Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിങ്ങല്‍ക്കുത്തില്‍ സാധ്യമായത് മുന്‍കൂട്ടി കണ്ടുള്ള നിയന്ത്രണം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:01 am IST
in Kerala

ഇടുക്കി: കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള, വെള്ളത്തിന്റെ അളവിലുള്ള നിയന്ത്രണം മാത്രമാണ് വരുംകാലങ്ങളില്‍ പെരിങ്ങല്‍ക്കുത്തില്‍ സാധിക്കുക. ജലനിരപ്പ് പഠന വിധേയമായി താഴ്‌ത്തി നിര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയ്യേണ്ടത്. മഴക്കാലത്ത്  ദിവസവും കൂടുന്ന വെള്ളത്തിന്റെ കണക്കു നോക്കി ഇക്കാര്യം തീരുമാനിക്കണം. ഇതിനായി വൈദഗ്ധ്യം സിദ്ധിച്ച ആളുകളെ വൈദ്യുതി വകുപ്പില്‍ നിയമിക്കണം.

അതേസമയം തമിഴ്‌നാട് അനിയന്ത്രിതമായി വെള്ളം തുറന്നുവിട്ടതാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. താരതമ്യേന ശേഷി കുറഞ്ഞ അണക്കെട്ടാണ് പെരിങ്ങല്‍. 10.625 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇവിടെ ശേഖരിക്കാനാകുക. അതായത് ഇടുക്കിയില്‍ നിന്ന് ഒരു ദിവസം ഉത്പാദിപ്പിക്കുന്നതിലും കുറവ് വെള്ളം മാത്രം. വലിപ്പത്തിന്റെ കണക്കില്‍ പറയുമ്പോള്‍ ഗ്രൂപ്പ് മൂന്നില്‍ പെടുന്ന സംഭരണി.

സമീപത്തുള്ള  ഷോളയാര്‍, പറമ്പിക്കുളം ഡാമുകളില്‍  നിന്നുള്ള വെള്ളം ഇവിടെയാണ് എത്തുന്നത്. ആഗസ്തില്‍ മഴ വീണ്ടും ശക്തമായതോടെ അപ്പര്‍ ഷോളയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് തുറന്നുവിട്ടു. ഇതോടെ ഷോളയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പെരിങ്ങല്‍കുത്തിന് ഇത്രയും അധികം വെള്ളം ശേഖരിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കൂടുതലായി എത്തുന്ന വെള്ളം ഒഴുക്കി കൊണ്ട് പോകുന്നതിനായി ഇവിടെ നിന്ന് ഇടമലയാറിലേക്ക് ഒരു കനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ടാക്കിയിരുന്നു. വച്ചുമരം കനാല്‍ എന്നറിയപ്പെടുന്ന ഇതുവഴി പെരിങ്ങലില്‍ 422 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ വെള്ളം ഒഴുകിത്തുടങ്ങും. ഇതിന് ഷട്ടറില്ലാത്തിനാല്‍ ഇടമലയാര്‍ നിറഞ്ഞ് കിടന്ന സമയത്തും ഈ വെള്ളം നിയന്ത്രിക്കാനുമായില്ല. ഇടമലയാര്‍ അണക്കെട്ടിന്റെ 25ല്‍ ഒന്ന് മാത്രമാണ് പെരിങ്ങലിന്റെ വെള്ളം സംഭരിക്കാനുള്ള ശേഷി എന്നതും എടുത്ത് പറയേണ്ടതാണ്. 

നിലവില്‍ കാലവര്‍ഷം ദുര്‍ബലമായെങ്കിലും തുലാമഴ ശരാശരി അളവ് പോലും ലഭിച്ചാല്‍ നിറഞ്ഞ് കിടക്കുന്ന അപ്പര്‍ ഷോളയാര്‍ വീണ്ടും തുറക്കേണ്ടി വരും. ഇത് അറ്റകുറ്റപ്പണികള്‍ക്ക് തടസമാകുന്നതിനൊപ്പം മഴ ശക്തമായാല്‍ വെള്ളപ്പൊക്കത്തിന് പോലും കാരണമാകാം. നിലവില്‍ 67 ശതമാനമാണ് പെരിങ്ങല്‍കുത്ത് സംഭരണിയിലെ ജലനിരപ്പ്.

ഉദ്പാദനം മൂന്ന് മാസത്തിനകം

പ്രളയത്തില്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഉത്പാദനം തടസപ്പെട്ട പെരിങ്ങല്‍കുത്തിലെ പ്രധാന പവര്‍‌സ്റ്റേഷനില്‍ നിന്ന് മൂന്ന് മാസത്തിനകം ഉത്പാദനം തുടങ്ങാനാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇതിന്റെ ഭാഗമായി പണികള്‍ നടന്നുവരികയാണ്. ചെളിയും മണ്ണും കല്ലും അടിഞ്ഞതും വെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തിയതും മൂലമാണ് നഷ്ടങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. 15.6 കോടിയുടെ നഷ്ടമാണ് പദ്ധതിക്കാകെ ഉണ്ടായിരിക്കുന്നത്. ഇലക്ടിക്കല്‍ വിഭാഗത്തിനാണ് നാശം കൂടുതല്‍, 10.1 കോടി. സിവില്‍ വിഭാഗത്തിന് 5.1 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. ഇതുവരെ വൈദ്യുതി ഉത്പാദനം തടസപ്പെട്ടതോടെ 55 കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഒമ്പത് മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് നശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.