Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തകര്‍ത്തത് ഏഷ്യയുടെ ‘ടെറര്‍ ഫാക്ടറി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 01:21 am IST
in India

ന്യൂദല്‍ഹി: ഏഷ്യയിലെ ടെറര്‍ ഫാക്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ബലാകോട്ടില്‍, ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ലോകരാഷ്‌ട്രങ്ങളെയെല്ലാം ആവേശം കൊള്ളിച്ചു. ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്‌ക്ക് പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെവച്ചാണ്. പാക്കിസ്ഥാന്റെ സംയുക്ത ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നിറഞ്ഞ ഇവിടം ലോകത്തിന്റെ തന്നെ സമാധാനം കെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.  ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നാണ്  ബലാകോട്ടിനെ വിശേഷിപ്പിക്കുന്നത്. 

പുല്‍വാമയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയത്. ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യന്‍ സൈന്യം, വ്യക്തവും കൃത്യവുമായ മറുപടിയാണ് ഇന്നലെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിലൂടെ നല്‍കിയിരിക്കുന്നതും. 

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലുള്ള മന്‍സെഹ്‌ര ജില്ലയിലാണ് ബലാകോട്്. ഇന്ത്യ-പാക് നിയന്ത്രണ രേഖയോട് തൊട്ടുചേര്‍ന്നാണ് പക്തുന്‍ഖ്വയുടെ സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവിടെ നിന്നാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളതും. കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും ഇവിടേക്കുള്ള ദൂരം 50 കിലോമീറ്ററാണ്. 

ജെയ്‌ഷെ  മുഹമ്മദിന്റെ ഏറ്റവും  പഴയ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ബലാകോട്ടിലേത്. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഭീകര സംഘടന ചുക്കാന്‍ പിടിച്ചിട്ടുള്ളത്. ബലാകോട്ടില്‍ 14 ഏക്കറിലായി സ്ഥിതി ചെയ്യുന്ന മൂന്ന് നിലകെട്ടിടമാണ് ഭീകരവാദികളുടെ പ്രധാന പരിശീലന കേന്ദ്രം. ടെറര്‍ ഫാക്ടറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുകൂടാതെ ചെറിയൊരു പള്ളിയും നിരവധി മണ്‍കുടിലുകളും മാത്രമാണുള്ളത്. 

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെട്ടിരുന്ന സെയ്ഫുര്‍ റഹ്മാന്‍ സെയ്ഫ് കൂടി ചേര്‍ന്നാണ് 2001 ല്‍ ഭീകര ക്യാമ്പുകള്‍ക്ക് രൂപം നല്‍കിയത്. അന്ന് മുതല്‍ നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇവര്‍ ഇവിടെ നിന്ന് നടപ്പാക്കിയിട്ടുള്ളത്. ബലാകോട്ടിലുള്ള  ബെസ്യാന്‍ ചൗക്കിലെ പ്രധാന ഭീകരവാദ പരിശീലന കേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിണ് ഭീകരവാദികളാണ് പരിശീലനം പൂര്‍ത്തിയാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. 

ബലാകോട്ടില്‍ വച്ച് ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നടത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദ ഭീകരന്‍ ബിന്‍ ലാദനെ യുഎസ് സൈന്യം കൊലപ്പെടുത്തിയ അബോട്ടാബാദിലേക്ക് ഇവിടെ നിന്നും കേവലം 60 കിലോമീറ്ററാണ് അകലം. അമേരിക്കയുടെ റഡാര്‍ നിരീക്ഷണത്തിന് കീഴിലാണ് ബലാകോട്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.