Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സമാധാനത്തിനുള്ള നൊബേല്‍ രണ്ടു പേര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 03:14 pm IST
in World

ഓസ്‌ളോ: ആഭ്യന്തര യുദ്ധങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അരങ്ങേറുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പോരാടിയവര്‍ക്ക് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടര്‍ ഡെനീസ് മുക്‌വെഗെ, യസീദികള്‍ക്കെതിരെ ഇസ്ലാമിക ഭീകരര്‍ അഴിച്ചുവിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പോരാടിയ നാദിയ മുറാദ് എന്നിവര്‍ക്കാണ് സമ്മാനങ്ങളെന്ന് നൊബേല്‍ സമിതി അധ്യക്ഷ ബ്രിട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. പത്തരക്കോടിയോളം രൂപയാണ് സമ്മാനത്തുക.

 ലൈംഗിക അതിക്രമങ്ങളെ യുദ്ധോപകരണങ്ങളാക്കുന്നതിനെതിരെ അതിശക്തമായി പോരാടിയവരാണ് ഇവര്‍.  സമിതി വ്യക്തമാക്കി. സ്ത്രീകളെയും അവരുടെ മൗലികാവകാശങ്ങളെയും അംഗീകരിക്കുകയും യുദ്ധകാലത്തും അവ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ കൂടുതല്‍ സമാധാനപൂര്‍ണമായ ലോകം സാധ്യമാകൂ. ബ്രിട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 

63 കാരനായ മുക്‌വെഗെ, ആഭ്യന്തര യുദ്ധം തകര്‍ത്ത കോംഗോയില്‍, ലൈംഗിക അതിക്രമങ്ങള്‍ മൂലം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രണ്ടു പതിറ്റാണ്ടായി ശ്രമിച്ചുവരികയാണ്. 1999ല്‍ അദ്ദേഹം  കോംഗോയിലെ തെക്കന്‍ കീവുവില്‍ പാന്‍സിയെന്ന ആശുപത്രി സ്ഥാപിച്ച്, യുദ്ധങ്ങളില്‍ മാനഭംഗത്തിന് ഇരകളായ പതിനായിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് ചികിത്സിച്ചത്. അത്ഭുതങ്ങളുടെ ഡോക്ടര്‍ എന്നാണ് അറിയപ്പെടുന്നത്.

25കാരിയായ നാദിറ മുറാദ് ഇറാഖിലെ ഐഎസ് തടവില്‍ ഭയാനകമായ ക്രൂരതകള്‍ സഹിച്ച  യുവതിയാണ്.2014ല്‍ ഐഎസ് ഭീകരര്‍  നാദറിയെ തട്ടിക്കൊണ്ടുപോയി മൂന്നുമാസമാണ് ലൈംഗിക അടിമയാക്കിയത്. തന്ത്രപൂര്‍വം രക്ഷപ്പെട്ട അവര്‍ പുറത്തുവന്ന് ഐഎസിന്റെ പൈശാചികതകളെപ്പറ്റി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. ഇറാഖിലെ മതന്യൂനപക്ഷമായ യസീദികളോട് ഐഎസ് ഭീകരര്‍ കാട്ടുന്ന കൊടിയ അക്രമങ്ങളും ലൈംഗിക പീഡനങ്ങളും യസീദികളെ അവര്‍ കൂട്ടത്തോടെ കൊന്നൊടുക്കിയതും എല്ലാം വാര്‍ത്താസമ്മേളനം നടത്തി അവര്‍ അവതരിപ്പിച്ചത് ലോകത്തെ നടുക്കിയിരുന്നു. ഐഎസ് ഭീകരര്‍ തട്ടിയെടുത്ത ആയിരക്കണക്കിന് യസീദി സ്ത്രീകളില്‍ ഒരുവളായിരുന്നു മുറാദ്. 

തട്ടിക്കൊണ്ടുപോയ ശേഷം ആദ്യം അവര്‍ ചെയ്തത് ഇസ്ലാമിലേക്ക് മതംമാറാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. മതംമാറ്റിയ ശേഷം അവര്‍ക്ക് വേണ്ടതെല്ലാം എന്നോട് ചെയ്തു. നാദിയ മുറാദ് പറഞ്ഞു. 

മുറാദിനെ പിന്നീട് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ പ്രതിനിധിയാക്കി ഐക്യരാഷ്‌ട്രസഭ നിയമിച്ചിരുന്നു. വ്യക്തി സുരക്ഷ പോലും അവഗണിച്ചാണ് അവര്‍ നീതിക്കു വേണ്ടി, യുദ്ധക്കുറ്റങ്ങള്‍ക്ക് എതിരെ പോരാടിയത്. നൊബേല്‍ സമിതി വ്യക്തമാക്കി.

ഡിസംബര്‍ പത്തിന് സ്വീഡന്റെ തലസ്ഥാനമായ ഓസ്‌േളായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.