Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തപ്പിരിവ്: സിപിഎം സംഘടനകളിലും എതിര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 01:10 am IST
in Kerala

ആലപ്പുഴ: പ്രളയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് ഒരു മാസത്തെ ശമ്പളം ഈടാക്കുന്നതില്‍ ഭരണപക്ഷ അനുകൂല സംഘടനകള്‍ക്കുള്ളിലും പ്രതിഷേധം. ദേശാഭിമാനി ഫണ്ട്, ജനയുഗം ഫണ്ട്, പാര്‍ട്ടി സമ്മേളന ഫണ്ട് തുടങ്ങി സിപിഎമ്മും, സിപിഐയും നേരിട്ടും അല്ലാതെയും സര്‍ക്കാര്‍ ജീവനക്കാരെ പലതവണ പിഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവ്. 

ഓഖി ദുരന്തം ഉണ്ടായപ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണമെന്നായിരുന്നു നിര്‍ദേശം. പ്രതിഷേധം ശക്തമായപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ പണം നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് മാറി. പ്രളയത്തിന്റെ പേരില്‍ സിപിഎം നടത്തിയ പിരിവിലും സര്‍ക്കാര്‍ ജീവനക്കാരെ വെറുതെ വിട്ടില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാരും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ദുരന്തത്തിന്റെ പേരില്‍ പലരീതിയില്‍ പണം നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ദിവസവേതനക്കാരായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോലും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സാലറി ചലഞ്ച് എന്ന പേരില്‍ തുക നല്‍കാന്‍ വന്‍പ്രചാരണമാണ് നടക്കുന്നത്. 

ഇടതുപക്ഷ അനുഭാവികളായ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മാനസ്സികമായി തയാറല്ല. അതിനിടയിലാണ് സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടന ആലോചനകള്‍ കൂടാതെ 3,700 ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനം കൂടിയാലോചനകള്‍ കൂടാതെയാണ് എടുത്തതെന്നാണ് പരാതി. എതിര്‍പ്പ് പറയുന്നവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുമെന്നാണ് ഭീഷണി. പിരിച്ചുവിടുമെന്നാണ് ദിവസ വേതനക്കാരോടുള്ള ഭീഷണി.

സര്‍ക്കാര്‍, സര്‍ക്കാരിതര ജീവനക്കാര്‍ പ്രളയസമയത്ത് കഴിയുന്ന സഹായങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴും വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് നടത്തുന്ന പിരിവിലും ഇവര്‍ വിഹിതം നല്‍കുന്നുണ്ട്.  ഒരു മാസത്തോളമായി രാപകല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സര്‍ക്കാര്‍ ജീവനക്കാരും നിരവധിയാണ്. ഇവരെയും നിര്‍ബന്ധിത പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. 

കൂടാതെ വിവിധ ക്ഷേമനിധിയില്‍ നിന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ നിന്നും നിര്‍ബന്ധമായും വിഹിതം പിടിക്കാനും നീക്കമുണ്ട്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അബ്കാരി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളില്‍ ഇതിനുള്ള കണക്കെടുപ്പ് തുടങ്ങിയതായാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.