Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതിലിന് ആളെക്കൂട്ടാന്‍ സമ്മര്‍ദം, ഭീഷണി, നിര്‍ബന്ധിത പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 02:05 am IST
in Kerala

തിരുവനന്തപുരം: നവോത്ഥാനത്തിനെന്ന പേരില്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തുന്ന വനിതാ മതിലില്‍ പങ്കെടുക്കാനും പരിവു നല്‍കാനും കടുത്ത സമ്മര്‍ദം. ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തുമാണ് വനിതാ മതിലെന്ന പേരില്‍ വര്‍ഗീയ മതില്‍ സര്‍ക്കാര്‍ ചെലവില്‍ കെട്ടിപ്പൊക്കുന്നത്. 

വനിതാ മതില്‍ ഏറെ കുരുക്കിലാക്കിയത് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളെയാണ്. കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുത്തില്ലെങ്കില്‍ വായ്‌പ റദ്ദാക്കുമെന്നാണ് ഭീഷണി. തൊഴിലുറപ്പുകാരോട് മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും പങ്കെടുക്കുന്നവര്‍ക്ക് അധികവേതനം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ഇതിലൂടെ കേന്ദ്രഫണ്ട് വരെ ദുരുപയോഗം ചെയ്യുകയാണ്. 

ഈ വിഭാഗങ്ങളിലുള്ളവരെക്കൊണ്ടും മതിലിന് ആളു തികയില്ലെന്നായതോടെയാണ് വിദ്യാര്‍ഥികളിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് പതിനെട്ടു വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് വിലക്കിയതോടെ ബാലാവകാശ കമ്മീഷനെ ഉപയോഗിച്ച് ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍.  

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എല്ലാ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും തങ്ങളുടെ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സര്‍ക്കുലറും അയച്ചു. പങ്കെടുക്കാത്ത വനിതാ ജീവനക്കാരുടെ കസേര തെറിക്കുമെന്നാണ് ഇടത് യൂണിയനുകളുടെ ഭീഷണി. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരോട് വരെ ജോലി നിര്‍ത്തിവച്ച് പങ്കെടുക്കാനാണ് ഉത്തരവ്. മതിലില്‍ പങ്കെടുക്കുന്നതിന് പ്രത്യേക സ്ഥലവും നിശ്ചയിച്ച് നല്‍കി. 

വ്യാപക പണപ്പിരിവാണ് വനിതാമതിലിനായി നടത്തുന്നത്. വികലാംഗ, വാര്‍ധക്യ പെന്‍ഷന്‍കാരില്‍ നിന്നുവരെ പണം പിരിക്കുന്നു. ഖജനാവില്‍ നിന്നും 50 കോടി രൂപ ചെലവഴിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കണക്ക് കാണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും നിയമസഭയില്‍ മുഖ്യമന്ത്രി തെറ്റായ വിവരം നല്‍കിയതും കാരണം 50 കോടി ചെലവഴിക്കുന്നതില്‍ നിന്നും പിന്മാറി. 

എന്നാല്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് എന്ന പരിപാടി കഴിഞ്ഞ ആഴ്ച വനിതാ മതിലിനെക്കുറിച്ചായിരുന്നു. ഇതിനും നല്‍കണം ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍. കൂടാതെ മറ്റ് പരസ്യങ്ങളും സര്‍ക്കാര്‍ ചെലവില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.