Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വകുപ്പുകളുടെ ഗുരുതരവീഴ്ച; ആശങ്ക ഒഴിയാതെ ഇടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:21 am IST
in Kerala

ഇടുക്കി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംഭരണിയെന്ന് സര്‍ക്കാരും വൈദ്യുതി വകുപ്പും അവകാശപ്പെടുമ്പോഴും വെള്ളം തുറന്നുവിടുന്നുവെന്ന് പറഞ്ഞാല്‍ ഉണ്ടാകുന്നത് ആശങ്കമാത്രം. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഇടുക്കി ജലസംഭരണി ഇന്നല്ലെങ്കില്‍ നാളെ തുറക്കേണ്ടി വരുമെന്നിരിക്കെ ഇതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വരുത്തിയത് ഗുരുതര വീഴ്ച.

ആദ്യം ഷട്ടര്‍ തുറക്കാന്‍ തിരക്ക് കൂട്ടിയത് ആശങ്കയ്‌ക്ക് അപ്പുറം കൈയേറ്റക്കാരെ രക്ഷിക്കാനാണെന്ന ആരോപണം ശക്തമാണ്. പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളം ഉയര്‍ന്നാല്‍ ക്യാച്ച്‌മെന്റ് മേഖലയിലെ കൈയേറ്റത്തെയും ഇത് ബാധിക്കും, ഇത് കൂടി മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം. 

സംഭരണശേഷിയില്‍ അവ്യക്തത

2403 അടിയാണ് പരമാവധി സംഭരണ ശേഷിയെന്നറിയുമ്പോഴും 2408.5 അടി വരെ വെള്ളം ശേഖരിക്കാന്‍ മൂന്ന് അണക്കെട്ടുകള്‍ ചേര്‍ന്ന ഇടുക്കിക്ക് ആകും. സാധാരണ എല്ലാ അണക്കെട്ടുകളും നിര്‍മിക്കുന്നത് പരമാവധി സംഭരണ ശേഷിയേക്കാള്‍  ഒന്ന്-രണ്ട് അടി വരെ ഉയര്‍ത്തിയാകും. ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുമ്പോഴും ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. പരമാവധി രണ്ടടിയില്‍ നിജപ്പെടുത്താവുന്ന അളവ് ഇടുക്കിയില്‍ അഞ്ചര അടിയാണ്. ഇതിനും മുകളിലായി 2415 അടി വരെ ഉയരത്തിലാണ് സംഭരണിയുടെ സുരക്ഷാ കവചം പണി കഴിപ്പിച്ചിരിക്കുന്നത്. 

അനധികൃത കൈയേറ്റങ്ങള്‍

 വെള്ളം ഉയരില്ലെന്ന വിശ്വാസത്തില്‍ ക്യാച്ച്‌മെന്റ് ഏരിയയില്‍ പോലും വ്യാപകമായ കൈയേറ്റമാണുണ്ടായിരിക്കുന്നത്. 2403 അടിയായി ജലനിരപ്പ് പരിമിതപ്പെടുത്തുക കൂടി ചെയ്തതോടെ ഇത് വീണ്ടും കൂടി. പൂര്‍ണമായും അനധികൃതമായാണ് ചെറുതോണി ടൗണ്‍ പോലും നിര്‍മിച്ചിരിക്കുന്നത്. ഇവിടെ വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ കെഎസ്ഇബി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതെല്ലാം കൈയേറ്റക്കാര്‍ വിസ്മരിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പാതയിലും ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് പൊങ്ങിയത്. ആശങ്കയേറി വരുന്ന ഈ സാഹചര്യത്തില്‍ പോലും ഇവിടങ്ങളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 

പതിറ്റാണ്ടുകളായി സംഭരണി തുറന്നിട്ടില്ല എന്ന ധൈര്യത്തിലായിരുന്നു നിര്‍മാണങ്ങളത്രയും. ചെറുതോണി ടൗണിരിക്കുന്ന സ്ഥാനത്ത് 1991ല്‍ അണക്കെട്ട് തുറന്നപ്പോള്‍ ഉണ്ടായിരുന്നത് ഒന്നോ രണ്ടോ കടകളാണ്. ഇന്ന് ടൗണ്‍ വലിയ വ്യാപാര കേന്ദ്രമായി മാറി. ഇതെല്ലാം അധികാരികളും കെഎസ്ഇബിയും കണ്ടില്ലെന്ന് നടിച്ചു. കൈയേറ്റ ഭൂമിയിലെ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ വീട്ടുനമ്പര്‍ നല്‍കി, കെഎസ്ഇബി വെളിച്ചവും എത്തിച്ചു. സംഭരണിയുടെ നിര്‍മാണ വേളയില്‍ ഇവിടെ താമസിച്ചിരുന്നവര്‍ക്ക് സ്ഥലം അടക്കം നല്‍കി ഇവിടെ നിന്ന് മാറ്റിയതാണ്. പിന്നീട് ഡാമില്‍ ജോലിക്കായി എത്തിയവരും കച്ചവടത്തിനായി എത്തിയവരും എല്ലാം ഇതിന് സമീപത്ത് താമസമാക്കി. കാലക്രമത്തില്‍ കൈയേറ്റങ്ങളുടെ വിളനിലമായി പെരിയാറും ഇടുക്കി സംഭരണിയുടെ ചുറ്റുപാടും മാറി. 

ആശങ്ക മുതലാക്കി

സംഭരണിയിലെ ജലശേഖരം കുതിച്ചുയരുന്നത് കണ്ട് വൈദ്യുതി വകുപ്പ് അടക്കം അത്ഭുതപ്പെട്ടെങ്കിലും ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് കണക്ക് കൂട്ടിയിരുന്നില്ല. ഇത് മറികടന്നതോടെ പിന്നീട് വെപ്രാളമായി. ദിവസത്തില്‍ മൂന്നടി വരെ വെള്ളമുയര്‍ന്നതോടെ ആശങ്കയേറി. ഡാം സേഫ്ടി വിഭാഗവും ജനറേഷന്‍ വിഭാഗവും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ വളരെ അടിയന്തര സാഹചര്യത്തില്‍ മാത്രം, 2400ല്‍ തുറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഇത് 2397-2398 വരെ എന്നാക്കി. 

അനൂപ് ഒ. ആര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

Kerala

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.