Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബാങ്കുകള്‍ കിട്ടാക്കടം നല്‍കിയത് യുപിഎ ഭരണത്തില്‍: രഘുറാം രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2018, 01:00 am IST
in Business

ന്യൂദല്‍ഹി: പ്രസംഗം വേറേ വാസ്തവം വേറേ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം നീട്ടിക്കിട്ടാഞ്ഞപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസ്ഥാനത്താക്കിയ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സത്യം തുറന്നു പറഞ്ഞു. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് രേഖാമൂലം നല്‍കിയ വിവരങ്ങളില്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ചകാലത്താണ് ബാങ്കുകള്‍ വന്‍തോതില്‍ കിട്ടാക്കടം കൊടുത്തതെന്ന്  അദ്ദേഹം വിശദീകരിച്ചു. നീരവ് മോദിയും വിജയ് മല്ല്യയുമുള്‍പ്പെടെയുള്ളവര്‍ രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ചത് യുപിഎ ഭരണത്തിലാണെന്ന് ഇതോടെ വ്യക്തമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ മോദി സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകളെല്ലാം  നുണയായിരുന്നുവെന്ന് വ്യക്തമാകുകയാണ്. 

ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയാണ്, വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ അംഗമായ എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷന്‍. രഘുറാം രാജന്‍ നല്‍കിയ 17 പേജ് വിശദീകരണത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ: 

”… വലിയൊരു വിഭാഗം കിട്ടാക്കടവും ബാങ്കുകള്‍ നല്‍കിയത് 2006-2008 കാലത്താണ്,”- 

ഇതുതന്നെയാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത്. കിട്ടാക്കടങ്ങള്‍ക്ക് ഉത്തരവാദി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണെന്ന് ബിജെപിയും വിശദീകരിച്ചിരുന്നു. കണക്കനുസരിച്ച് 10 ലക്ഷം കോടിയിലേറെ രൂപയാണ് ബാങ്കുകള്‍കൊടുത്ത വായ്‌പയിനത്തില്‍ തിരികെ കിട്ടാനുള്ളത്. 

ഉത്തരവാദിത്തപ്പെട്ട സമിതിക്ക് രേഖാമൂലം വിശദീകരണം നല്‍കിയപ്പോള്‍ വാസ്തവം പറഞ്ഞ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ 2016 -ല്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു. 

”പല വായ്‌പകളും കൊടുത്തത് കടം മടക്കി അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തി കുപ്രസിദ്ധരായവര്‍ക്കും ബന്ധുക്കള്‍ക്കുമായിരുന്നു”-വെന്നും രഘുറാം പറയുന്നു. 

”പൊതുമേഖലാ ബാങ്കുകളാണ് ഇത്തരം വായ്‌പകള്‍ കൂടുതല്‍ കൊടുത്തത്. സാമ്പത്തിക കാര്യങ്ങളില്‍ അവസ്ഥകളും വായ്‌പ്പക്കാരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പോരാ. വായ്‌പ കൊടുക്കല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ നിലവാരമില്ലാത്തതാണ്. കൃത്രിമക്കണക്കുകളിലൂടെ നടക്കുന്ന തെറ്റായ മൂല്യ വിലയിരുത്തല്‍ പ്രവണതകളും തടയണം,”- രഘുറാം പറയുന്നു. 

ആര്‍ബിഐയുടെ പങ്കും ഏറെ മാറ്റേണ്ടതുണ്ടെന്ന് മുന്‍ ഗവര്‍ണര്‍ പറയുന്നു. തന്റെ കാലത്തെ വീഴ്ചകളില്‍നിന്ന് ഉത്തരവാദിത്തം ഒഴിയാന്‍കൂടിയായിരിക്കാം ഈ വിമര്‍ശന നിര്‍ദേശങ്ങള്‍ എന്ന് കരുതുന്നു. ചില ബാങ്കുകളോട് ആര്‍ബിഐക്ക് ചാര്‍ച്ച കൂടുതലുണ്ടെന്നാണ് രഘുറാം കുറ്റപ്പെടുത്തുന്നത്. ഗുണനിലവാര വിശകലന പരിപാടി ആര്‍ബിഐ കൂടുതല്‍ ശക്തമായി തുടരണമെന്നും അത് ബാങ്കുകളെ പരാതിരഹിതമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.