Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തുടരാനൊരു പ്രളയാനന്തര കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 11:25 am IST
in Special Article

യുദ്ധത്തിനു് മുന്‍പും പിന്‍പും എന്നു പറയുംപോലെ പ്രളയത്തിന് മുന്‍പും പിന്‍പും എന്ന് കേരളം പറഞ്ഞുതുടങ്ങിയിരിക്കുന്നു. കേരളം മറ്റൊന്നാകാത്തവിധം ഉണ്ടായിരു തുടര്‍ച്ച മാറിയിരിക്കുന്നു. പ്രളയത്തകര്‍ച്ചയില്‍ കേരളം പെട്ടെന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികതയ്‌ക്കുമേല്‍ എടുത്തുചാടി തികച്ചും അസ്വഭാവികതയുടെ ക്രമഭംഗം സംഭവിച്ചിരിക്കുന്നു കേരളത്തിന്. അതെ, കേരളം മറ്റൊായി തീര്‍ന്നിരിക്കുന്നു. 

ഇനിയും തലതുവര്‍ത്താനാകാതെ നോവും നനവുമായി പ്രളയാനന്തര കഥ തുടരുകയാണ്. അവസാനത്തെ പ്രളയജലത്തുള്ളികള്‍ ഒഴുകിത്തോര്‍ന്നാലും ഇനിയും കഥ തുടരും എന്നപോലെ വെള്ളപ്പൊക്ക കഥയൊഴുക്ക് തീവ്രമായി തുടര്‍ുകൊണ്ടിരിക്കും. കുട്ടനാട്ടിൽല്‍ മാത്രമല്ല പലയിടത്തും പകതീരുന്നില്ന്ന പോലെ വെള്ളം വാര്‍ന്നു പോകാന്‍ കൂട്ടാക്കുന്നില്ല. ഒരുവഴിക്കു കുതിച്ചുവന്ന വെള്ളം അതേവഴിക്കു തന്നെ തിരിച്ചുപോകുന്നില്ല . വന്ന വഴി മറന്നതോ തിരിച്ചുച്ചുപോകാനുള്ള വഴി ഇല്ലാതായതോ. 

പ്രളയാനന്തരജീവിതം വലിയ ആശങ്കനിറഞ്ഞതായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എല്ലാം നഷ്ടപ്പെ’വരാണ് പലരും. ഭാഗികമായി നഷ്ടം വന്നുവെന്നു പറയുന്നവരും മുഴുവനും നഷ്ടമായേക്കാവുന്ന ഒരു ഭീതിയിലേക്കാണ് തെന്നുന്നത്. ആരും ആര്‍ക്കും പറഞ്ഞുകൊടുക്കാതെ ഉണ്ടായ വലിയ പാഠമാണ് ആശങ്കയെ സംബന്ധിച്ചുള്ളത്. വിചാരിച്ച ആശങ്കയെക്കാള്‍ പ്രശ്‌നഭരിതമാണ് അവസ്ഥയൊണ് റിപ്പോര്‍ട്ടുകള്‍. പലതരം പ്രശ്‌നങ്ങളില്‍ പ്രധാനമായത് പകര്‍ച്ചവ്യാധിയും കുടിവെള്ളവുമാണെന്നുള്ളത് സ്വാഭാവിക തിരിച്ചറിവാണ്. സംസ്ഥാനത്തെ ആകെ ഭയപ്പെടുത്തുംവിധം എലിപ്പനി പടര്‍ുപിടിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലധികംപേര്‍ എലിപ്പനിമൂലം മരിച്ചുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസംമാത്രം സംസ്ഥാനത്ത് എഴുപത്തൊന്നുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിമൂലം കൂടുതലും മരിച്ചത് പ്രളയത്തില്‍ ദുരിതാശ്വാസം നടത്തിയവരാണെുള്ളത് വേദനയുണ്ടാക്കുന്നു. മറ്റൊര്‍ഥത്തില്‍ പറഞ്ഞാല്‍ അവര്‍ ആത്മാര്‍പ്പണം നടത്തി. 

പ്രളയകാലത്ത് മലയാളി ഒിച്ചുനിന്നു എന്നത് അവര്‍ സ്വയംതിരിച്ചറിഞ്ഞ വലിയ നന്മയാണ്. ഇപ്പോള്‍ കൈത്താങ്ങായും ഒപ്പം അവരുണ്ട്. മലയാളിയെക്കുറിച്ച് പൊതുവേ ഉണ്ടായിരു കുറ്റങ്ങളും കുറവുകളും ഈ കൂട്ടായ്‌മയില്‍ ഒലിച്ചുപോയി. ലോകമാകമാനമുള്ള മലയാളികളില്‍നിന്നും സാമ്പത്തിക സഹായം പ്രവഹിക്കുകയാണ്. രാഷ്‌ട്രീയം, ജാതി, മതം, വര്‍ണ്ണ, വര്‍ഗം തുടങ്ങിയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രളയദുരന്തത്തില്‍ മലയാളി ഒാന്നായി നി്ന്ന് ലോകത്തിനു തന്നെ മാതൃകയായി. ചില ആരോപണങ്ങള്‍ ഉയരുമ്പോഴും വലിയ ഒത്തൊരുമയ്‌ക്കു മുന്നില്‍ ഒന്നു മല്ല അതെന്നും വരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അപക്വമായ ചില നടപടികള്‍ ഇത്തരുണത്തില്‍ വേദനാജനകമാണ്. പ്രളയകാലം വലിയ പിരിവിനുള്ളകാലമാക്കിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാമന്ത്രിമാരും വിദേശത്തുപോയി പിരിവെടുക്കണമെ തീരുമാനത്തിലാണ്. ഇടതുമുണിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നിപ്പുണ്ട്. സര്‍ക്കാര്‍ ഫലത്തില്‍ നിര്‍ജീവമാണ്. ഏറ്റവും കൂടുതല്‍ ഉണർന്നിരിക്കേണ്ടകാലത്താണ് ഈ മരവിപ്പ്. വിദേശത്ത് പിരിവെടുക്കു സമയത്ത് ഈ മരവിപ്പ് ഒുകൂടി ശക്തമാകും. എന്തുവാലും പിരിവ് വലിയ അജണ്ടയായികാണു ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നി്ന്നോ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.                                     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.