ അവസരം മുതലാക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കടലോര വാസികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ആവശ്യം ഉയര്‍ത്തുന്നു. ഇന്ന് കൊച്ചിയില്‍ ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ പ്രമുഖര്‍ ഇതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കും. 

ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. ഷൈലേഷ് നായിക് 2015 -ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വിജ്ഞാപനം. 1986 ലാണ് തീരസംരക്ഷണ നിയമം ഉണ്ടാക്കിയത്. അതിലെ കര്‍ക്കശ നിയമവ്യവസ്ഥകള്‍ പ്രകാരം കടലോരത്ത് കാലങ്ങളായി താമസിക്കുന്നവര്‍ വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥവന്നിരുന്നു. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലകാലത്ത് ഇളവുകളുമായി വിജ്ഞാപനങ്ങള്‍ വന്നു. 2011-ല്‍ വിഷയം വീണ്ടും ഉയര്‍ന്നപ്പോഴാണ് ഷൈലേഷ് നായിക്ക് അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചത്. 

എല്ലാ സംസ്ഥാനങ്ങളും 2012 ഫെബ്രുവരിക്ക് മുമ്പ് ശുപാര്‍ശകര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കേരള സര്‍ക്കാര്‍ യഥാസമയം ശുപാര്‍ശ നല്‍കിയില്ല. മാത്രമല്ല, കഴിഞ്ഞയാഴ്ച, വിജ്ഞാപനം വന്നശേഷം കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയായിരുന്നു. അതിലാകട്ടെ, തീരവാസികള്‍ക്ക് വീടുവെക്കാനുള്ള ദൂര പരിധി 20 മീറ്റര്‍ ആക്കി ചുരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെട്ടിട നിര്‍മാണ മാഫിയ തീരം കൈയേറിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ചോദിച്ച ശുപാര്‍ശയില്‍ കേരളം നിലപാടെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷവും അത് തുടര്‍ന്നു. ഇപ്പോള്‍ പുതിയ വിജ്ഞാപനം വന്നപ്പോള്‍ കത്തെഴുതുകയായിരുന്നു. 

മത്സ്യബന്ധനത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് തീരപ്രദേശത്ത് വീടുവെക്കാന്‍ ദൂരപരിധിയില്‍ ഇളവ് നല്‍കുക, ടൂറിസപ്രധാനമെന്ന് വിജ്ഞാപനം ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക തുടങ്ങിയ പ്രായോഗിക സംവിധാനങ്ങള്‍ ആലോചിക്കണമെന്ന് മത്സ്യബന്ധന തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമടങ്ങുന്ന സമിതി ആവശ്യപ്പെടുന്നു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ആശീര്‍ഭവനിലാണ് കണ്‍വന്‍ഷന്‍. ഡോ. ഗാഡ്ഗിലിന് പുറമേ, ഡോ. വി.എസ്. വിജയന്‍, പ്രൊഫ. എം.കെ. പ്രസാദ്, ഡോ. ബി. മധുസൂദനക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.