Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ സിപിഎം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Feb 19, 2019, 01:39 am IST
in Kerala

തിരുവനന്തപുരം: കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ   സിപിഎം. അവരുടെ കൊലക്കത്തിക്ക് ഇരയാവുകയാണ്  കേരളത്തിലെ യുവാക്കള്‍. പാടങ്ങളിലും പാതയോ രങ്ങളിലും  സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി യുവാക്കള്‍ പിടഞ്ഞ് വീഴുമ്പോഴും വീണ്ടും രക്തദാഹികളായി മാറുന്ന സിപിഎമ്മിന് അറിയാം തങ്ങള്‍ നടത്തിയ കൊലപാതകങ്ങളുടെ വാര്‍ത്തയ്‌ക്ക് ആയുസ്സ് ഏതാനും ദിവസം മാത്രമെന്ന്. 

അതിനാല്‍ ഓരോ കൊലപാതകവും നടക്കുമ്പോള്‍ ആദ്യം നേതാക്കള്‍ അപലപിക്കും. പിന്നീട് പാര്‍ട്ടിയില്‍ നിന്നും കൊലപാതകികളെ പുറത്താക്കും. പാര്‍ട്ടി കടുത്ത നടപടിയെടുത്തെന്ന് വീമ്പിളക്കും. ജനമനസ്സുകളില്‍ സിപിഎം കാടത്തം മാഞ്ഞുതുടങ്ങുമ്പോള്‍  പ്രതികള്‍ക്ക് രാജകീയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ഇത്തരത്തില്‍ കുരുന്നുകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകവും,  ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തെ കൊഞ്ഞനം കുത്തുന്നത് കേരള ജനത കണ്ടതാണ്.  കൊലക്കത്തിക്ക് ഇരയായവരുടെ ബന്ധുക്കളുടെ മുന്നിലൂടെ പ്രതികള്‍ സൈ്വര വിഹാരവും നടത്തുന്നു.  ഈ കൊലപാതകങ്ങള്‍ ഓരോന്നും വിജയകരമായി സിപിഎം നടത്തിയപ്പോഴും   സംസ്ഥാന സെക്രട്ടറിമാര്‍ നടത്തുന്ന പ്രസ്താവനയ്‌ക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.  

കോടിയേരിയുടെ തനിയാവര്‍ത്തനം

ആവര്‍ത്തന വിരസത തോന്നിയ്‌ക്കാതെ കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നു.  പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി നടക്കുന്ന ഒരു സംഭവത്തിന്റെയും ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കില്ല. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും. പാര്‍ട്ടി രൂപം കൊണ്ടതുമുതല്‍ സിപിഎമ്മുകാര്‍ ആരെകൊന്നാലും  അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി പറയുന്ന പ്രസ്താവനയാണിത്.

 ഒരു സഹായവും പാര്‍ട്ടി നല്‍കാത്തതിനാലാണ് ജീവപര്യന്തം ശിക്ഷ വിധിച്ച ടിപി കേസിലെ സൂത്രധാരന്‍ കുഞ്ഞനന്തന്‍  പിക്‌നിക്കിന് പോകുന്നതു പോലെ ജയിലില്‍ പോയി വരുന്നത്. ഹൈക്കോടതിക്ക് ജയില്‍ അധികൃതര്‍ നല്‍കിയ കണക്ക് അനുസരിച്ച്, അകത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ ദിവസം കുഞ്ഞനന്തന്‍ ജയിലിന് പുറത്താണ്. മുഖ്യ പ്രതി കൊടി സുനിക്കാകട്ടെ പുറത്തുള്ളതിനെക്കാളും അധികം സൗകര്യം ജയിലില്‍ പാര്‍ട്ടി ഒരുക്കി നല്‍കുന്നുണ്ട്. പണിയെടുക്കാതെ ശമ്പളവും നല്‍കും. അരിയില്‍ ഷുക്കൂര്‍  കൊലപാതകക്കേസിലെ സൂത്രധാരന്‍മാരെന്ന് സിബിഐ  കണ്ടെത്തിയ ഒരാള്‍ പാര്‍ട്ടി സെക്രട്ടറിയും മറ്റൊരാള്‍ എംഎല്‍എയും. 

രാഷ്‌ട്രീയ കൊലപാതകങ്ങളുടെ മുഖ്യമന്ത്രി

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍  നാന്‍പെറ്റ മകനെ എന്ന അഭിമന്യുവിന്റെ അമ്മയുടെ നിലവിളി നാടുനീളെ കേള്‍പ്പിച്ച്  കോടിക്കണക്കിന് രൂപ സ്വരൂപിച്ച പാര്‍ട്ടിയാണ് സിപിഎം.  എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം കൊലക്കത്തിക്ക് ഇരയാക്കുമ്പോള്‍ അമ്മമാരുടെ  ദീനരോദനം പാര്‍ട്ടി കാണുന്നില്ല. സിപിഎം ആയുധം താഴെ വച്ചാല്‍ അന്ന് കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്ന കേരള ജനതയുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

 കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ ഇത്രയധികം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. കൊലയ്‌ക്കു പകരം കൊല’ എന്നുദ്ബോധിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ  പ്രസ്താവന മുഖ്യമന്ത്രിയായപ്പോള്‍  കൂടുതല്‍ കരുത്തോടെ പ്രാവര്‍ത്തികമാക്കുന്നു വെന്ന് മാത്രം. ഭരണം കൈയാളുമ്പോള്‍ എന്ത് കാടത്തവും കാട്ടാം എന്ന ഭയാനകമായ അവസ്ഥയിലേക്ക്  ഇടതുപക്ഷം എത്തിയിരിക്കുന്നു. കൊല്ലപ്പെടുന്നത് ഏതുകക്ഷിയില്‍ പെട്ടവരായാലും കൊല്ലുന്നവര്‍ സിപിഎമ്മുകാരാണെന്ന ചരിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലൂടെ ആവര്‍ത്തിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.