Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരശ്ശീല വീണത്, ഒരു രാഷ്‌ട്രീയ യുഗത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 01:27 am IST
in Vicharam

ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് മുത്തുവേല്‍ കരുണാനിധിയുടെ മരണത്തോടെ തമിഴ്‌നാടിലെ ഒരു രാഷ്‌ട്രീയ യുഗത്തിന് തിരശീലവീണു. ഇനി തമിഴ്‌നാട് രാഷ്‌ട്രീയം സമഗ്രമായ മാറ്റത്തിനുവിധേയമാകും. കാരണമുണ്ട്. അവസാന ശ്വാസംവരെ ഡിഎംകെയുടെ അധ്യക്ഷപദവി കരുണാനിധി അക്ഷരാര്‍ത്ഥത്തില്‍ കൈയടക്കി വച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആദ്യം പദവി ഏറ്റെടുത്തതിന്റെ 49-ാംവാര്‍ഷികം ആചരിച്ചത്. ഒരു രാഷ്‌ട്രീയകക്ഷിയുടെ ചോദ്യം ചെയ്യപ്പെടാത്ത അധ്യക്ഷനായി അഞ്ചുദശാബ്ദത്തോളം തുടരുക എന്നത് ചെറിയകാര്യമല്ല. അത് എങ്ങനെ സാധിച്ചു എന്നത് അന്വേഷിക്കുമ്പോഴാണ് കരുണാനിധി കുടുംബത്തിന്റെ ദുരൂഹത നിറഞ്ഞ കുതന്ത്രങ്ങള്‍ വെളിച്ചത്തുവരുന്നത്.

 തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഭരണത്തിന് അറുതിവരുന്നത് 1967ലാണ്. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം ആദ്യമായി കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഭരണം നഷ്ടമാകുന്നത് 1969ലാണ്. ഹിന്ദിവിരുദ്ധ തരംഗത്തിലൂടെ ഭരണം കൈവശമാക്കിയ ഡിഎംകെയുടെ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ ആയിരുന്നു. പക്ഷേ, ഭരണമേറ്റ് രണ്ടുവര്‍ഷം കഴിഞ്ഞതോടെ അര്‍ബുദരോഗത്തിന് കീഴടങ്ങി അണ്ണാദുരൈ പരലോകം പ്രാപിച്ചു. അടുത്ത മുഖ്യമന്ത്രി ആകേണ്ടിയിരുന്നത് നെടുംചെഴിയന്‍ ആയിരുന്നു. താത്കാലിക മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തു. പക്ഷേ, ഡിഎംകെ നേതൃത്വത്തിന് ഒരു സംശയം. താന്‍വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത നെടുംചെഴിയന്‍ തങ്ങള്‍ക്ക് ഒരുപാരയായിത്തീരുമോ എന്ന ഭയം അവരെഅലട്ടി. അന്ന് ഡിഎംകെ സാമ്പത്തികമായി വലിയശക്തിയൊന്നും അല്ല.

”നെടുംചെഴിയന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ല എന്ന് ഉറപ്പാണ്. സത്യസന്ധതയുടെ ആള്‍രൂപം. ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ കൂടെ ആയിരുന്നു. അദ്ദേഹംതന്നെയാണ് മുഖ്യമന്ത്രി ആകേണ്ടിയിരുന്നതും. അണ്ണാദുരൈക്ക് വളരെ പ്രിയങ്കരനായിരുന്നു നെടുംചെഴിയന്‍,”അന്ന് ഡിഎംകെ നിയമസഭാംഗം ആയിരുന്ന എ.എം.രാജ പറഞ്ഞു. ഈറോഡ് നിയമ സഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാജ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

 ആ ദിവസങ്ങളിലാണ് പാര്‍ട്ടിയുടെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വിധേയനായ എം.ജി. രാമചന്ദ്രന്‍ കരുണാനിധിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘എംജിആര്‍ എന്നോട ്പറഞ്ഞത്, ഡിഎംകെയുടെ ശാക്തീകരണമാണ് നമ്മുടെ പ്രധാന ലക്ഷ്യം എന്നാണ്. അതിന് കരുണാനിധിയെപ്പോലുള്ള ഒരാള്‍തന്നെ വേണം മുഖ്യമന്ത്രിയാകാനെന്നും എംജിആര്‍ തറപ്പിച്ചുപറഞ്ഞു,” രാജ സ്മരിക്കുന്നു.

അങ്ങനെ നെടുംചെഴിയാനെ ഒഴിവാക്കി ഡിഎംകെ നേതൃത്വം കരുണാനിധിയെ മുഖ്യനായി തിരഞ്ഞെടുത്തു. കരുണാനിധി ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്‌ട്രീയപാര്‍ട്ടിയെ തന്റെ കുടുംബസ്വത്താക്കി മാറ്റുന്നതാണ് തമിഴകം പിന്നീട് കണ്ടത്. ഡിഎംകെയുടെ പോസ്റ്റര്‍ േബായ് എന്ന് വിശേഷിപ്പിച്ചിരുന്ന എംജിആര്‍ തനിക്കു ഭീഷണി ആയേക്കും എന്നുകണ്ട കരുണാനിധി അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ചെറുതാക്കി കാണിക്കാനും ശ്രമം ആരംഭിച്ചു. പാര്‍ട്ടിയുടെ ഖജാന്‍ജി ആയിരുന്നു എംജിആര്‍. പക്ഷേ വരവുചെലവ് കണക്കുകളെക്കുറിച്ച് അദ്ദേഹത്തിന് ഒരുവിവരവും നല്കിയിരുന്നില്ല. എല്ലാം കരുണാനിധിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍.

എംജിആറിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കരുണാനിധി, തന്റെ ആദ്യ ഭാര്യ പദ്മാവതിയുടെ മകന്‍ മുത്തുവിനെ സിനിമയിലും രാഷ്‌ട്രീയത്തിലും ഇറക്കിനോക്കി. പക്ഷേ, പയ്യന്‍ രക്ഷപ്പെട്ടില്ല. (കരുണാനിധിക്ക് ഔദ്യോഗികമായി മൂന്ന് ഭാര്യമാരാണ്- പദ്മാവതി, ദയാലു, രാജാത്തി എന്നിവര്‍. ഇവരില്‍ പദ്മാവതി മുത്തുവിനെ പ്രസവിച്ച് അധികനാള്‍ കഴിയുന്നതിനു മുന്‍പ് അന്തരിച്ചു. തുടര്‍ന്ന് അദ്ദേഹം ദയാലുവിനെ വിവാഹംചെയ്തു. ദയാലു നാല് പ്രസവിച്ചു.. അളഗിരി, സ്റ്റാലിന്‍, സെല്‍വി, തമിഴ്അരസ്. അക്കാലത്താണ് നാടക രംഗത്തെ പ്രമുഖ താരമായിരുന്ന രാജാത്തിയോട് കരുണാനിധിക്ക് ഒരു പ്രത്യേക വാത്സല്യം തോന്നിത്തുടങ്ങിയത്. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിച്ച് രാജാത്തിയെ ഡിഎംകെയുടെ വനിതാരത്‌നം ആക്കി ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം അവര്‍ക്ക് പ്രത്യയശാസ്ത്ര പഠനക്ലാസുകള്‍ വരെനടത്തി. പിന്നീട് വിവാഹം കഴിച്ചു. അതിലെ മകളാണ് കനിമൊഴി.

മുത്ത് പല തരതരത്തിലും പരാജയപ്പെട്ടപ്പോള്‍ കരുണാനിധി തന്റെ അനന്തരാവകാശിയായി സ്റ്റാലിനെ തിരഞ്ഞെടുത്തു. അതിനുമുന്‍പ്, മുത്തുവിന്റെ കിരീടധാരണത്തിനു മുന്നോടിയായി എംജിആറിനെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് ഡിഎംകെയില്‍ നിന്ന് പുറത്താക്കി. ഒരുപക്ഷേ, കരുണാനിധി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. 1972ല്‍ എംജിആറിനെ പുറത്താക്കി.

തുടര്‍ന്ന് എംജിആര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് എഐഡിഎംകെ.  1977 ല്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ എംജിആര്‍, തന്റെ മരണംവരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. എംജിആറിന്റെ മരണംവരെ കരുണാനിധി ഏറെക്കുറേ രാഷ്‌ട്രീയ വനവാസത്തില്‍ ആയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.