Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ട്ടി തീരുമാനത്തിലും വലുതായി ഭരണഘടനയെ വിശ്വസിച്ചതിന് പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:40 am IST
in India

ന്യൂദല്‍ഹി: പാര്‍ട്ടിയുടെ തീരുമാനത്തേക്കാള്‍ വലുതായി ഇന്ത്യന്‍ ഭരണഘടനയെ കണക്കാക്കിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്ന നേതാവാണ് സോമനാഥ് ചാറ്റര്‍ജി. പുറത്താക്കി പത്തുവര്‍ഷത്തിന് ശേഷവും അദ്ദേഹത്തോടുള്ള സമീപനത്തില്‍ സിപിഎമ്മിന് യാതൊരു മാറ്റവും വന്നില്ല. സിപിഎം ദേശീയ നേതൃത്വവും ബംഗാള്‍ നേതൃത്വവും മരണത്തില്‍ അനുശോചിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ സിപിഎം നേതാവ് എന്ന പരാമര്‍ശം ഇടംപിടിക്കാത്തത് മരണശേഷവും തുടരുന്ന വിയോജിപ്പ് തന്നെ. 

2004ല്‍ അധികാരത്തിലെത്തിയ ആദ്യ യുപിഎ സര്‍ക്കാരില്‍ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചത് പത്തുതവണ എംപിയായിരുന്ന സോമനാഥ് ചാറ്റര്‍ജിയെയാണ്. സ്പീക്കര്‍ പദവിയില്‍ നിഷ്പക്ഷമായ പ്രവര്‍ത്തനം കാഴ്ച വെച്ച അദ്ദേഹം കക്ഷി രാഷ്‌ട്രീയ പരിഗണനകള്‍ക്കപ്പുറം നിലകൊണ്ടു. എന്നാല്‍ ആണവ കരാറിന്റെ പേരില്‍ 2008 പകുതിയോടെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അകന്നതോടെ ചാറ്റര്‍ജിയുടെ കഷ്ടകാലം തുടങ്ങി. 

സ്പീക്കര്‍ പദവി രാജിവെക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ ആവശ്യം ചാറ്റര്‍ജി നിരാകരിച്ചു. ജൂലൈയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ശബ്ദവോട്ടോടെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സിപിഎമ്മിന്റെ ദേഷ്യം മുഴുവനും സോമനാഥ് ചാറ്റര്‍ജിയോടായിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം പ്രവര്‍ത്തിച്ചില്ലെന്നാരോപിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി. അദ്ദേഹം ഇന്ത്യന്‍ ഭരണഘടന അനുസരിച്ചിട്ടാവും പ്രവര്‍ത്തിച്ചത്, എന്നാല്‍ അതിലും വലുതായ പാര്‍ട്ടി ഭരണഘടന അദ്ദേഹം പാലിച്ചില്ല എന്നായിരുന്നു  ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിന്റെ പ്രതികരണം. ഏറ്റവും വേദന നിറഞ്ഞ ദിനം എന്നായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനോട് സോമനാഥ് ചാറ്റര്‍ജിയുടെ വാക്കുകള്‍. 

പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യമുണ്ടെന്ന് നിരവധി തവണ അദ്ദേഹം വ്യക്തമാക്കിയപ്പോഴും പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സിപിഎം വഴിതടഞ്ഞു. മായാവതിയുമായും ജയലളിതയുമായും സഖ്യമുണ്ടാക്കിയ സിപിഎം ദേശീയ നേതൃത്വത്തെ ചാറ്റര്‍ജി തള്ളിപ്പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെപ്പറ്റി വേദനയോടെയാണ് ‘വിശ്വാസ്യതയുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന ആത്മകഥയില്‍ അദ്ദേഹം പറയുന്നത്. 

ഒടുവില്‍ മരണശേഷവും ചാറ്റര്‍ജിയോടുള്ള വിരോധം സിപിഎം തുടരുകയാണ്. രാവിലെ മരിച്ചെങ്കിലും അനുശോചനക്കുറിപ്പിറക്കുന്നത് ഉച്ചയ്‌ക്ക് ശേഷം മാത്രമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയോ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടേയോ ട്വീറ്റില്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം നേതാവെന്ന് വിശേഷിപ്പിക്കാതിരുന്നതും ഇതിനുദാഹരണമാണ്. 

എസ്. സന്ദീപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.