Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സമാധാനത്തിന്റെ അതിര്‍ത്തിവാതില്‍ തുറക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 10:43 am IST
in Special Article

സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധം ആവശ്യമാണെന്നു പറയുന്ന ഇന്നത്തെക്കാലത്ത് സമാധാനം എന്ന വാക്കുപോലും അതിശയമുണ്ടാക്കുന്നതാണ്. എന്നാലും സന്മനസുള്ളവര്‍ക്ക് സമാധാനം എന്നു പറയുന്നപോലെ എവിടെ സമാധാനം ഉണ്ടായാലും അത് നല്ലകാര്യം. ഒക്ടോബര്‍ 15ന് അത്തരമൊരു സമാധാനത്തിന്റെ നല്ലൊരു വര്‍ത്തമാനം ലോകത്തിനു കേള്‍ക്കാനായി. ഐക്യരാഷ്‌ട്ര സഭയും സിറിയയും ഇസ്രയേലും ചേര്‍ന്ന് ഖുനീത്‌റ അതിര്‍ത്തി മാര്‍ഗം തുറന്നുകൊടുത്തത് അന്നാണ്.

ഐക്യരാഷ്‌ട്ര സഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേനയുടെ നിര്‍ദേശാനുസരണമാണ് ഈ അതിര്‍ത്തി തുറക്കല്‍ നടന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധസേന കഴിഞ്ഞ കുറെ ആഴ്ചകളായി ഐക്യരാഷ്‌ട്ര സഭയെ മുന്നില്‍ നിര്‍ത്തി സിറിയയേയും ഇസ്രയേലിനേയും അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന വിമോചനക്കാരും അവരെ പിന്‍താങ്ങുന്നവരും കൂടി ഖുനീത്‌റ നഗരം പിടിച്ചടക്കിയിരിക്കയായിരുന്നു. 

എന്നാലതു സിറിയതന്നെ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കുംമുന്‍പ്  ഗോലാന്‍ കുന്നിലേക്കുള്ള സഞ്ചാരവാതില്‍ അടച്ചിടുകയായിരുന്നു. സിറിയയില്‍ ഏഴുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ തന്നെ ഭാഗമാണ് വിമോചനക്കാരുടെ ഈ പിടിച്ചടക്കലും. എന്നാല്‍ സിറിയക്കും ഇസ്രയേലിനുമിടയില്‍ കൈവന്ന ഈ സമാധാനശ്രമം ലോകം സന്തോഷത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. 

1967 ല്‍ ആറ് ദിവസ യുദ്ധത്തോടെ ഇസ്രയേല്‍ ഗോലാന്‍കുന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷം ചരിത്രത്തിന്റെ ഭാഗമാണ്. സിറിയയുമായി പ്രശ്‌നങ്ങളൊന്നും ഇസ്രയേലിന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചില ആഴ്ചകള്‍ക്കു മുന്‍പ് സിറിയയിലെ ഇറാന്‍ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ മിസൈല്‍വിട്ടത് വലിയ സംഘര്‍ഷത്തിന് സാധ്യത തെളിയിച്ചിരുന്നു. സിറിയക്കുവേണ്ടി റഷ്യയും ഇറാനും അവിടെ ഇടപെടുന്നത് ഇസ്രയേലിനു സുഖിച്ചിരുന്നില്ല. പ്രത്യേകിച്ചും ഇറാന്റെ ഇടപെടല്‍. ഇറാന്‍ അവിടെ ആയുധംശേഖരിക്കുന്നുവെന്നും അത് തങ്ങള്‍ക്കു പ്രശ്‌നമാകും എന്നതിന്റെ പേരിലുള്ള ഒരു മുന്നറിയിപ്പും കൂടിയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം.

തുടര്‍ന്ന് സിറിയയുടെ കൈയ്യബദ്ധത്തില്‍ അവിടെത്തന്നെ ഒരു റഷ്യന്‍ സൈനിക വിമാനം തകരുകയും പതിനഞ്ചോളം സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനുത്തരവാദികള്‍ ഇസ്രയേലാണെന്നും ഫലം അനുഭവിക്കുമെന്നുവരെ റഷ്യ പറയുകയുണ്ടായി. ഇത് പുതിയൊരു യുദ്ധത്തിലേക്കുവരെ നയിക്കപ്പെടാമെന്നുവരെ ലോകം ഭയന്നിരുന്നു. ആ സ്ഥാനത്താണിപ്പോള്‍ വലിയൊരു സമാധാന ശ്രമം ഈ രാജ്യങ്ങള്‍വഴിതന്നെ ഉണ്ടായിരിക്കുന്നത്. ഒരു പക്ഷേ താല്‍ക്കാലികമാകാം ഈ സമാധാനം എന്നു തോന്നാമെങ്കിലും അതും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നാമ്പായിക്കൂടെന്നില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.