Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാരാജാവ് ക്രോധാഗാരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:56 am IST
in Samskriti

മഹാരാജാവ് ക്രോധാഗാരത്തില്‍ എത്തിയപ്പോള്‍ കൈകേയി മാനത്തുനിന്നും ഭൂമിയില്‍ പതിച്ച ഒരു കിന്നരസ്ത്രീയെപ്പോലെ തറയില്‍ കിടന്നിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളുടുത്ത് ആഭരണങ്ങളില്ലാതെ, കരഞ്ഞും ക്രോധത്തോടെയും കേശത്തെ ഏകവേണിയായിക്കെട്ടിയുമാണ് അവര്‍ കിടന്നിരുന്നത്. സുബോധം നഷ്ടമായ കൈകേയി ചില ദൃഢമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. 

അവരുടെ കൊട്ടാരം തത്തകള്‍, മയിലുകള്‍, ഹംസങ്ങള്‍, ക്രൗഞ്ചങ്ങള്‍ ഇവയേക്കൊണ്ട് നിറഞ്ഞിരുന്നു. അവയുടെ ശബ്ദങ്ങളാലും വാദ്യസംഗീതങ്ങളാലും അവിടം മുഖരിതവുമായിരുന്നു. അശോകത്തിന്റേയും ചമ്പകത്തിന്റേയും വൃക്ഷങ്ങളാലും ദന്തംകൊണ്ടും സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച ഇരിപ്പിടങ്ങളാലും നിറഞ്ഞതായിരുന്നു ആ കൊട്ടാരം. വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും അവിടെ സുലഭമായിരുന്നു. ആ കൊട്ടാരം നിറയെ കുബ്ജകളും ഉയരംകുറഞ്ഞവരുമായ സ്ത്രീകളായിരുന്നു.

ക്രുദ്ധയായ കൈകേയിയെ തലോടിക്കൊണ്ട് മഹാരാജാവ് പറഞ്ഞു,’ഭവതിയുടെ ക്രോധം എന്നോടല്ല എന്നെനിക്കറിയാം. ഭവതിക്കുവേണ്ടി എന്തും ചെയ്യുവാന്‍ ഞനും എന്റെയാളുകളും എപ്പോഴും സന്നദ്ധരാണെല്ലോ. എന്തുവേണമെന്ന് ആവശ്യപ്പടൂ, അതെല്ലാം സാധിച്ചിരിക്കും, ഇങ്ങനെ ദുഃഖിതയും ക്രുദ്ധയുമായി കിടക്കാതിരിക്കൂ’.

ദേവാസുരയുദ്ധത്തിലെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൈകേയി ദൈവങ്ങളെ വിളിച്ച് ദശരഥനെക്കൊണ്ട് താനാവശ്യപ്പെടുന്ന രണ്ടുവരങ്ങളും നല്‍കാമെന്ന് സത്യംചെയ്യിച്ചു. ദശരഥനാകട്ടെ, തനിക്ക് തന്നെക്കാളും കൈകേയിയേക്കാളും പ്രിയമുള്ളതായി രാമന്‍ മാത്രമേ ഉള്ളൂ എന്നും ആ രാമന്റെപേരില്‍ താന്‍ സത്യംചെയ്യുന്നു എന്നു പറയുകയും ചെയ്തു. ദൈവങ്ങളെയെന്നു പറഞ്ഞത് പന്ത്രണ്ട് ആദിത്യന്മാരേയും പതിനൊന്നു രുദ്രന്മാരേയും എട്ടുവസുക്കളേയും രണ്ട് അശ്വിനീകുമാരന്മാരേയും ഇന്ദ്രനേയുമാണ്. കൂടാതെ രാമനേയും തന്റെതന്നെ സത്യധര്‍മ്മത്തെയുമാണ് സത്യം ചെയ്യുന്നതില്‍ മുന്നില്‍ നിര്‍ത്തിയത്.

ധര്‍മ്മിഷ്ഠനായ മഹാരാജാവ് ചെയ്യുന്ന ഈ സത്യം സൂര്യചന്ദ്രന്മാരും നവഗ്രഹങ്ങളും രാവും പകലും ദിക്കുകളും ഗന്ധര്‍വന്മാരും രാക്ഷസന്മാരും ഈ ഭൂമിയും അന്തരിക്ഷമണ്ഡലത്തില്‍ വസിക്കുന്ന ആത്മാക്കളും ഗൃഹദേവതകളുമെല്ലാം കേള്‍ക്കട്ടേ, അവര്‍ ഇതിനു സാക്ഷിയാകട്ടേ എന്നാണ് കൈകേയിയുടെ നിബന്ധന. സത്യം ചെയ്തുകഴിഞ്ഞ് അത് നിര്‍വഹിക്കാതെയിരുന്നാല്‍ ആ അപമാനത്താല്‍ അന്നുതന്നെ താന്‍ പ്രാണന്‍ ഉപേക്ഷിക്കുമെന്നും കൈകേയി ദൃഢമായി പറയുകയുണ്ടായി.

(തുടരും)

വി.എന്‍.എസ്. പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.