Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സമാധാനത്തിന്റെ അതിര്‍ത്തിവാതില്‍ തുറക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 10:43 am IST
in Special Article

സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധം ആവശ്യമാണെന്നു പറയുന്ന ഇന്നത്തെക്കാലത്ത് സമാധാനം എന്ന വാക്കുപോലും അതിശയമുണ്ടാക്കുന്നതാണ്. എന്നാലും സന്മനസുള്ളവര്‍ക്ക് സമാധാനം എന്നു പറയുന്നപോലെ എവിടെ സമാധാനം ഉണ്ടായാലും അത് നല്ലകാര്യം. ഒക്ടോബര്‍ 15ന് അത്തരമൊരു സമാധാനത്തിന്റെ നല്ലൊരു വര്‍ത്തമാനം ലോകത്തിനു കേള്‍ക്കാനായി. ഐക്യരാഷ്‌ട്ര സഭയും സിറിയയും ഇസ്രയേലും ചേര്‍ന്ന് ഖുനീത്‌റ അതിര്‍ത്തി മാര്‍ഗം തുറന്നുകൊടുത്തത് അന്നാണ്.

ഐക്യരാഷ്‌ട്ര സഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേനയുടെ നിര്‍ദേശാനുസരണമാണ് ഈ അതിര്‍ത്തി തുറക്കല്‍ നടന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധസേന കഴിഞ്ഞ കുറെ ആഴ്ചകളായി ഐക്യരാഷ്‌ട്ര സഭയെ മുന്നില്‍ നിര്‍ത്തി സിറിയയേയും ഇസ്രയേലിനേയും അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന വിമോചനക്കാരും അവരെ പിന്‍താങ്ങുന്നവരും കൂടി ഖുനീത്‌റ നഗരം പിടിച്ചടക്കിയിരിക്കയായിരുന്നു. 

എന്നാലതു സിറിയതന്നെ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കുംമുന്‍പ്  ഗോലാന്‍ കുന്നിലേക്കുള്ള സഞ്ചാരവാതില്‍ അടച്ചിടുകയായിരുന്നു. സിറിയയില്‍ ഏഴുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ തന്നെ ഭാഗമാണ് വിമോചനക്കാരുടെ ഈ പിടിച്ചടക്കലും. എന്നാല്‍ സിറിയക്കും ഇസ്രയേലിനുമിടയില്‍ കൈവന്ന ഈ സമാധാനശ്രമം ലോകം സന്തോഷത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. 

1967 ല്‍ ആറ് ദിവസ യുദ്ധത്തോടെ ഇസ്രയേല്‍ ഗോലാന്‍കുന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷം ചരിത്രത്തിന്റെ ഭാഗമാണ്. സിറിയയുമായി പ്രശ്‌നങ്ങളൊന്നും ഇസ്രയേലിന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചില ആഴ്ചകള്‍ക്കു മുന്‍പ് സിറിയയിലെ ഇറാന്‍ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ മിസൈല്‍വിട്ടത് വലിയ സംഘര്‍ഷത്തിന് സാധ്യത തെളിയിച്ചിരുന്നു. സിറിയക്കുവേണ്ടി റഷ്യയും ഇറാനും അവിടെ ഇടപെടുന്നത് ഇസ്രയേലിനു സുഖിച്ചിരുന്നില്ല. പ്രത്യേകിച്ചും ഇറാന്റെ ഇടപെടല്‍. ഇറാന്‍ അവിടെ ആയുധംശേഖരിക്കുന്നുവെന്നും അത് തങ്ങള്‍ക്കു പ്രശ്‌നമാകും എന്നതിന്റെ പേരിലുള്ള ഒരു മുന്നറിയിപ്പും കൂടിയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം.

തുടര്‍ന്ന് സിറിയയുടെ കൈയ്യബദ്ധത്തില്‍ അവിടെത്തന്നെ ഒരു റഷ്യന്‍ സൈനിക വിമാനം തകരുകയും പതിനഞ്ചോളം സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനുത്തരവാദികള്‍ ഇസ്രയേലാണെന്നും ഫലം അനുഭവിക്കുമെന്നുവരെ റഷ്യ പറയുകയുണ്ടായി. ഇത് പുതിയൊരു യുദ്ധത്തിലേക്കുവരെ നയിക്കപ്പെടാമെന്നുവരെ ലോകം ഭയന്നിരുന്നു. ആ സ്ഥാനത്താണിപ്പോള്‍ വലിയൊരു സമാധാന ശ്രമം ഈ രാജ്യങ്ങള്‍വഴിതന്നെ ഉണ്ടായിരിക്കുന്നത്. ഒരു പക്ഷേ താല്‍ക്കാലികമാകാം ഈ സമാധാനം എന്നു തോന്നാമെങ്കിലും അതും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നാമ്പായിക്കൂടെന്നില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

India

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.