Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഓടയില്‍ നിന്ന്’ പ്രായം 75

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 08:55 am IST
inEntertainment

മഹത്തായ മനുഷ്യസ്‌നേഹം നിലനില്‍ക്കാനായി ചരിത്രത്തില്‍ എക്കാലവും ത്യാഗവും സഹനവും ഉണ്ടായിട്ടുണ്ട്. അത്തരം സഹനങ്ങളുടെ മുറിപ്പാടുകളില്‍ ജീവിച്ചവരുടെ ഓര്‍മകള്‍ ആവേശഭരിതമാക്കിയ ലോകത്താണ് പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസവുമായി മനുഷ്യന്‍ മുന്നേറുന്നത്. ഇത്തരം സഹനങ്ങളുടെ മുന്നേറ്റ കഥകള്‍ എന്നും ഏതുരംഗത്തും ഉണ്ടായിട്ടുണ്ട്. 

ഒര്‍ഥത്തില്‍ വായനയ്‌ക്കും ചിന്തയ്‌ക്കും കൂടുതല്‍ വഴിതെളിക്കുന്നതും ഇത്തരം കഥകളാണ്. ഏതവസ്ഥയിലും മനുഷ്യ സ്‌നേഹത്തെ വിളിച്ചു പറയുന്ന ത്യാഗസുരഭിലമായ കഥകളായിരുന്നു മലയാള നോവല്‍ സാഹിത്യത്തിന്റെ തുടക്കക്കാലത്ത് പ്രമേയത്തിന്റെ കേന്ദ്രസ്ഥായിയായി ഉണ്ടായിരുന്നത്. ഇത്തരം പ്രമേയങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നൊരു നോവലാണ് പി. കേശവദേവിന്റെ ഓടയില്‍നിന്ന്. 1942 ല്‍ ഇറങ്ങിയ ഈ നോവലിനിപ്പോള്‍ 75 വയസാകുന്നു. ഓടയില്‍നിന്ന് രചനാകാലത്ത് നിലനിന്നിരുന്ന സാമൂഹ്യ ചുറ്റുപാടുകളും അവയോട് മനുഷ്യന്‍ എങ്ങനെ പ്രതികരിക്കുമെന്നുകൂടിയുള്ള കാലഘട്ടത്തിന്റെ കണ്ണാടിയായിക്കൂടിത്തന്നെ ഇൗ പ്രമേയത്തെ കാണണം.    

ഇല്ലവല്ലായ്‌മക്കാരനാണെങ്കിലും ആരുടേയും മുന്നില്‍ തലകുനിക്കാത്ത പ്രകൃതമായിരുന്നു ബാലനായ പപ്പുവിന്റേത്. അതുകൊണ്ടുതന്നെ സ്‌ക്കൂളില്‍നിന്നും ഉറ്റവരില്‍നിന്നും അവന്‍ പിന്‍തള്ളപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ അവിടത്തെ പഴമക്കാരോട് ഏറ്റുമുട്ടി പപ്പു കൂലിവേലചെയ്തു. കാലമാറ്റത്തില്‍ പപ്പു റിക്ഷാവലിക്കാരനായി. ആരേയും കൂസാതെ അയാള്‍ നെഞ്ചുവിരിച്ച് റിക്ഷാവലിച്ചു. അതിലൂടെ നല്ലവരുമാനവും സുഖവുമായി ജീവിച്ചു. ഒരിക്കല്‍ തന്റെ റിക്ഷാവണ്ടി മുട്ടി ഓടയില്‍ വീണ ലക്ഷ്മി എന്ന ബാലികയെ പപ്പു രക്ഷിച്ച് അവളുടെ എല്ലാമായി. 

അച്ഛന്‍ മരിച്ച അവള്‍ക്കയാള്‍ രക്ഷകനായി. ലക്ഷ്മിയും അവളുടെ അമ്മയുംകൂടി പപ്പുവിന്റെ പലശീലങ്ങളും മാറ്റിയെടുത്തു. അയാള്‍ ലക്ഷ്മിയെ പഠിപ്പിക്കാനായി കൂടുതല്‍ അധ്വാനിച്ചു. അവളെ നല്ലൊരു പണക്കാരന് വിവാഹം ചെയ്തുകൊടുത്തു. നാളുകള്‍ ചെന്നപ്പോള്‍ അധ്വാനഭാരത്താല്‍ പപ്പുവിന് കലശലായ ക്ഷീണവും നിരന്തമായ ചുമയും പിടിപെട്ടു. നല്ലനിലയില്‍ കഴിയുന്ന, പപ്പുവിന്റെ എല്ലാമായ ലക്ഷ്മിക്ക് അയാളുടെ ചുമ അലോസരമായി. അവിടെ പപ്പു തകര്‍ന്നുപോകുകയായിരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലത്തിന്റേയും പോരാട്ടത്തിന്റേയും സാമൂഹ്യചുറ്റുവട്ടമുള്ള അന്നത്തെക്കാലത്ത് എഴുത്തുകാര്‍ക്കും വാത്സല്യം പൊതുവെ ഉണ്ടായിരുന്നത് ഇത്തരം പ്രമേയങ്ങളാണ്.  അസമത്വങ്ങള്‍ക്കെതിരെ സ്വതവെ വിപ്‌ളവ വീര്യം ഉള്‍ക്കൊണ്ട പി. കേശവദേവില്‍ നിന്നും ഇത്തരമൊരു നോവലേ അക്കാലത്ത് പ്രതീക്ഷിക്കേണ്ടതുള്ളുവെന്നത് സ്വാഭാവികം മാത്രം. അധ്വാനത്തിന്റെ മഹത്വവും ആദര്‍ശത്തിന്റെ തോല്‍ക്കാത്ത തന്റേടവുമുള്ള പൗരുഷം ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തയായിരുന്നു ദേവിന്റേത്. 

അതുകൊണ്ടാണ് ഭാവനയെ മാറ്റിനിര്‍ത്തി അന്നത്തെ ജീവിതത്തോട് നേരെ ചൊവ്വേയുള്ള യഥാതഥ രീതി  സാഹിത്യരചനയില്‍ ദേവ് കൊണ്ടുവന്നത്. സാമൂഹ്യ പ്രസക്തിയുള്ള ഇത്തരം വിഷങ്ങളായിരുന്നു അന്നത്തെക്കാലത്തെ സാഹിത്യത്തിന്റെ ഈടുവെപ്പ്. ദേവിന്റെ നിരവധി കൃതികളില്‍ ഏറെ മികച്ചു നില്‍ക്കുന്നതും ഇന്നും വായനക്കാരെ പ്രലോഭിപ്പിക്കുന്നതുമായ നോവലാണ് ഓടയില്‍ നിന്ന്. എതിര്‍പ്പിന്റെ നിഷേധ സൗന്ദര്യവും ജീവിത സുഗന്ധവും ഒന്നിച്ചു ചേര്‍ന്ന ഓടയില്‍ നിന്ന് 1965 ല്‍ സിനിമയായി.

സത്യന്‍, പ്രേംനസീര്‍, അടൂര്‍ഭാസി, കോട്ടയം ചെല്ലപ്പന്‍, കവിയൂര്‍ പൊന്നമ്മ, കെ. ആര്‍.വിജയ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രം വിജയമായിരുന്നു. പി.കേശവദേവ്  തിരക്കഥയും സംഭാഷണവും രചിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും പ്രസിദ്ധമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.