Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്രഖ്യാപിത അടിയന്തരാവസ്ഥ; ലക്ഷ്യം ഭക്തര്‍റെയ്ഡ്, അറസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 03:30 am IST
in Kerala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിലെ പ്രതിഷേധത്തിനു പിന്നാലെ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. അര്‍ധരാത്രി മുതല്‍ അയ്യപ്പഭക്തരെ വേട്ടയാടിയ പോലീസ് അവരെ വ്യാപകമായി അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. പാതിരയ്‌ക്ക് വീടുകളില്‍ കടന്നുകയറി പരിശോധന നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമായിരുന്നു പോലീസ് നടപടി. 

രണ്ടായിരത്തോളംപേര്‍ക്കെതിരെ കേസെടുത്ത പോലീസ് 1,500 ഓളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇവരില്‍ ബിജെപി അടക്കമുള്ള സംഘടനകളുടെ ഭാരവാഹികളും പെടുന്നു. നാമജപത്തിന് എത്തിയവരെയും കള്ളക്കേസില്‍ കുടുക്കി പിടികൂടി. പ്രായമായവരെ ഉള്‍പ്പെടെ ജയിലിലടച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭക്തരെ ഭയപ്പെടുത്തി അകറ്റി, ചിത്തിരആട്ട വിശേഷത്തിന് നടതുറക്കുമ്പോള്‍ യുവതികളെ കയറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കം.

ശബരിമല വിഷയത്തില്‍ നിലയ്‌ക്കലിലെ പ്രതിഷേധത്തിനു ശേഷം പോലീസ് പുറത്തുവിട്ട ലുക്ക്ഔട്ട് നോട്ടീസിനു പിന്നാലെയാണ് വ്യാപക അറസ്റ്റ്. അതാത് പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകരാണ് നാമജപത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ പോലീസിനെ സഹായിക്കുന്നത്. പോലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് പ്രതിഷേധക്കാരെ തിരിച്ചറിയുന്നത്. ഇതിലേക്കായി എല്ലാ ജില്ലയിലും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞവരെയും പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിച്ചവരെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ നാമജപയജ്ഞങ്ങളില്‍ പങ്കെടുത്തവരെയും ലക്ഷ്യമിട്ടു. ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാന വ്യാപകമായി നാമജപയജ്ഞങ്ങളില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെയും മറ്റ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. 

പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി 13നാണ് പരിഗണിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ യുവതികളെ പ്രവേശിപ്പിച്ച് കോടതി വിധി നടപ്പാക്കിയെന്ന് വിശദീകരണം നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് കളമൊരുക്കാനാണ് വ്യാപക അറസ്റ്റ്. കോടതി വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ ധരിപ്പിച്ചാല്‍ സര്‍ക്കാരിന് അനുകൂലമായി നിലപാടെടുക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. 

നെയ്യഭിഷേകത്തിനും നിയന്ത്രണം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയം മുതലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം നെയ്യഭിഷേകത്തിനും നിയന്ത്രണം. ഒരു ദിവസം ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം നിശ്ചയിക്കും. 

തീര്‍ഥാടകര്‍ മുന്‍കൂര്‍ ബുക്ക് ചെയ്യണം. അതനുസരിച്ച് വേണം നെയ്യഭിഷേകം നടത്താന്‍. ബുക്കിങ്ങില്‍ നെയ്യഭിഷേകത്തിന്റെ ടിക്കറ്റുമുണ്ടാകും. ഒരു ദിവസത്തില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ പാടില്ല. ഇതെല്ലാം കണക്കിലെടുത്ത് വേണം തീര്‍ഥാടനത്തിന് എത്താന്‍.സാധാരണ സന്നിധാനത്ത് എത്തിയ ദിവസം നെയ്യഭിഷേകം നടത്താനായില്ലെങ്കില്‍ പിറ്റേദിവസമാണ് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.