Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബിജെപി നേതൃയോഗം

സ്വന്തം ലേഖികbyസ്വന്തം ലേഖിക
Feb 23, 2019, 01:46 am IST
inKerala

പാലക്കാട്: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനം. പാലക്കാട്ട് ചേര്‍ന്ന സംസ്ഥാന നേതൃയോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഗുണഭോക്താക്കളായവരെ പങ്കെടുപ്പിച്ച് 26ന് കമല്‍ ജ്യോതി തെളിയിക്കും. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇത് സംഘടിപ്പിക്കുക. ഇതില്‍ നാല് ലക്ഷം പേര്‍ പങ്കെടുക്കും. 28ന് പ്രധാനമന്ത്രി മോദി ഒരു കോടിയാളുകളുമായി സംവദിക്കുന്ന സംഘടന്‍ സംവാദ് കേരളത്തിലെ 280 കേന്ദ്രങ്ങളില്‍ ഉണ്ടാവും. മാര്‍ച്ച് രണ്ടിന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഓരോ ബൂത്തിലും കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വരെ ബൈക്ക് റാലികള്‍ നടത്തും. 15,000 ബൂത്തിലാണ് റാലി നടത്തുക.

‘കേരളം മോദിക്കൊപ്പം, വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നാല് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ച് മുതല്‍ 10 വരെ പരിവര്‍ത്തന്‍ യാത്ര സംഘടിപ്പിക്കും. 20 ലോക്‌സഭാ മണ്ഡലങ്ങളെ നാലായി തിരിച്ചാണ് യാത്ര. ശബരിമല വിഷയത്തിനാകും പ്രാധാന്യം. തിരുവനന്തപുരം മേഖലായാത്ര കെ. സുരേന്ദ്രനും എറണാകുളത്തേത് എ.എന്‍. രാധാകൃഷ്ണനും പാലക്കാട്ട്  ശോഭ സുരേന്ദ്രനും കോഴിക്കോട്ട് എം.ടി. രമേശും നയിക്കും. മാര്‍ച്ച് ഒമ്പത് മുതല്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, സദാനന്ദ ഗൗഡ തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.

ബിജെപി മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമം നടത്തുന്നതായി യോഗത്തില്‍ സംസാരിച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയതയും തര്‍ക്കവും രൂക്ഷമാണെന്ന തരത്തില്‍ കുപ്രചാരണം നടത്തുന്നത് അതിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല ബിജെപി. പാര്‍ട്ടിയില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ വിശ്വാസികളെ മുന്നില്‍ നിന്ന് കുത്തിയത് സിപിഎമ്മാണെങ്കില്‍ പുറകില്‍ നിന്ന് കുത്തിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ  വെല്ലുവിളികളെ അതേ നാണയത്തില്‍ തിരിച്ചടിക്കും. കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും അതിന് പിന്നില്‍ സിപിഎം ആണെന്ന് ട്വിറ്ററില്‍ കുറിക്കാതെ അപലപിച്ച വ്യക്തിയാണ് എഐസിസി പ്രസിഡന്റ് രാഹുലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവാദങ്ങളില്ല. നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉണ്ടായിട്ടില്ല. സാധ്യതാ പട്ടിക മാധ്യമ സൃഷ്ടിയാണ്. എന്‍ഡിഎ സീറ്റു വിഭജനം ഏകദേശ ധാരണയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.