Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:25 am IST
inVicharam

രാജ്യം പൊതു തെരഞ്ഞെടുപ്പിലേയ്‌ക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്‍ ആയതില്‍ നമുക്ക് അഭിമാനിക്കാം. കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും അതിന്റെ വിശ്വാസ്യതയും ജനങ്ങളുടെ ഉയര്‍ന്ന പ്രതികരണ ശേഷിയുമൊക്കെ ഈ അഭിമാനബോധത്തിന് ശക്തി പകരുന്നവയാണ്. സ്വതന്ത്ര ഭാരതത്തിലെ കഴിഞ്ഞ കാല തെരഞ്ഞെടുപ്പും അവയില്‍ ഉയര്‍ന്നുവന്നിട്ടുള്ള മുദ്രവാക്യങ്ങളും അവയുടെ ഫലപ്രാപ്തിയും ഓര്‍ത്തെടുക്കാനും വിലയിരിത്താനുമുള്ള അവസരമാണ് കൈവന്നിട്ടുള്ളത്. 

ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് മിനിമം വേതനവും ദാരിദ്രമില്ലാത്ത ഇന്ത്യയും വാഗ്ദാനം ചെയ്തിരിക്കുന്നു. മധുരിക്കുന്ന ഈ വാഗ്ദാനം വിശ്വാസത്തിലെടുക്കുന്നതിനുമുമ്പ് കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവെച്ച മുദ്രവാക്യങ്ങളും നടത്തിപ്പും എവിടെയെത്തിയെന്ന് കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.

സുദീര്‍ഘകാലം കോണ്‍ഗ്രസ് ഈ നാട് ഭരിച്ചെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു ചെറിയ കാലഘട്ടമാണ് ഭരണത്തിന് കിട്ടിയത്. ഈ വസ്തുതകൂടി നോക്കി ഭരണനേട്ടങ്ങളെ വിലയിരുത്തുമ്പോഴാണ് നരേന്ദ്രമോദി സര്‍ക്കാരിന് ഒരു തുടര്‍ച്ച നല്‍കണമെന്ന് ജനങ്ങള്‍ ചിന്തിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയും നരേന്ദ്രമോദിയും നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണകാലഘട്ടം തന്നെയാണ്. 2014 മെയ് മാസത്തില്‍ അധികാരത്തില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പ്രഭാവം സമസ്ത മേഖലയിലും വലിയ രീതിയില്‍ ഉയര്‍ത്തി എന്നത് നിസ്തര്‍ക്കമാണ്. 

ഈ നാട് ഉയരുന്നത് അസൂയയോടും പകയോടും മാത്രം നോക്കികാണുന്ന അയല്‍ രാജ്യങ്ങള്‍ക്ക് നരേന്ദ്രമോദി എന്ന കരുത്തനായ ഭരണാധികാരിക്ക് അധികാരം നഷ്ടപ്പെടുന്ന കാര്യം സന്തോഷം നല്‍കുന്നതാണ്. ആശയവൈരുദ്ധ്യംകൊണ്ട് ഒരിക്കലും യോജിക്കാന്‍ കഴിയാത്ത രാഷ്‌ട്രീയകക്ഷികള്‍ നരേന്ദ്രമോദിയെ താഴെയിറക്കി എങ്ങനെയും അധികാരം കൈക്കലാക്കാന്‍ കാണിക്കുന്ന വ്യഗ്രത ഇന്ത്യാവിരുദ്ധ ശക്തികളെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച. കേരളത്തില്‍ പരസ്പരം പോരാടിക്കുന്ന ഇടതുമുന്നണിയും ഐക്യജനാധിപത്യമുന്നണിയും തെരഞ്ഞെടുപ്പിനുശേഷം മോദിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ അവസരം കിട്ടിയാല്‍ ഒന്നിക്കുമെന്നത്  പകല്‍ പോലെ സത്യം. ഇടതിനെ തോല്‍പ്പിക്കാന്‍ വലതിനും വലതിനെ അകറ്റാന്‍ ഇടതിനും വോട്ട് ചെയ്ത് ഇനിയും നാം കേരളീയര്‍ വിഢ്ഢിത്തം ആവര്‍ത്തിക്കേണ്ടതുണ്ടോ?

-പി.കെ. വിജയന്‍, മഞ്ചേരി.

കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുന്ന രീതി

ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ദുര്‍ബലകവചം ധരിപ്പിച്ച് കേരളത്തിലെ യുവാക്കളെകൊണ്ട് ചുംബനസമരവും ആര്‍ത്തവമേളയും നടത്താനും വിശ്വാസികളെ മുറിവേല്‍പ്പിക്കുവിധം ക്ഷേത്രാചാരലംഘനം നടത്താനും പോലീസ് ഒത്താശ ചെയ്തുകൊടുക്കുന്ന തരംതാണ ഭരണമായി മാറി എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ഇടതുവലതുതീവ്രവാദപാര്‍ട്ടികള്‍ ഒത്തൊരുമിച്ച് ജാതി മതിലുകളില്‍ കയറിനിന്ന് കാലഹരണപ്പെട്ട സവര്‍ണ്ണ അവര്‍ണ്ണ ചിന്തികള്‍ പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗ്ഗീയ വിഷം കുത്തിവെയ്‌ക്കാനും തമ്മിലടിപ്പിക്കാനും നോക്കിയത് നാമജപംകൊണ്ട് നേരിട്ട വിശ്വാസികളുടെ മുന്നില്‍ സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു.  യുവത്വത്തെയും സ്ത്രീ സമൂഹത്തെയും തുര്‍നടപടികളിലേയ്‌ക്ക് നയിച്ച് വഴിതെറ്റിക്കുന്നത് കേരളത്തിലെ ഇടതു സര്‍ക്കാരാണ്. 

പാര്‍ട്ടിയിലേയ്‌ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കൊലയും ബലാത്സംഗവും പീഡനവും നടത്താന്‍ മൗനാനുവാദവും സംരക്ഷണവും നല്‍കുന്നുണ്ട്. കഥയറിയാതെ കമ്മ്യൂണിസത്തിലേയ്‌ക്ക് ചാവേറുകളായി അടിഞ്ഞുകൂടുന്ന യുവതീയുവാക്കളെ ആവശ്യംകഴിഞ്ഞാല്‍ പാര്‍ട്ടി തന്നെ ഉന്മൂലനം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് പതിവ്. 

ഒരിക്കല്‍ ഗവര്‍ണര്‍ ഒരു പൊതുസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്. ” യുവതലമുറ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അറിവുള്ളവരാകണം, എന്താണ് ദേശീയത, എന്താണ് സ്വാതന്ത്ര്യം, എന്താണ് പൗരധര്‍മം എന്നിങ്ങനെയുള്ളത് മനസ്സിലാക്കിയാല്‍  യുവാക്കള്‍ തീവ്രവാദത്തിലേക്കോ അരാജകത്വത്തിലേക്കോ നിരീശ്വരവാദത്തിലേക്കോ തിരിയില്ല. യുവാക്കള്‍ കര്‍ത്തവ്യനിരതരായി രാജ്യത്തെ സേവിക്കുന്നവരാകണം. ഭാരതത്തിന്റെ പൈതൃകത്തെക്കുറിച്ച്  അറിയണം. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും (പ്രൈമറി മുതല്‍ കോളേജ് വരെ)  ഭരണഘടനയുടെ ഒരു പകര്‍പ്പ് മാതൃഭാഷയില്‍ കൈപ്പുസ്തകമാക്കി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യണം, സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ചാന്‍സലര്‍ പദവി ഉപയോഗിച്ച് എനിക്ക് നേരിട്ട് അച്ചടിച്ച് വിതരണം ചെയ്യേണ്ടതായി വരു”മെന്ന്കൂടി അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ ഒരു മധുര പ്രതികാരം ഒളിഞ്ഞിരിക്കുന്നതായി തോന്നി. ഭരണഘടനയെയും അതിന്റെ സ്രഷ്ടാവിനെയും ഇടതുപ്രസ്ഥാനം അവഹേളിച്ചിട്ടേയുള്ളൂ. കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറക്കുന്ന രീതി. 

-എസ്.എന്‍. വാഴക്കുന്നം, 

തിരുവേഗപ്പുറ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍
India

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

Entertainment

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.