Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേറ്റുനോവിന്റെ നൊമ്പരം; വാര്‍ധക്യത്തിലും തളരാതെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:56 am IST
in Kerala

തിരുവനന്തപുരം: അമ്മ നല്‍കിയ  പണവും ആക്രിക്കടയില്‍ നിന്നും ലഭിക്കുന്ന തുശ്ചമായ വേതനവും  ഉപയോഗിച്ച്  തനിക്കും അമ്മയ്‌ക്കും ഓണക്കോടി വാങ്ങാന്‍ പോയതാണ്  ഉദയകുമാര്‍. എന്നാല്‍ അമ്മ പ്രഭാവതിയ്‌ക്ക്  ലഭിച്ചതാകട്ടെ മകന്റെ ചേതനയറ്റ ശരീരവും.  നീതി തേടി അമ്മ പ്രഭാവതിക്ക്  ഹൈക്കോടതി വരെ പോകേണ്ടി വന്നു. 

  പതിമൂന്ന് വര്‍ഷമായി കാലടി നെടുങ്കാട് മണ്ണടി ശിവശൈലത്തിലെ തുളസിത്തറയില്‍ മുടങ്ങാതെ വിളക്ക് വച്ച് അമ്മ പ്രാര്‍ത്ഥിക്കാറുണ്ട്. വാര്‍ധക്യത്തില്‍ തന്നെ സംരക്ഷിക്കേണ്ട ഏക മകനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണേയെന്ന്  ഒടുവില്‍  നീതിദേവത അമ്മയുടെ പ്രാര്‍ത്ഥനകേട്ടു. കൊല്ലിച്ചവരും കൊലപ്പെടുത്തിയവരും  കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ വിധി. 

2005 സെപ്തംബര്‍ 27നായിരുന്നു  ശ്രികണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന്  ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാരായ ജിതകുമാറും ശ്രീകുമാറും, ഉദയകുമാറിനെയും സഹായി സുരേഷ്‌കുമാറിനെയും   കസ്റ്റഡി ല്‍ എടുത്തത്.  ആക്രിക്കട തൊഴിലാളിയാണ് ഉദയകുമാര്‍.  മോഷണക്കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഉദയകുമാറിനെ പൈപ്പ് ഉപയോഗിച്ച് പലവട്ടം ശരീരമാസകലം  ഉരുട്ടി. മൃതപ്രായനായി കിടന്ന് വിലപിച്ചിട്ടും  വെള്ളം  നല്‍കിയില്ല. പോലീസ് പിടികൂടുമ്പോള്‍ ഉദയകുമാറിന്റെ കൈവശം 4020 രൂപ ഉണ്ടായിരുന്നു.

  ഈ പണം എവിടെ നിന്ന് മോഷ്ടിച്ചു എന്ന് കണ്ടെത്താനായിരുന്നു  ഉരുട്ടല്‍. ആക്രിക്കടയില്‍ നിന്ന് കിട്ടിയ പണവും അമ്മയ്‌ക്ക് അംഗന്‍വാടിയില്‍ നിന്ന് ലഭിച്ച ബോണസുമാണെന്നും  പറഞ്ഞിട്ടും ഉരുട്ടുകാര്‍ ചെവിക്കൊണ്ടില്ല. രാത്രിയോടെ സ്റ്റേഷനില്‍ വച്ച് ഉദയകുമാര്‍ മരിച്ചു.   മകനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു  പറഞ്ഞ് പോലീസ് തന്നെ പിറ്റേന്ന്  പ്രഭാവതി  ജോലി ചെയ്യുന്ന അംഗന്‍വാടിയില്‍ എത്തി അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍  മകന്റെ ചേതനയറ്റ ശരീരമാണ് അവര്‍ കണ്ടത്. നൊന്തു പെറ്റ അമ്മ അലമുറയിട്ട് കരഞ്ഞപ്പോള്‍ കേരളം അമ്മയുടെ വിലാപം ഏറ്റെടുത്തു. എന്നാല്‍  തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും കൈവിട്ടു. പിന്നീടുള്ള നിയമപോരാട്ടം  ഏകയായി. 

ചെങ്കോട്ടുകോണം ആശ്രമത്തിലെ അംഗന്‍വാടിയില്‍ ആയയായ  സമയത്താണ് മകന്റെ മരണം. അടച്ചുറപ്പില്ലാത്ത വീടിനു പകരം ഇന്ന് കിടന്നുറങ്ങാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ കോണ്‍ക്രീറ്റ് വീടുണ്ട്. എന്നാല്‍ പ്രഭാവതിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. മര്‍ദനത്തെ തുടര്‍ന്ന്  വേദനയെടുത്ത് പുളഞ്ഞ മകന്റെ നിലവിളിയോര്‍ത്ത്.  കോടതി വരാന്തയിലും  അമ്മ അലമുറിയിട്ട് കരയുമ്പോഴും കൂടെ നിന്നവര്‍ ആശ്വസിപ്പിക്കുന്നുണ്ട് കുറ്റക്കാര്‍ ഇരുമ്പഴികളിലായെന്ന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.