Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മ്യൂസിയം കത്തുമ്പോള്‍ ഇല്ലാതാകുന്നത് ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 11:56 am IST
in Special Article

അവര്‍ ഭയപ്പെട്ടപോലെ ഒടുവില്‍ അതുസംഭവിച്ചു. റിയോ ഡി ജാനിറോവിലെ ബ്രസീല്‍ നാഷണല്‍ മ്യൂസിയം അഗ്നിക്കിരയായി. മ്യൂസിയത്തിലെ അനവധി ജീവനക്കാരും അതുമായി ബന്ധപ്പെട്ട നിരവധി ഗവേഷകരും ഇത്തരമൊരു ആപത്തിനെക്കുറിച്ച് പലവട്ടം അധികൃതരെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ തിങ്കളാഴ്ചത്തെ തീപിടിത്തത്തില്‍നിന്നും ഈ ലോകപ്രശസ്ത മ്യൂസിയത്തെ ഒഴിവാക്കാമായിരുന്നു. 

ആയിരക്കണക്കിന്, ഒരുപക്ഷേ ദശലക്ഷക്കണക്കിനുള്ള ചരിത്രത്തിന്റെ അടയാളങ്ങളില്‍ പലതും നഷ്ടമായി. തൊണ്ണൂറു ശതമാനവും കത്തിച്ചാമ്പലായതായി കണക്കാക്കുന്നു. ഏതാണ്ട് 20 ദശലക്ഷം വസ്തുതകളാണ്, വസ്തുക്കളാണ് ഇങ്ങനെ കത്തിനശിച്ചത്. ചിലത് പാതികരിഞ്ഞും പോയിട്ടുണ്ട്. പന്തീരായിരം വര്‍ഷത്തെ പഴക്കമുള്ള ലൂസിയ എന്നപേരില്‍ അറിയപ്പെടുന്ന തലയോട്ടിയുള്‍പ്പെടെ അമൂല്യമായ പലതും വെന്തു വെണ്ണീറായി. നൂറുകണക്കിന് ആള്‍ക്കാരാണ് തീയും പുകയുംകണ്ട് ഓടിക്കൂടിയത്. അവര്‍ കരച്ചിലിനൊപ്പം സംരക്ഷണജോലിയും ഏറ്റെടുത്തിരുന്നു. മ്യൂസിയം കത്തുന്ന പുക നഗരത്തില്‍ കണ്ടത് വലിയൊരു അസ്വസ്ഥതയുടെ അടയാളമായിട്ടാണ് ബ്രസീലുകാര്‍ കരുതുന്നത്. ആളപായമില്ല. ഇരുന്നൂറു വര്‍ഷം പഴക്കമുള്ള മ്യൂസിയത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് തീപടര്‍ന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. എങ്ങനെ കത്തിപിടിച്ചെന്ന അന്വേഷണത്തിലാണ് അധികൃതര്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാമെന്ന് നിഗമനമുണ്ട്.

കുറെനാളായി അരക്ഷിതാവസ്ഥയുടെ നാളുകളിലാണ് ബ്രസീല്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളിംമ്പിക്‌സിന്റെകാലത്തുണ്ടായിരുന്ന ഉണര്‍വും ഉണര്‍ച്ചയും പെട്ടെന്ന് ഇല്ലാതായി. തൊഴിലില്ല. സ്‌ക്കൂളുകളും ലൈബ്രറികളുംപോലും അടച്ചിടേണ്ടിവന്നു.അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് പൊറുതി മുട്ടുന്നതിനിടയിലാണ് ഇപ്പോള്‍ ഈ അഗ്നിനാശവും. ബ്രസീലുകാര്‍ക്ക് അഞ്ഞൂറു വര്‍ഷത്തെ ചരിത്രമേയുള്ളൂ. മ്യൂസിയത്തിന് ഇരുന്നൂറുവര്‍ഷത്തേയും. പക്ഷേ എന്നന്നേയ്‌ക്കുമായി കത്തിനശിച്ചത് എക്കാലത്തേയും ചരിത്രമാണ്. ചാരത്തില്‍നിന്നും ഞങ്ങള്‍ എല്ലാംവീണ്ടെടുക്കുമെന്നും തങ്ങളിപ്പോള്‍ കരയുന്നതിനൊപ്പം ജോലി ചെയ്യുകയാണെന്നും മ്യൂസിയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ബി.സി.48ലെ മഹത്തായ അലക്‌സാണ്ട്‌റിയ ലൈബ്രറി കത്തിയതിനു തുല്യമായിട്ടാണ് ചിലര്‍ ഈ നാശത്തെ കാണുന്നത്. റിയോ ഡി ജാനിറോയുടേയോ ബ്രസീലിന്റെയോ മാത്രമല്ല ലോകത്തിന്റെ ചരിത്രം തന്നെയാണ് കത്തി നശിച്ചതെന്ന് മ്യൂസിയം ഡയറക്‌ററര്‍  അലക്‌സാണ്ടര്‍ കെല്‍നര്‍ വേദനയോടെ പറയുന്നു. തങ്ങള്‍ക്ക് സമൂഹത്തിന്റെ സഹായമാണ് ഇപ്പോള്‍ ആവശ്യം. പൈതൃകത്തിന്റെ ഒരു ഭാഗം തങ്ങളില്‍നിന്നും എടുക്കപ്പെട്ടിരിക്കുന്നു. ചരിത്രം നമ്മളില്‍നിന്നും നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ. കാരണം അത് ബ്രസീലിന്റെ മാത്രം ചരിത്രമല്ല,നമ്മുടെ ഓരോരുത്തരുടേയും ചരിത്രമാണ്, കെല്‍നര്‍ പറയുന്നു.

മ്യൂസിയം വേണ്ടുംവിധം സംരക്ഷിച്ചില്ലെന്നും ഗ്രാന്റ് വെട്ടിക്കുറച്ചെന്നും പണ്ടേ ആരോപണമുണ്ട്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനോടുള്ള പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടിയാണ് ജനം തീര്‍ത്തത്. ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ പറഞ്ഞത് ബ്രസീല്‍ ഗംഭീര രാജ്യമാണ്, മനോഹരമായ രാജ്യമാണ്. പക്ഷേ വിദ്യാഭ്യാസമില്ലാതെ കെട്ടുപോയിരിക്കുന്നു എന്നാണ്. എല്ലാം അതിലുണ്ട്.                             

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.