Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്തന്‍പുഴയില്‍ കൈവശഭൂമിക്ക് പട്ടയം നല്‍കാതിരിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 02:43 am IST
in Kerala

കോട്ടയം: പൊന്തന്‍പുഴയില്‍ വര്‍ഷങ്ങളായി താമസമാക്കിയവരുടെ കൈവശഭൂമിക്ക് പട്ടയം കൊടുക്കാതെയിരിക്കാന്‍ വനമാഫിയയുടെ നീക്കം. പൊന്തന്‍പുഴ വനത്തിനായി അവകാശം ഉന്നയിക്കുന്ന സ്വകാര്യ വ്യക്തികള്‍ റവന്യു വകുപ്പുമായി ചേര്‍ന്നാണ് കൈവശക്കാരുടെ പ്രതീക്ഷകള്‍ തകിടംമറിക്കുന്നത്. റവന്യു രേഖകളില്‍ വനഭൂമിയും കൈവശക്കാരുടെ ഭൂമിയും ഒരേ സര്‍വ്വേ നമ്പറിലാണ് കിടക്കുന്നത്. ഈ പിശക് പരിഹരിക്കാന്‍ റവന്യു വകുപ്പ് തയ്യാറായിട്ടില്ല. വനത്തിനായി അവകാശം ഉന്നയിക്കുന്നവരുടെ താല്പര്യമാണ് ഇതിന് പിന്നില്‍. 

വനഭൂമിയും കൈവശ ഭൂമിയും ഒരുമിച്ച് കിടക്കുന്നതിനാല്‍ പട്ടയം അനുവദിക്കണമെങ്കില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പൊന്തന്‍പുഴ വനത്തിന് ചുറ്റും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ പട്ടയത്തിനുള്ള അപേക്ഷകള്‍ റവന്യു വകുപ്പ് തള്ളുന്നത്. റീ സര്‍വ്വേ നടത്തി രണ്ട് ഭൂമിക്കും വ്യത്യസ്ത സര്‍വ്വേ നമ്പറുകള്‍ കൊടുത്ത്  പ്രശ്‌നം പരിഹരിക്കണമെന്നാണ് സാധാരണക്കാരായ കര്‍ഷകര്‍ ഉള്‍പ്പെട്ട കൈവശക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വനസംരക്ഷണ സമിതി നടത്തിവരുന്ന പ്രക്ഷോഭം 77 ദിവസം പിന്നിടുകയാണ്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. 

ഒരേ നമ്പറില്‍ കിടക്കുന്നതിനാല്‍ 7,000 ഏക്കര്‍ വരുന്ന പൊന്തന്‍പുഴ വനത്തില്‍ കൈവശക്കാരുടെ ഭൂമിയും വനമാഫിയ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. മാത്രമല്ല ഒരേ സര്‍വ്വേ നമ്പറില്‍ കിടക്കുന്നതിനാല്‍ കൈവശക്കാര്‍ക്ക് പട്ടയം കൊടുത്താല്‍ വനമാഫിയക്ക് വനത്തിന്മേലും അവകാശം ഉന്നയിക്കാം. റീസര്‍വ്വേ നടത്തി വ്യത്യസ്ത നമ്പറുകള്‍ വന്നാല്‍ വനമാഫിയയുടെ  ഈ ലക്ഷ്യം നടക്കില്ല. റീ സര്‍വ്വേ അട്ടിമറിക്കുന്നതിന് പിന്നിലുള്ള കാരണം ഇതാണെന്ന് സമരസമിതി സംശയിക്കുന്നു. 

പൊന്തന്‍പുഴ വനം സ്വകാര്യ വനമായി പ്രഖ്യാപനം വന്നതോടെ വന്‍തോതില്‍ പാറ ഖനനത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നിലും ഈ മാഫിയകളുടെ സ്വാധീനമുണ്ടായിരുന്നു. ജിയോളജി വകുപ്പിലെ ഉന്നതര്‍ ഇതിന് കൂട്ട് നിന്നെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റിന്റെ പക്കല്‍ നിന്ന് വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത ലക്ഷങ്ങളാണ് കണ്ടെടുത്തത്. വനമാഫിയയെ സഹായിക്കാന്‍ റവന്യു, ജിയോളജി വകുപ്പുകള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതായി വ്യാപക ആരോപണമുണ്ട്. ഇത് കൂടാതെ സ്വകാര്യ വനമായി പ്രഖ്യാപിച്ചതിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും വനത്തിനായി അവകാശം ഉന്നയിക്കുന്ന സ്വകാര്യ വ്യക്തികളുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ തക്ക തെളിവുകളും രേഖകളും ശേഖരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതും സംശയങ്ങള്‍ ഉണ്ടാക്കുന്നു.  

സ്വന്തം ലേഖകന്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.