Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടരുന്ന ദൗത്യത്തിന്റെ നിഗൂഢവഴികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: സ്ത്രീകളുടെ അന്തസ്സിനെയും  മാനത്തെയും  കഥയാക്കി വില്‍പ്പന നടത്തി പണം വാരിക്കൂട്ടി മേനിനടിക്കുന്നവരെക്കുറിച്ച് എന്ത് പറയണം? അത് സംസ്‌ക്കാരം വളര്‍ത്തുന്നതിനു വേണ്ടിയാണെന്നും തങ്ങളുടെ  ജന്മദൗത്യമാണെന്നും മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുമ്പോള്‍ ചിലത് തുറന്ന് പറയണം. 

പത്രത്തെ എതിര്‍ക്കുന്നതിന് കാരണങ്ങളായി നിരത്തുന്നവയില്‍ ദൗത്യത്തിന്റെ ഇരുണ്ട നിഗൂഢവഴികളുമുണ്ട്. അത് മറയ്‌ക്കാനുള്ള വൃഥാശ്രമം വീണിടത്ത് കിടന്ന് ഉരുളാന്‍ പ്രേരിപ്പിക്കുന്നു. സിനിമാക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കുമിടയില്‍ കനമുള്ളവര്‍ മാതൃഭൂമിയെ വിമര്‍ശിക്കുന്നു എന്നാണ് മുഖപ്രസംഗത്തില്‍. അങ്ങിനെ മടിയില്‍ കനമുള്ള ഒരാള്‍-പി.വി. ഗംഗാധരന്‍-പത്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ഉണ്ടെന്നു കൂടി പറയണമായിരുന്നു. ഇരയ്‌ക്കൊപ്പം നിന്നവര്‍ എന്ന് പറയുന്നവര്‍ ആ മേഖലയെയാകെ അടച്ചാക്ഷേപിക്കാനുള്ള ലൈസന്‍സ് ആര് നല്‍കി എന്നൂകൂടി വ്യക്തമാക്കണം. ഒരു സിനിമ ഇറങ്ങിയാല്‍ പിറ്റേ ദിവസം തങ്ങളുടെ സിനിമാ മാസികയില്‍ അതിന്റെ നട്ടെല്ല് ഊരുന്ന നിരൂപണം വരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന്  തൊഴിലാളികളെ വഴിയാധാരമാക്കുന്ന തരത്തിലുള്ള നിരൂപണം ഏത് സംസ്‌കാരത്തിന്റെ ഭാഗമെന്നു കൂടി വ്യക്തമാക്കണമായിരുന്നു.

വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അറിയിക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് പറയുന്നവര്‍ തങ്ങളുടെ കുടുംബത്തിലെ വാര്‍ത്തകളെയും  വസ്തു നിഷ്ഠമാക്കണമായിരുന്നു. വയനാട്ടിലെ കൈയേറ്റത്തിന്റെ രേഖകള്‍ ഒന്നൊന്നായി പുറത്ത് വന്നപ്പോള്‍ പത്രത്തിന്റെ എം.ഡി. എംപി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം  രാജിവച്ച് കൂടു മാറി വീണ്ടും രാജ്യസഭാംഗമായത് എന്തിനെന്ന് കേരളത്തിലെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. പത്രം വായിച്ചല്ല  ജനങ്ങള്‍ ഇത് മനസ്സിലാക്കിയത്. ഫ്‌ളാറ്റ് നിര്‍മ്മാതാവായ മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, കോഴിക്കോട്ട് പുറമ്പോക്ക് ഭൂമി കൈയേറി ഫ്‌ളാറ്റ് നിര്‍മ്മിച്ചതും നാട്ടുകാര്‍ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയതും  വസ്തുനിഷ്ഠമായി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിക്കാമായിരുന്നു. 

ഒരു വിഭാഗം ജനതയെ ആകെ അധിക്ഷേപിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചത്, മുഖ പ്രസംഗത്തില്‍ പറയുന്നതു പോലെ ഭാഷയുടെ പ്രചാരത്തിനു വേണ്ടിയല്ല.  വാരിക വിറ്റ് പണം ഉണ്ടാക്കുന്നതിനാണെന്ന്  ഭൂമിമലയാളത്തില്‍ അറിയാത്തവരില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍  സ്ത്രീകളുടെ മാനത്തിന്റെ ലൈസന്‍സ് കഥാകൃത്തുകള്‍ക്ക് തീറെഴുതി ആരും കൊടുത്തിട്ടുമില്ല. തങ്ങളുടെ മാനത്തിന് വാരിക വില നിശ്ചയിച്ചപ്പോള്‍ ചാരിത്ര്യബോധമുള്ളവര്‍ തെരുവിലിറങ്ങുന്നത് ജാനാധിപത്യ ബോധമുള്ളതു കൊണ്ടാണ്.  പത്രാധിപ സമിതി  വൈക്കം സത്യഗ്രഹം നടത്തി വിജയിപ്പിച്ചതും വീട്ടിലിരുന്നല്ല. തെരുവിലിറങ്ങിയായിരുന്നു .

മത നിരപേക്ഷതയെ ഊന്നി പ്രസംഗിക്കുമ്പോള്‍ ഒരു മതത്തിന് മാത്രം എതിരാണെന്ന സത്യം വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്. മതേതരത്വമാണ് തങ്ങളുടെ പ്രാണവായു എന്ന് പറയുന്നവര്‍ തങ്ങളുടെ കോട്ടയ്‌ക്കല്‍ ഓഫീസ് അടിച്ചുതകര്‍ത്തതിന് പിന്നാലെ ഒന്നാം പേജില്‍ മാപ്പ് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു എന്നു കൂടി   വ്യക്തമാക്കണമായിരുന്നു. എങ്കില്‍ മാത്രമേ  മുഖപ്രസംഗത്തില്‍ പറയുന്നതു പോലെ  പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ പത്രാധിപര്‍ ആദ്യം എഴുതിയ വാചകത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വായനക്കാര്‍ക്ക് മനസ്സിലാവുകയുള്ളൂ. 

പത്രാധിപര്‍ എന്ന് ലേഖനത്തില്‍ മുഴുനീളം പറയുമ്പോള്‍  കെ.പി.കേശവമേനോന്‍ എന്ന് പേരു കൂടി പറയാന്‍ ധാര്‍മ്മികത കാണിക്കണമായിരുന്നു. എങ്കില്‍ മാത്രമേ ചുംബന സമരത്തെ അനുകൂലിച്ച് മുഖപ്രസംഗമെഴുതിയ പത്രത്തിന്റെ ഇന്നത്തെ പത്രാധിപ സമിതിയുടെ ധാര്‍മ്മികതയും അന്നത്തെ ധാര്‍മ്മികതയും പൊതുജനം തിരിച്ചറിയുകയുള്ളൂ. 

അജി ബുധന്നൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.